Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ചതിയന്‍ ചൈനയെ വിശ്വാസമില്ല; ഒടുവില്‍ രണ്ടും കല്‍പിച്ച് നേപ്പാള്‍ സൈന്യം; ഇതല്ലേ ഇന്ത്യ ആദ്യമേ പറഞ്ഞത്; പരസ്പരം സഹകരിച്ച് ഇന്ത്യ-നേപ്പാള്‍ സൈന്യങ്ങള്‍; നേപ്പാളിലെ ചൈനീസ് എംബസ്സിക്ക് ശക്തമായ പ്രതിഷേധം; നേപ്പാള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചു

18 OCTOBER 2020 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നേപ്പാള്‍ അവര്‍ ചെയ്ത മണ്ടത്തരം ഏതാണ്ട് മനസിലാക്കിയ മട്ടാണ്. അടുത്തിടെ പുറത്തു വരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഈയിടെയാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് രൂപകല്‍പന ചെയ്ത പാഠ പുസ്തകങ്ങള്‍ പുറത്തിറക്കേണ്ടതില്ല എന്ന് നേപ്പാള്‍ തീരുമാനിച്ചത്. പൂര്‍ണ്ണമായും ഇന്ത്യ വിരുദ്ധനായ അവരുടെ പ്രതിരോധ മന്ത്രിയെ അവര്‍ അല്‍പ ദിവസങ്ങള്‍ക്കു മുന്നേ പുറത്താക്കുകയും ചെയ്തിരുന്നു. നിലവില്‍ നേപ്പാള്‍ സൈന്യം നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളില്‍ തീര്‍ത്തും തൃപ്തരല്ല എന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. അടുത്ത് തന്നെ ഇന്ത്യയുടെ കരസേനാ മേധാവി നേപ്പാളിലെത്തുകയും നേപ്പാള്‍ സൈന്യത്തിന്റെ ഹോണററി ജനറല്‍ പദവി സ്വീകരിക്കുകയും ചെയ്യും. ചൈന സ്വന്തം പ്രദേശങ്ങള്‍ കയ്യേറുന്നതിനെതിരെ രാജ്യത്തെ ജനങ്ങളും പ്രതിഷേധത്തിലാണ്. ഒരുപക്ഷെ അവരോടു കൂടെ സൈന്യവും ചേര്‍ന്നാല്‍ ഇപ്പോഴുള്ള രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും പിന്നീട് ഒരു നില നില്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ല എന്ന ഭയവും ആകാം ഇപ്പോഴുള്ള ഒരു നിലപാട് മാറ്റത്തിന്റെ കാരണം.

എന്തായാലും നേപ്പാള്‍ അതിവേഗം തങ്ങളുടെ നിലപാടുകള്‍ തിരുത്തുകയാണ്, മാത്രമല്ല ചൈനയ്‌ക്കെതിരെ കൂടുതല്‍ നീങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും ചൈനയുമായുള്ള ഹ്രസ്വകാല ബന്ധത്തിന്റെ ഫലമായി നേപ്പാളിന് ചെറിയ പ്രതിഫലം ലഭിച്ചുവന്നു തന്നെ പറയേണ്ടി വരും. അവരുടെ സഹജ സ്വഭാവ സവിശേഷതകള്‍ക്ക് അനുസൃതമായി, നേപ്പാള്‍ പ്രദേശങ്ങള്‍ ചൈന കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതിന്റെ വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തു വന്നത്. അതിര്‍ത്തി സ്തംഭങ്ങള്‍ തന്നെ നശിപ്പിച്ചു കൊണ്ട് ചൈന, ഹംല ജില്ലയില്‍ അനവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു എന്ന വാര്‍ത്ത പുറത്തു വന്നത് നേപ്പാളിലെ ശര്‍മ്മ ഓലി സര്‍ക്കാരിനെ ആരോപണങ്ങളുടെ മുള്‍ മുനയിലാണ് നിര്‍ത്തിച്ചത്. ഇതിനെ തുടര്‍ന്ന് നേപ്പാളിലെ ചൈനീസ് എംബസ്സിയുടെ പുറത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ആണ് നടന്നു വന്നത്.

ഹംല ജില്ലയിലെ കര്‍ണാലി പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍ ചൈന ബോര്‍ഡറില്‍ നേപ്പാള്‍ പ്രദേശത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് ഒമ്പത് കെട്ടിടങ്ങളെങ്കിലും ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി നിര്‍മ്മിച്ചിരിക്കുന്നു എന്ന ആരോപണം പുറത്തു വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആറോളം അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് നേപ്പാള്‍ സൈന്യം. അതായതു ഏറ്റവും ചുരുങ്ങിയത് നേപ്പാള്‍ സൈന്യത്തിനെങ്കിലും ചൈനയെ ശരിക്കും മനസ്സിലായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നേപ്പാള്‍ സൈന്യത്തിന് ഇന്ത്യയോടുള്ള പ്രതിപത്തി അത്ര രഹസ്യമൊന്നും അല്ല. ഇന്ത്യക്കെതിരെ പരസ്യ പ്രസ്താവന നടത്തണം എന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നേപ്പാള്‍ സൈനിക മേധാവി അതിനു തയ്യാറായിരുന്നില്ല എന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. കൂടാതെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കരസേനാ മേധാവി നേപ്പാള്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് നേപ്പാള്‍ സൈന്യത്തിന്റെ ഹോണററി ജനറല്‍ പദവി ലഭിക്കുകയും ചെയ്യും എന്നും വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. സമാനമായ ഹോണററി ജനറല്‍ പദവി നേപ്പാള്‍ സൈനിക മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പയ്ക്കും ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു. ഇന്ത്യ നേപ്പാള്‍ സൈന്യങ്ങള്‍ തമ്മില്‍ ഏതാണ്ട് 70 വര്‍ഷങ്ങളോളം ആയി നടത്തി വരുന്ന ഒരു ചടങ്ങാണ് ഇത്തരത്തില്‍ പരസ്പര ബഹുമാനാര്‍ത്ഥം ജനറല്‍ പദവികള്‍ നല്‍കുക എന്നത്.

