Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ബിഗ് ബോസ്സിൽ ഡോ.രജിത്തിനെ ഒറ്റപ്പെടുത്താൻ ശ്രമം..ഇതിന്റെ തുടർച്ചയാണോ കഴിഞ്ഞ എപ്പിസോഡിലെ ക്യാപ്റ്റൻസി ടാസ്ക്കിൽ സംഭവിച്ചത്....കരുനീക്കുന്നതാര്...എന്തുകൊണ്ട് രജിത്ത് കുമാർ ഇത്രമേൽ വിമർശിക്കപ്പെടുന്നു

25 JANUARY 2020 02:06 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ആരംഭിച്ചപ്പോൾ തന്നെ നിരവധി വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പാത്രമായ മത്സരാർഥിയാണ് ഡോ. രജിത്ത് കുമാർ. തന്നോടൊപ്പമുള്ള മറ്റ് മത്സരാർത്ഥികൾ തിരഞ്ഞെടുത്തതിന്റെ ഫലമായി ഒരിക്കൽ എലിമിനേഷനും നേരിടേണ്ടി വന്നു. എന്നാൽ അന്ന് തുണയായത് പ്രേക്ഷകരായിരുന്നു. അവസാനഘട്ടത്തിൽ രാജിനിയെ പിന്തള്ളി രജിത്ത് കുമാർ ബിഗ് ബോസ് ഹോസിൽ തുടരുകയായിരുന്നു. എന്നാൽ ഓരോ എപ്പിസോഡിലും വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയാകുന്ന രജിത്തിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട് രജിത്ത് കുമാർ ഇത്രമേൽ ഒറ്റപ്പെട്ടുപോകുന്നു എന്ന് പ്രേക്ഷകരും ചിലപ്പോൾ അമ്പരന്നേക്കാം. ബിഗ് ബോസ്സിലെ രജിത്ത് കുമാറിന്റെ പരാമർശങ്ങളും അഭിപ്രായപ്രകടനങ്ങളും തനിയെ സംസാരിക്കുന്ന സ്വഭാവവുമൊക്കെ പലപ്പോഴും വഴക്കിലും വാക്ക് തർക്കത്തിലും കലാശിക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. എന്താണ് ബിഗ് ബോസ് ഹൗസിൽ രജിത്തിനെതിരെ സംഭവിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. ഇതിന്റെ സൂചനകൾ കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള നിർദേശം മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്‌ ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം. ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാം. വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്തു. തികച്ചും വ്യത്തികെട്ട കളിയെന്നായിരുന്നു രജിത്ത് കുമാർ ടാസ്ക്കിനെ വിമർശിച്ചത്. രണ്ടുപേരും തനിക്കെതിരെ ആസൂത്രിതമായി കളിച്ചതാണെന്ന് വ്യക്തമല്ലേ എന്നും ഡോ.രജിത്ത് കുമാർ ആത്മഗതം നടത്തി. ഒടുവിൽ വീണ സ്വയം മത്സരത്തിൽ തോറ്റു കൊടുക്കുന്നതും വ്യക്തമായിരുന്നു. ഒടുവിൽ പുതിയ ക്യാപ്റ്റനായി ഫുക്രു തിരഞ്ഞെടുക്കപ്പെട്ടു. ഒരു യുവതുർക്കിയും മിഡിൽ എജ്ജും വാർദ്ധക്യവും തമ്മിൽ മത്സരിക്കുമ്പോൾ വാർദ്ധക്യം ഒഴിഞ്ഞു പോകുന്നതല്ല നല്ലത് എന്നാണ് മത്സരത്തിന് ശേഷം രജിത്ത് കുമാർ വീണയോട് ചോദിച്ചത്.

കഴിഞ്ഞ എപ്പിസോഡിൽ സുരേഷ് കൃഷ്ണൻ, സുജോ മാത്യു, രഘു എന്നിവരുമായും രൂക്ഷമായ വാക്കേറ്റം രജിത്ത് നടത്തിയിരുന്നു. എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നതായും രജിത്ത് കുമാർ ആരോപിച്ചു. കഴിഞ്ഞ ദിവസം കിടക്ക വിരിപ്പിന്റെ പേരിൽ രേഷ്മയുമായും രജിത്ത് വഴക്കിട്ടിരുന്നു. അതിനു മുൻപുള്ള ഒരു എപ്പിസോഡിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മത്സരാർഥികളിൽ ഒട്ടുമിക്കവരും ചേർന്ന് രജിത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതായാലും ബിഗ് ബോസ്സിൽ രജിത്ത് കുമാർ ഒറ്റപ്പെടുന്നു എന്ന സൂചനകളാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഒറ്റക്ക് നിന്ന് പോരാടാൻ രജിത്തിനാകുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (2 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (4 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (5 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (5 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (5 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (5 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (5 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (5 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (5 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (6 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (6 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (6 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (6 hours ago)

പ്രചാരണം തുടങ്ങി സി പി എം  (6 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends