Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

2004-ല്‍ 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി, അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായ ചരിത്രമില്ല!

21 SEPTEMBER 2018 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ച പൈലറ്റുമാരാരും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍ ബാക്കിയുണ്ടായില്ല! 41,000 അടി ഉയരത്തില്‍ വിമാനം പറത്തിയ പിനാക്കിള്‍ എയര്‍ലൈന്‍ പൈലറ്റിന്റെ അന്ത്യം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി

വിമാനങ്ങള്‍ അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ പറന്നാല്‍ എന്തു സംഭവിക്കുമെന്നു പരീക്ഷിച്ച പൈലറ്റുമാരുണ്ട്. പക്ഷേ, അവര്‍ക്ക് ആര്‍ക്കും തങ്ങളുടെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാനായില്ല. കാരണം, അവരെല്ലാം മരിച്ചു പോയി. പിനാക്കിള്‍ എയര്‍ലൈനിന്റെ ( Pinnacle Airlines 3701) ക്രൂ ആണ് ഒരുദാഹരണം. 2004-ല്‍ ഇവര്‍ യാത്രക്കാരില്ലാതെ എയര്‍പോര്‍ട്ടില്‍ നിന്ന് മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് വിമാനം മാറ്റുന്നതിനിടെയാണ് സംഭവം.

വ്യോമഗതാഗതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ റീപൊസിഷനിങ് ഫ്‌ളൈറ്റ് (re-positioning fligth) നടത്തുന്നതിനിടെ പൈലറ്റിനോടു 33,000 അടി ഉയരത്തില്‍ നിന്ന് 41,000 അടി ഉയരത്തിലേക്കു വിമാനം പറത്താന്‍ അനുമതി നല്‍കി. അതായിരുന്നു വിമാനത്തിനു പറക്കാവുന്ന പരമാവധി ഉയര പരിധി. അവര്‍ ആ ലക്ഷ്മണ രേഖ കടന്നില്ല, എന്നിട്ടുപോലും ഇരു എന്‍ജിനുകളും പ്രവര്‍ത്തനരഹിതാമായി. ജോലിക്കാര്‍ക്ക് വീണ്ടും വിമാനം സ്റ്റാര്‍ട്ടു ചെയ്യാനായില്ല. വിമാനം താഴേക്കു പതിച്ചു നശിച്ചു.

എന്നാല്‍ ഇക്കാലത്തെ അത്യാധുനിക വിമാനങ്ങള്‍ക്ക് 35,000 മുതല്‍ 42,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ അനുവാദമുണ്ട്. അതിനു മുകളിലേക്കു പറന്നാല്‍ വായു നേര്‍ത്തതാകുന്നതിന്റെ പ്രശ്‌നങ്ങള്‍ വിമാനവും യാത്രികരും നേരിടുമെന്നാണ് സ്മിത്സോണിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം പറയുന്നത്. വിമാനം, അതു രൂപകല്‍പന ചെയ്തിരിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ പറന്നാല്‍, വിമാനത്തെ ലിഫ്റ്റു ചെയ്തു നിറുത്താന്‍ പ്രയാസമായിരിക്കും. ഈ ലിഫ്റ്റു ചെയ്യല്‍ സാധിക്കുന്നത് വായുവിന്റെ മര്‍ദ്ദത്തിലുള്ള വ്യത്യാസത്തിലൂടെയാണ്. ഇതിനാല്‍ വിമാനങ്ങള്‍ക്ക് പരിധിവി വിട്ട് കൂടുതല്‍ ഉയരത്തിലേക്ക് പറക്കാനാവില്ല.

ഒരു പരിധി കഴിയുമ്പോള്‍ വായു നേര്‍ത്തതാകും. അങ്ങനെ വന്നാല്‍ സഞ്ചാരം സാധ്യമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അനുവദിച്ചിരിക്കുന്നതിനും മുകളില്‍ പറന്നാല്‍, എന്‍ജിനുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. മനുഷ്യര്‍ക്കും ഇതേ അനുഭവം നേരിടും. അതിദാരുണമായ അന്ത്യമായിരിക്കും സംഭവിക്കുക.