ആറു അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകള്‍ ഹംല ജില്ലയിലെ ഹില്‍സ, മുസ്താന്‍ ജില്ലയിലെ കോറല്‍, സിന്ധുപാല്‍ചോക്ക് ജില്ലയിലെ ടാറ്റോപാനി, റാസുവ ജില്ലയിലെ കരുങ്ങ്, ശങ്കുവാസഭ ജില്ലയിലെ കിമാത്തങ്ക, തപ്ലെജംഗ് ജില്ലയിലെ ഒലാങ്ചുംഗ് ഗോല എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. മാത്രമല്ലഏറ്റവും കുറഞ്ഞത് 9 നിരീക്ഷണ പോസ്റ്റുകളെങ്കിലും കൂടുതലായി തങ്ങളുടെ ചൈന അതിര്‍ത്തിയില്‍ സ്ഥാപിക്കാന്‍ നേപ്പാള്‍ ഉദ്ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇവ നിലവില്‍ നേപ്പാളിലെ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

ജൂണ്‍ മാസത്തിന്റെ ആദ്യം ചൈന നേപ്പാളിലെ റൂയി ഗ്രാമത്തിന്റെ പ്രദേശം നിശബ്ദമായി കൈവശപ്പെടുത്തിയിരുന്നു . അധിനിവേശം നിയമവിധേയമാക്കുന്നതിനായി ചൈനീസ് സര്‍ക്കാര്‍ നേപ്പാളി ഭാഷയിലുള്ള സൈന്‍ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ആ പ്രദേശം ടിബറ്റ് മേഖലയിലേക്ക് ചേര്‍ക്കുകയും ചെയ്തു .റൂയി ഗ്രാമത്തിലെ ചൈനീസ് കയ്യേറ്റം തുറന്നുകാട്ടിയ നേപ്പാളി പത്രപ്രവര്‍ത്തകന്‍, 50 കാരനായ ബലറാം ബനിയ ഓഗസ്റ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെതുകയുണ്ടായി. അദ്ദേഹത്തിന്റെ മൃതദേഹം ബാഗ്മതി നദിയുടെ തീരത്താണ് കണ്ടെത്തിയത് റൂയി. ഗ്രാമത്തിലെ ചൈനീസ് കയ്യേറ്റം ഉയര്‍ത്തിക്കാട്ടുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിരുന്നു. ഈ കഴിഞ്ഞ ഓഗസ്റ്റില്‍ അതിര്‍ത്തിയില്‍ ഏഴ് ജില്ലകളിലെങ്കിലും ചൈന നിയമവിരുദ്ധമായി നേപ്പാള്‍ ഭൂമി പിടിച്ചെടുതിരിന്നു . കൂടുതല്‍ ഭൂപ്രദേശങ്ങളെ കൈയേറ്റം ചെയ്യുകയെന്ന ആത്യന്തിക അജണ്ടയുമായി ചൈന ഈ ജില്ലകളില്‍ ക്രമേണ മുന്നേറുകയാണെന്ന് നേപ്പാളി സര്‍ക്കാര്‍ ഏജന്‍സികളുടെ ഡാറ്റ വെളിപ്പെടുത്തുന്നു.

ചൈന തുടര്‍ച്ചയായി നേപ്പാള്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ശര്‍മ്മ ഒലി സര്‍ക്കാര്‍ തുടക്കത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിലും, ജനകീയ പ്രക്ഷോഭങ്ങളും സൈന്യത്തില്‍ നിന്നുള്ള എതിര്‍പ്പും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകും എന്ന നിലയില്‍ ആയതു കൊണ്ട് നടപടി എടുക്കാന്‍ നിര്‍ബന്ധിതമായതാണ് എന്നാണ് തോന്നുന്നത്. അതല്ല ഇനിയും അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം ഉണ്ടാവുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭത്തോടൊപ്പം പട്ടാള അട്ടിമറി തന്നെ പ്രതീക്ഷിക്കാം എന്ന ഭയത്തിന്റെ പേരില്‍ ആണോ എന്നും വ്യക്തമല്ല. പ്രത്യേകിച് മാറിയ സാഹചര്യത്തിലും ഇന്ത്യന്‍ സൈന്യത്തോടുള്ള നേപ്പാള്‍ സേനയുടെ ബന്ധം ഇപ്പോഴും സുദൃഢമാണെന്ന് ഇന്ത്യന്‍ സേനാ മേധാവി നരവനെക്കു കൊടുക്കുന്ന ഹോണററി ജനറല്‍ പദവി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (46 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (58 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends