Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

കള്ള് ഷാപ്പില്‍ നിന്നും എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ..?ബിനോയിയുടെ ജീവിതം അത് തെളിയിക്കുന്നു!

21 OCTOBER 2016 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഷാപ്പില്‍നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ? ഈ ചോദ്യത്തിന് ഒറ്റനോട്ടത്തില്‍ എല്ലാവരും നല്‍കുന്ന മറുപടി കാര്യമായൊന്നുമില്ല എന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കില്‍ അടുത്ത ചോദ്യം, ഒരു ഷാപ്പു തൊഴിലാളിയില്‍നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ? ഈ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ആലോചിച്ചിട്ടേ ആരും ഉത്തരം പറയൂ. എന്നാല്‍, കോട്ടയം പൂവന്തുരുത്ത് സ്വദേശിയായ പുതുപ്പറമ്പില്‍ ബിനോയി മണിയെ പരിചയപ്പെട്ടാല്‍ നിങ്ങളുടെ ഉത്തരത്തിനു സംശയിക്കേണ്ടതില്ല... ഒരു ഷാപ്പു തൊഴിലാളികളില്‍നിന്നും നന്മകള്‍ പ്രതീക്ഷിക്കാം.

ഷാപ്പിലെ ജോലിയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണ് ഈ യുവാവ്. സ്വന്തം അധ്വാനത്തിന്റെ പങ്കു മാത്രമല്ല, ഈ രോഗികള്‍ക്ക് ഭക്ഷണമൊരുക്കി കൊടുക്കാന്‍ വേണ്ടി പരിചയക്കാരുടെയും ബന്ധുക്കളുടെയുമൊക്കെ നന്മ നിറഞ്ഞ മനസുകളെ ഒരുമിപ്പിക്കുകയാണ് അദ്ദേഹം. 

കോട്ടയം ചന്തയിലെ ഷാപ്പിലെ സപ്ലൈയറാണ് ബിനോയി എല്ലാ ബുധനാഴ്ചകളിലും തിരക്കിലാണ്. തനിക്കു ലഭിക്കുന്ന തുശ്ചമായ വരുമാനവും സുമനസുകളോടു വാങ്ങിയ തുകയും ചേര്‍ത്തുവച്ച് എല്ല ബുധനാഴ്ചയും കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ രോഗികള്‍ക്കു ഉച്ചഭക്ഷണം നല്‍കുകയാണ് ഇദ്ദേഹം. ഞായറാഴ്ചയും ജോലി ചെയ്തിട്ടാണ് രോഗികള്‍ക്കായി ബുധനാഴ്ച അദ്ദേഹം സമയം കണ്ടെത്തുന്നത്. എട്ടു മാസങ്ങള്‍ക്കു മുമ്പു കാന്‍സര്‍ വാര്‍ഡില്‍ അഞ്ചു പൊതിച്ചോറുമായെത്തിയ ബിനോയിക്ക് ഇപ്പോള്‍ 120ലധികം പൊതിച്ചോറുകള്‍ കരുതണം. മീനും മോരും തോരനും അച്ചാറുമൊക്കെയുള്ള നല്ല ഒന്നാംതരം ഊണാണ് രോഗികള്‍ക്ക് ഒരുക്കി നല്‍കുന്നത്.

ഭക്ഷണ പൊതി കാണുമ്പോള്‍ തന്നെ കഴിക്കാനിരിക്കുന്നയാളുടെ മനസ് നിറയണമെന്നും കൊടുക്കുമ്പോള്‍ അതു മഹനീയമായിരിക്കണമെന്നും നിര്‍ബന്ധമുള്ളയാളാണു ബിനോയി. ഈ ഭക്ഷണപ്പൊതിയില്‍ മീന്‍ ഇടം പിടിച്ചതിനും ഒരു കഥയുണ്ട്. ഒരു ദിവസം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍നിന്ന് ഒരു രോഗി പുറത്തെ ഹോട്ടലിലേക്കു പോകുന്നു. ദിവസവും ആശുപത്രിയില്‍ കിട്ടുന്ന പച്ചക്കറി ഭക്ഷണം കഴിച്ചു മടുത്തെന്നായിരുന്നു രോഗിയുടെ സങ്കടം. പിന്നീടു ബിനോയി ഒന്നും ചിന്തിച്ചില്ല ഭക്ഷണ പൊതിയില്‍ മീന്‍ കറികൂടി വച്ചു തുടങ്ങി.

