Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍കാറ്റ്‌ മോദിയേയും പിടിച്ചു: ഗുജറാത്ത്‌ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മോദി സര്‍ക്കാര്‍ സഹായിച്ചതായി ആരോപണം

22 NOVEMBER 2013 04:21 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

സോളാര്‍ കാറ്റ്‌ കേരളം കടന്ന്‌ ഗുജറാത്തിലുമെത്തി. ഗുജറാത്ത്‌ മുഖ്യമന്ത്രിയെ തന്നെയാണ്‌ കാറ്റ്‌ കടന്നു പിടിച്ചത്‌. വെറും മുഖ്യമന്ത്രിയാണെങ്കില്‍ സഹിക്കാം. ഇത്‌ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയാണ്‌ ‘കാറ്റ്‌ പിടിച്ചത്‌ ‘.
2009- ല്‍ ഗുജറാത്ത്‌ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മോദി സര്‍ക്കാര്‍ സഹായിച്ചെന്നാണ്‌ ആരോപണം. മുപ്പതുവയസ്സുള്ള പെണ്‍കുട്ടിക്കും കുടുംബത്തിനും മോദിയുമായി അടുപ്പമുണ്ടായിരുന്നു. ഭൂജില്‍ സ്വര്‍ണക്കട നടത്തുകയാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പ്രാണ്‍ലാല്‍സോണി. സ്വര്‍ണക്കട ഉല്‍ഘാടനം ചെയ്‌തത്‌ മോദിയാണ്‌. പെണ്‍കുട്ടിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗര്‍ ഗ്രിഡ്‌ എന്ന തട്ടിപ്പ്‌ കമ്പനിക്കാണ്‌ മോദി സര്‍ക്കാര്‍ ഗുജറാത്തിലെ സോളാര്‍ കരാര്‍ അടങ്കല്‍ നല്‍കിയത്‌. ഒരു കമ്പനിക്ക്‌ തന്നെ വന്‍തോതില്‍ കരാര്‍ നല്‍കിയതിനെ 2012- ല്‍ സി.എ.ജി വിമര്‍ശിച്ചിരുന്നു.

പെണ്‍കുട്ടിക്ക്‌ മോദിയുമായി ബന്ധമുണ്ടെന്ന്‌ ഇതിനിടയില്‍ ആരോപണം ഉയര്‍ന്നു. ഗുജറാത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ആരോപണം ക്ലച്ച്‌ പിടിച്ചില്ല. മോദി പരമാവധി ശക്തിയോടെ പ്രയാണം തുടരുകയും ചെയ്‌തു. ഇതിനിടയില്‍ പെണ്‍കുട്ടി ഒരാളെ വിവാഹം കഴിച്ചു. അതോടെ മോദിയുടെ ലിസ്റ്റില്‍ നിന്നും പെണ്‍കുട്ടി പുറത്തായി.

ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്‌ഷാ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്ന്‌ പൊതുവെ പറയുന്നുണ്ടെങ്കിലും അതിന്‌ അമിത്‌ ഷാ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഏതായാലും തനിക്ക്‌ ബന്ധമില്ലാത്ത ഒരാളെ നിരീക്ഷിക്കേണ്ട കാര്യം അമിത്‌ ഷാക്ക്‌ ഇല്ല.

ഇതിനിടയില്‍ ‘നിരീക്ഷണം’ ഗുജറാത്ത്‌ വനിതാ കമ്മീഷനില്‍ പരാതിയുടെ രൂപത്തിലെത്തി. ഉടന്‍ പെണ്‍കുട്ടിയുടെ പിതാവ്‌ രംഗത്ത്‌ വന്ന്‌ തന്റെയും കുടുംബത്തിന്റെയും ആവശ്യപ്രകാരമാണ്‌ സര്‍ക്കാര്‍ പെണ്‍കുട്ടിയെ നിരീക്ഷിച്ചതെന്ന്‌ രേഖാമൂലം എഴുതി നല്‍കി. ഇത്‌ മോദിയുടെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്നാണ്‌ പുതിയ ആരോപണം.

പ്രധാനമന്ത്രിയാവാന്‍ പോകുന്ന തനിക്കെതിരെ ഇനിയും ഇത്തരത്തില്‍ ആരോപണം വരുമെന്ന്‌ പറഞ്ഞാണ്‌ മോദി, വിവാദത്തെ നേരിട്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (11 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends