Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല; മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളെ കുറിച്ച് രമേശ് ചെന്നിത്തല

03 JANUARY 2025 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളാണ് ഇവിടെ ഇരമ്പി നിൽക്കുന്നത് എന്ന്  രമേശ് ചെന്നിത്തല. 148-ാം മത് മന്നം ജയന്തി ആഘോഷം പെരുന്നയിൽ NSS ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  വാക്കുകൾ ഇങ്ങനെ;-

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ എന്തുകൊണ്ടും അഗ്രഗണ്യനാണ് ശ്രീ.മന്നത്തു പത്മനാഭൻ. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു സമുദായത്തെ അദ്ദേഹം പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചു. അതു വഴി കേരള സമൂഹത്തിന് തന്നെ പുതുവെളിച്ചം പകർന്നു. മന്നം എന്നൊരു മഹാമേരു ഇവിടെ ഇല്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുനോക്കൂ. അപ്പോഴാണ് ആ മനുഷ്യൻ എന്തെല്ലാമായിരുന്നുവെന്ന് നമ്മുക്കായി എന്തെല്ലാം  ചെയ്തുവെന്ന് ബോധ്യപ്പെടുക.

മന്നം ഒരിക്കൽ പറഞ്ഞു: ‘‘ മറ്റുളളവരെപ്പോലെ അധ്വാനിച്ച് ജീവിക്കാൻ നായർ സമുദായം തയ്യാറാകണം. അധ്വാനിച്ച് ആഹാരം കഴിച്ചേ ഉറങ്ങാവൂ എന്ന നിശ്ചയം സമുദായത്തിലെ ആണിനും പെണ്ണിനും ഉണ്ടായാൽ നമ്മൾ രക്ഷപെടും’’.

 സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല. മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം കരുതി. മന്നത്തെ ‘മന്ദം’ എന്നല്ല, ശീഘ്രം’  എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ കർമകുശലത കണ്ട് പ്രമുഖ അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിളള നർമം കലർത്തി പറഞ്ഞിട്ടുണ്ട്. ഉള്ള സൗകര്യങ്ങളിൽ ജീവിച്ചു പോകാൻ ഇഷ്ടപ്പെടുന്ന, അൽപം ചടഞ്ഞുകൂടാൻ തയാറാകുന്ന സമുദായം എന്ന പേരുദോഷമുണ്ടായിരുന്നവർക്കു മുന്നിൽ അദ്ദേഹം സ്വയം മാതൃക കാണിച്ചു.

ഏകമകൾ,സുമതിക്കുട്ടിയമ്മയുടെ കുറിപ്പുകളിൽ അദ്ദേഹത്തിന്റെ ദിനചര്യം വിവരിക്കുന്നത് അത്ഭുതകരമാണ്.  അതിരാവിലെ മൂന്നരയ്ക്ക് അദ്ദേഹം  ഉണരും! ഓർത്തു നോക്കുക. പിന്നെ കുളിക്കാൻ പോകുന്നതുവരെയുള്ള സമയം കത്തെഴുതും. തലേന്ന് തപാൽ വഴിയെത്തുന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ചുതീർക്കും. കുളികഴിഞ്ഞാൽ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം. ആറിനു പ്രാതലിനുമുൻപ് ഇതെല്ലാം നടക്കും. വൃത്തി നിർബന്ധമായിരുന്നു. മുഷിഞ്ഞവസ്ത്രം ധരിച്ച് മകന്റെയടുത്തു ചെല്ലാൻ അമ്മയ്ക്കുപോലും മടിയായിരുന്നത്രേ. അതായിരുന്നു മന്നത്തു പത്മനാഭൻ എന്ന അകവും പുറവും സൗന്ദര്യമുള്ള മഹാപുരുഷൻ.

 
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സ്വസമുദായത്തെ മോചിപ്പിക്കുന്നതിലും സ്വയം അദ്ദേഹം മാതൃക തീർത്തു. വൈക്കം സത്യാഗ്രഹസമയത്തെ ഒരു സംഭവം ഓർമിക്കാം. ചങ്ങനാശ്ശേരി മന്നത്ത് വീട്ടിൽ അദ്ദേഹത്തെ സന്ദർശിക്കാൻ മൂന്നു പേർ എത്തി. അതിലൊരാളായ ആറൻമുള സ്വദേശി അഴകൻ അവർണവിഭാഗത്തിൽപെട്ടയാളായിരുന്നു.അവർ ആഹാരം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ അമ്മയോട് കഞ്ഞി റെഡിയാക്കൻ  നിർദ്ദേശിച്ചു.അപ്പോഴാണ് ഒരു പ്രശ്നം  ഉടലെടുത്തത്. അഴകനെ എവിടെ ഇരുത്തി ഭക്ഷണം നൽകും? താൻ പൊതുസ്ഥലത്ത് വെച്ച് മിശ്രഭോജനം ശീലിച്ചിട്ടുണ്ടെങ്കിലും അമ്മയ്ക്കത് സ്വീകാര്യമാകുമോ? വീട്ടിൽ തീണ്ടൽ ആചരണത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കാവുന്നതിൽ കവിഞ്ഞുളള ഒരു പരീക്ഷണവും നടത്തേണ്ട സന്ദർഭം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ 24കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

ഓണാഘോഷ പരിപാടിക്കിടെ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും  (5 hours ago)

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍  (5 hours ago)

കെട്ടിട പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമം നടത്തിയത്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (6 hours ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (7 hours ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (7 hours ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (8 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (9 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (9 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (10 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (10 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (10 hours ago)

Malayali Vartha Recommends