മിക്കവാറും വിമാനങ്ങളുടെയെല്ലാം എന്‍ജിന്റെ ശക്തി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഓള്‍റ്റിട്യൂഡില്‍ എന്‍ജിന് ഓരോ സെക്കന്‍ഡിലും വലിക്കേണ്ട വായുവിന്റെ അളവു കുറയും. ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ എന്‍ജിന് കൂടുതല്‍ ഉയരത്തിലേക്കു പൊങ്ങാനുള്ള ശക്തി ലഭിക്കാതാകുമെന്നാണ് പൈലറ്റായ പീറ്റര്‍ വീലര്‍ എഴുതിയത്.

എന്താണ് പിനാക്കിള്‍ എയര്‍ലൈനിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് അമേരിക്കയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെയ്ഫ്റ്റി ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റ് അടക്കം രണ്ടു ജോലിക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന്റെ അണ്‍പ്രെഫഷണല്‍ (തൊഴില്‍ വൈശിഷ്ട്യമില്ലായ്മ) പെരുമാറ്റമാണ് പ്രധാന കാരണമായി അവര്‍ കരുതുന്നത്. അനുവദനീയമായ കാര്യങ്ങളല്ല അദ്ദേഹം ചെയ്തത്. പൈലറ്റിനു വേണ്ട പരിശീലനം ലഭിച്ചിരുന്നില്ല.

നിയന്ത്രണം വിട്ടുവെന്നു തോന്നിയ സമയത്തു പോലും ഒരു എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനും അദ്ദേഹത്തിനു തോന്നിയില്ലെന്നും അവര്‍ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടുവെന്ന സമയത്തു പോലും എയര്‍ട്രാഫിക് കണ്ട്രോളര്‍മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും അദ്ദേഹത്തിനു തോന്നിയില്ല.

രണ്ടു എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായാല്‍ ചേയ്യേണ്ട കാര്യങ്ങളുണ്ട്. അതിലൂടെ എന്‍ജിന്റെ കോറുകള്‍ കറങ്ങുന്നതു നിറുത്താം. അങ്ങനെ കോര്‍ ലോക് എന്‍ജിന്‍ സ്ഥിതിയിലെത്താമായിരുന്നു. ഇതൊന്നും പൈലറ്റ് ചെയ്തില്ല.

ഈ അപകടത്തിനുള്ള കാരണം കോര്‍ ലോക് എന്‍ജിന് സ്ഥിതിയിലെത്താന്‍ കഴിയാത്തതാണ്. അങ്ങനെ സാധിച്ചിരുന്നെങ്കില്‍ ഒരു എന്‍ജിനെങ്കിലും റീ സ്റ്റാര്‍ട്ട് ചെയ്യാമായിരുന്നു. വിമാനത്തിനു വേണ്ട മിനിമം സ്പീഡ് നിലനിര്‍ത്തുന്ന കാര്യവും പൈലറ്റിനു അറിയില്ലായിരുന്നു. അതിലൂടെ എന്‍ജിന്‍ കോറുകള്‍ കറങ്ങുന്നതു തുടരുമായിരുന്നു.

ഹെലിക്കോപ്റ്ററുകള്‍ക്കും ഇതെല്ലാം ബാധകമാണ്. അവര്‍ ലഭ്യമായ ശക്തി, 'പവര്‍ അവയിലബിള്‍!', എത്രയാണെന്നു പരിശോധിക്കും. നിലവിലുള്ള വായുവിന്റെ മര്‍ദ്ദവും താപവും ഓള്‍റ്റിറ്റിയൂഡൂം അനുസരിച്ച് ഇത് എത്രയാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. പിന്നീട് നിലവിലുള്ള സാഹചര്യത്തില്‍ വേണ്ട ശക്തി, 'പവര്‍ റിക്വയേഡ്' പരിശോധിക്കും. ഇതു രണ്ടും ഇന്‍ ഗ്രൗണ്ട് ഇഫക്ടിനും, (''in ground effect' (IGE), ഔട്ട് ഓഫ് ഗ്രൗണ്ട് ഇഫക്ടിനും ('out of ground effect' (OGE) വ്യത്യസ്ഥമായിരിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (4 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (4 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (5 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (5 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (5 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (5 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (7 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (7 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (8 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (8 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (9 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (9 hours ago)

Malayali Vartha Recommends