ജോലി ചെയ്യുന്ന ഷാപ്പില്‍നിന്നായിരുന്നു അഞ്ചു പൊതികള്‍ ആദ്യം നല്‍കിയത്. പിന്നീടു കൂടിവന്നു. ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നു കണ്ടപ്പോള്‍ ഷാപ്പ് മാനേജര്‍ വില കുറച്ചു ഭക്ഷണപ്പൊതി നല്‍കാന്‍ തയാറായി. ഇതോടെ ഭക്ഷണപ്പൊതികള്‍ നാല്‍പതും അന്‍പതുമായി ഉയര്‍ന്നു. ഇപ്പോള്‍ വീട്ടില്‍ സ്വയം പാചകം ചെയ്യുന്ന ഭക്ഷണമാണു രോഗികള്‍ക്ക് എത്തിച്ചു നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസത്തെ ഭക്ഷണത്തിന് 6,000 രൂപയാണു ചെലവ്. 1,500 രൂപ മീന്‍ വിഭവങ്ങള്‍ക്കു തന്നെയാകും. സ്വന്തം വയറു മുറുക്കിയുടത്തു മറ്റുള്ളവരെ ഊട്ടാന്‍ ഇറങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ ഏറെയായിരുന്നുവെന്നു ബിനോയി പറയുന്നു. സ്വത്ത് നഷ്ടപ്പെടുത്തിയവനെന്നും വിഭ്രാന്തിയാണെന്നും പരിഹസിച്ച ഒരുപാടു പേരുണ്ടായിരുന്നു. ഇപ്പോള്‍ പരിഹസിച്ചവര്‍ പോലും ബിനോയിയുടെ കാരുണ്യസ്പര്‍ശത്തില്‍ പങ്കുചേരുന്നു.

ഭാര്യ ഷൈനിയും മക്കളായ അമൃതയും അദൈ്വതുമാണു ജീവകാരുണ്യ വഴിയില്‍ ബിനോയിയുടെ താങ്ങും തണലും. ബുധനാഴ്ച ദിവങ്ങളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ ബിനോയിയും ഷൈനിയും ജോലി ആരംഭിക്കും. ഭക്ഷണം വാഹനത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു വിതരണം നടത്തുന്നതുവരെ ഷൈനി ബിനോയിക്കൊപ്പമുണ്ടാകും.സഹജീവികളോടും കരുണയുണ്ടാകണമെന്നു ബിനോയിക്കു തോന്നിയതു സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒരു സംഭവത്തെത്തുടര്‍ന്നാണ്...

പള്ളം സിഎംഎസ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയായ സന്തോഷിന്റെ ഉച്ചഭക്ഷണം അബദ്ധത്തില്‍ കൈതട്ടി താഴെ പോയി. ചോറു പോയില്ലെങ്കിലും അതിലെ മുട്ടക്കറി താഴെ പോയതു സന്തോഷിനെ ഏറെ വിഷമിപ്പിച്ചു. മുട്ട പോയതോടെ ഭക്ഷണം കഴിക്കാതെ സന്തോഷ് ഉപേക്ഷിച്ച പൊതിച്ചോര്‍ ബിനോയി എടുത്തു സ്‌കൂള്‍ ഗേറ്റിനു സമീപം ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്ന കാലില്ലാത്ത മനുഷ്യനു നല്‍കി.ആയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടപ്പോള്‍ ഭക്ഷണത്തിന്റെ വില തിരിച്ചറിഞ്ഞു.

16 വര്‍ഷം മുമ്പാണു ബിസിനസ് ലാഭത്തില്‍നിന്നു കിട്ടിയ പണം ഉപയോഗിച്ച് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ അരി നല്‍കി ഈ രംഗത്തേക്ക് എത്തിച്ചേര്‍ന്നത്. ബിസിനസ് പൊളിഞ്ഞു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് ഒടുവില്‍ ഷാപ്പില്‍ സപ്ലൈയര്‍ ജോലിയിലെത്തിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന വാഹനത്തിന്റെ തിരിച്ചടവ് മുടങ്ങല്‍ ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ഈ യുവാവിനു മുന്നിലുണ്ട്. എങ്കിലും കഴിയുന്ന കാലത്തോളം സ്‌നേഹസ്പര്‍ശം തുടരണമെന്നാണ് ബിനോയിയുടെ തീരുമാനം. ഇതിനു സുമനസുകളുടെ സഹായവും ഭക്ഷണം നല്‍കുമ്പോല്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന കാന്‍സര്‍ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുടെയും പ്രാര്‍ഥനയും തനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (1 hour ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (2 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (2 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (2 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (3 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (3 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (3 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (3 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (4 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (6 hours ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (6 hours ago)

Malayali Vartha Recommends