Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല; മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളെ കുറിച്ച് രമേശ് ചെന്നിത്തല

03 JANUARY 2025 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കർണാടക കോൺഗ്രസ്‌ നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്; പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നാലു കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം; വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളാണ് ഇവിടെ ഇരമ്പി നിൽക്കുന്നത് എന്ന്  രമേശ് ചെന്നിത്തല. 148-ാം മത് മന്നം ജയന്തി ആഘോഷം പെരുന്നയിൽ NSS ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  വാക്കുകൾ ഇങ്ങനെ;-

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ എന്തുകൊണ്ടും അഗ്രഗണ്യനാണ് ശ്രീ.മന്നത്തു പത്മനാഭൻ. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു സമുദായത്തെ അദ്ദേഹം പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചു. അതു വഴി കേരള സമൂഹത്തിന് തന്നെ പുതുവെളിച്ചം പകർന്നു. മന്നം എന്നൊരു മഹാമേരു ഇവിടെ ഇല്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുനോക്കൂ. അപ്പോഴാണ് ആ മനുഷ്യൻ എന്തെല്ലാമായിരുന്നുവെന്ന് നമ്മുക്കായി എന്തെല്ലാം  ചെയ്തുവെന്ന് ബോധ്യപ്പെടുക.

മന്നം ഒരിക്കൽ പറഞ്ഞു: ‘‘ മറ്റുളളവരെപ്പോലെ അധ്വാനിച്ച് ജീവിക്കാൻ നായർ സമുദായം തയ്യാറാകണം. അധ്വാനിച്ച് ആഹാരം കഴിച്ചേ ഉറങ്ങാവൂ എന്ന നിശ്ചയം സമുദായത്തിലെ ആണിനും പെണ്ണിനും ഉണ്ടായാൽ നമ്മൾ രക്ഷപെടും’’.

 സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല. മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം കരുതി. മന്നത്തെ ‘മന്ദം’ എന്നല്ല, ശീഘ്രം’  എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ കർമകുശലത കണ്ട് പ്രമുഖ അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിളള നർമം കലർത്തി പറഞ്ഞിട്ടുണ്ട്. ഉള്ള സൗകര്യങ്ങളിൽ ജീവിച്ചു പോകാൻ ഇഷ്ടപ്പെടുന്ന, അൽപം ചടഞ്ഞുകൂടാൻ തയാറാകുന്ന സമുദായം എന്ന പേരുദോഷമുണ്ടായിരുന്നവർക്കു മുന്നിൽ അദ്ദേഹം സ്വയം മാതൃക കാണിച്ചു.

ഏകമകൾ,സുമതിക്കുട്ടിയമ്മയുടെ കുറിപ്പുകളിൽ അദ്ദേഹത്തിന്റെ ദിനചര്യം വിവരിക്കുന്നത് അത്ഭുതകരമാണ്.  അതിരാവിലെ മൂന്നരയ്ക്ക് അദ്ദേഹം  ഉണരും! ഓർത്തു നോക്കുക. പിന്നെ കുളിക്കാൻ പോകുന്നതുവരെയുള്ള സമയം കത്തെഴുതും. തലേന്ന് തപാൽ വഴിയെത്തുന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ചുതീർക്കും. കുളികഴിഞ്ഞാൽ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം. ആറിനു പ്രാതലിനുമുൻപ് ഇതെല്ലാം നടക്കും. വൃത്തി നിർബന്ധമായിരുന്നു. മുഷിഞ്ഞവസ്ത്രം ധരിച്ച് മകന്റെയടുത്തു ചെല്ലാൻ അമ്മയ്ക്കുപോലും മടിയായിരുന്നത്രേ. അതായിരുന്നു മന്നത്തു പത്മനാഭൻ എന്ന അകവും പുറവും സൗന്ദര്യമുള്ള മഹാപുരുഷൻ.

 
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സ്വസമുദായത്തെ മോചിപ്പിക്കുന്നതിലും സ്വയം അദ്ദേഹം മാതൃക തീർത്തു. വൈക്കം സത്യാഗ്രഹസമയത്തെ ഒരു സംഭവം ഓർമിക്കാം. ചങ്ങനാശ്ശേരി മന്നത്ത് വീട്ടിൽ അദ്ദേഹത്തെ സന്ദർശിക്കാൻ മൂന്നു പേർ എത്തി. അതിലൊരാളായ ആറൻമുള സ്വദേശി അഴകൻ അവർണവിഭാഗത്തിൽപെട്ടയാളായിരുന്നു.അവർ ആഹാരം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ അമ്മയോട് കഞ്ഞി റെഡിയാക്കൻ  നിർദ്ദേശിച്ചു.അപ്പോഴാണ് ഒരു പ്രശ്നം  ഉടലെടുത്തത്. അഴകനെ എവിടെ ഇരുത്തി ഭക്ഷണം നൽകും? താൻ പൊതുസ്ഥലത്ത് വെച്ച് മിശ്രഭോജനം ശീലിച്ചിട്ടുണ്ടെങ്കിലും അമ്മയ്ക്കത് സ്വീകാര്യമാകുമോ? വീട്ടിൽ തീണ്ടൽ ആചരണത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കാവുന്നതിൽ കവിഞ്ഞുളള ഒരു പരീക്ഷണവും നടത്തേണ്ട സന്ദർഭം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (7 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (8 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (8 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (9 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (9 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (9 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (10 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (10 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (11 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (11 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (11 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (12 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (12 hours ago)

Malayali Vartha Recommends