Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്ന് രണ്ടും കയ്യും നീട്ടി സ്വീകരിച്ചു ഇന്ന് വിമർശനം:കടക്കൂ പുറത്ത്. ഇല്ലങ്കിൽ ചവിട്ടി പുറത്താക്കണം ഈ ഇത്തിൾക്കണ്ണിയെ... ഇനി മേലിൽ ഈ കൈകളിൽ ഈ ചെങ്കൊടി കാണാൻ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക ...ഭീമൻ രഘുവിന് വിമർശനം

26 SEPTEMBER 2023 08:47 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ രാജസേനന് പിന്നാലെ ബിജെപി വിട്ട നടന്‍ ഭീമന്‍ രഘുവും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി വിട്ടത്. അന്ന് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ ഇത് വന്‍ രീതിയില്‍ ആഘോഷിച്ചെങ്കിലും ഇപ്പോള്‍ നടന്‍ ഭീമന്‍ രഘു പാര്‍ട്ടിയുടെ കടുത്ത അനുയായികള്‍ക്ക് ഒരു അധികപെറ്റു ആയി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. .

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു നടന്‍ ഭീമന്‍ രഘു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രിയോട് പിതൃതുല്യമായ സ്നേഹമാണുള്ളതെന്നും അതിനാലാണ് അദ്ദേഹത്തോടെ ആദരം പ്രകടിപ്പിക്കാമന്‍ എഴുന്നേറ്റ് നിന്നത് എന്നുമായിരുന്നു ഭീമന്‍ രഘു ഇതിനോട് പ്രതികരിച്ചിരുന്നത്. ഭീമന്‍ രഘുവിന്റെ ഈ നടപടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റര്‍ ഹാക്കറിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സി പി എമ്മിന്റെ കൊടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. ഇതോടെ സിപിഎം അനുഭാവികളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഒരുപാട് പേരുടെ ചോര കൊടുത്തു പടുത്തുയര്‍ത്തിയ ചെങ്കൊടി ആണ് ഒരു പാട് രക്തസാക്ഷികള്‍ ആയ സഖാക്കള്‍ ഉയര്‍ത്തിപ്പിടിച്ചു നെഞ്ചോട് ചേര്‍ത്ത് പിടിച്ച കൊടിയാണ് ആയതിനാല്‍ ആ കൊടിപിടിച്ചു താങ്കള്‍ ഇങ്ങനെ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ ഞങ്ങളെപോലുള്ള സഖാക്കളുടെ മനസിന് വല്ലാത്ത മുറിവേല്‍ക്കുന്നുണ്ട് ക്ഷമക്ക് അതിരുണ്ട് എന്നെ പറയാനുള്ളൂ എന്ന പൊതുവികാരം തന്നെയാണ് അനുഭാവികളില്‍ നിന്ന് ഉയരുന്നത്.

എന്തായാലും സഖാക്കള്‍ ഇതൊക്കെ ഇങ ന് അടുത്ത് എത്തിക്കാതിരിക്കില്ല എന്ന് എത്ര ആത്മ വിശ്വാസത്തോടെയാണ് ഭീമന്‍ രഘു പറയുന്നത്. 3 കോടി പേരൊക്കെ നമ്മളെ കുറിച്ചിങ്ങനെ സംസാരിക്കുന്നത് ചെറിയ കാര്യമാണോ എന്നും ചോദിക്കുന്നതു കേട്ടു.
ഇതിലും ഭീകരമായതൊന്നും പാര്‍ട്ടിക്ക് സംഭവിക്കാതിരിക്കട്ടെ . അപകടം വരുമ്പോ കൂട്ടത്തോടെ എന്നത് ആര്‍ക്കും ബാധകമാണ്. എന്ന വിമര്‍ശിക്കും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

റെജി ലൂക്കോസ് എന്ന പ്രൊഫൈല്‍ ഇത് നിന്ന് വളരെ ശക്തമായി തന്നെ ഭീമന്‍ രാഘവന് എതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട് . അതില്‍ ഇപ്രകാരം പറയുന്നു: കടക്കൂ പുറത്ത്.
ഇല്ലങ്കില്‍ ചവിട്ടി പുറത്താക്കണം ഈ ഇത്തിള്‍ക്കണ്ണിയെ . ഇനി മേലില്‍ ഈ കൈകളില്‍ ഈ ചെങ്കൊടി കാണാന്‍ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക .
ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ഇയാള്‍ അപമാനവും നാണക്കേടുമായി മാറി.

റെജിയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ട് എത്തിയിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്.ഏത് അണ്ടനും അടകോടനും ചേക്കേറാന്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു സ്ഥാനമോഹികള്‍ ഇങ്ങനെ നെഞ്ചും വിരിച്ചു നിന്ന് കോമാളിത്തരം കാണിക്കുമെന്ന് എന്നാണ് പറഞ്ഞിരിക്കുന്നത് . പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ലൂക്കാച്ചന് ഇള്ളോളം വെളിവ് വന്നു. ഏത് അണ്ടനും അടകോടനും ചേക്കേറാന്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായി ഈ മന്ദിരം ഇങ്ങനെ നില്ക്കുമ്പോള്‍, അവിടെ ചെന്ന് നാല് സിന്ദാവാ വിളിച്ചാലുടന്‍ കേറി പോരെ എന്നും പറഞ്ഞു പൊടി പിടിച്ചു കിടക്കുന്ന ചെമല ഷാള്‍ ഇട്ട് ആനയിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു സ്ഥാനമോഹികള്‍ ഇങ്ങനെ നെഞ്ചും വിരിച്ചു നിന്ന് കോമാളിത്തരം കാണിക്കുമെന്ന് .
വലിഞ്ഞു കേറി വന്ന മാന്‍ഡ്രേക്ക് പ്രതിമയെ വിളക്ക് കൊടുത്ത് സ്വീകരിച്ച് വേണ്ടാതിടത്ത് വച്ച പോലെ ആയി കേരളാ അന്തംസിന്റെ അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends