Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം:- ജീവന് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി...

21 OCTOBER 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു

ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം, ജീവന് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി. ഉന്നത ബന്ധങ്ങളുള്ള പ്രതികളിൽ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി സോബി രംഗത്ത് എത്തിയത്. തന്നെ എൻകൗണ്ടറിൽ പെടുത്തി കൊലപ്പെടുത്തുമെന്നാണ് കലാഭവൻ സോബി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള മൂന്ന് പേർ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനെ സമീപിച്ചപ്പോൾ അദ്ദേഹം ഒറ്റവാക്കെ പറഞ്ഞുള്ളു, കലാഭവൻ സോബി ജീവിച്ചിരുന്നാൽ അല്ലേ, കേസ് മുന്നോട്ട് പോകു എന്ന്... അത് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു.. അതിൽ നിന്ന് തന്നെ എല്ലാം വ്യക്തമല്ലേ എന്ന് സോബി ചോദിക്കുന്നു. ഹൈക്കോടതിയുടെ പോലീസ് പ്രൊട്ടക്ഷൻ തനിക്ക് ഉണ്ട്. പക്ഷെ ഇപ്പോൾ പോലീസിന് പ്രൊട്ടക്ഷൻ തരാൻ ചെറിയ മടി ഉണ്ടെന്നും, ഹരാസ്മെന്റ് ഉണ്ടെന്നും പറയുന്നു സോബി.

സി ബി എയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി. സിബിയിയെ കോടതി വിമർശിച്ചതോടെ ഞാൻ അവരുടെ ശത്രുവായി. എന്നെ ഒരു നല്ല സുഹൃത്തായി കണ്ടാൽ നല്ല രീതിയിൽ തന്നെ ഈ കേസ് അവസാനിക്കുമെന്നും സോബി പറയുന്നു. ഒരു തവണ ബാലുവിന്റെ അച്ഛനെയും അമ്മയെയും നേരിൽ കണ്ട് സംസാരിച്ചാൽ അവർ തന്നെ പറയും, സോബി ചെയ്യുന്നതാണ് ശരി എന്ന്.

ഈ അഞ്ച് വര്ഷം കൊണ്ട് ഒത്തിരി നഷ്ടപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യനും ചിന്തിക്കാൻ പറ്റാത്ത അത്ര അപമാനങ്ങളും ഉണ്ടായി. അതൊന്നും കാര്യമാക്കാതെ നിൽക്കുന്ന ആ വൃദ്ധ മാതാപിതാക്കളെ, കണ്ടിട്ട് തന്നെയാണ് ഞാൻ നിൽക്കുന്നതെന്ന് സോബി പറയുന്നു. താൻ പറഞ്ഞതിൽ നിന്ന് ഇപ്പോഴുമൊരു പടി പോലും പിന്നോട്ട് പോയിട്ടില്ല, ഇനി പോവുകയുമില്ലെന്ന് സോബി പറയുന്നു. 

ശക്തമായ രാഷ്ട്രീയ ഇടപെടൽ ഈ കേസിൽ ഉണ്ടെന്ന് സോബി അടിവരയിട്ട് പറയുന്നു. ഇനി രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നായിരിക്കും സി ബി ഐയുടെ അന്വേഷണം നടത്തുക.അത് പറയാതിരിക്കാൻ കഴിയില്ലെന്ന് സോബി പറയുന്നു. കേസിൽ അട്ടിമറിയുണ്ടാകുമെന്നും, അദ്ദേഹം പറയുന്നു. ക്രൈം നടന്നുവെന്ന് തെളിഞ്ഞാൽ തന്റെ ഭാഗം ക്ലിയറാണെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ട് ഈ വിഷയത്തില്‍ സംസാരിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. 

ആ സംഭവത്തെ കുറിച്ചും മുമ്പ് സോബി പ്രതികരണം നടത്തി. ഈ അഞ്ച് വർഷത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും അവർക്ക് തന്റെ ഭാഗം തുറന്ന് പറയാമായിരുന്നു. സോബി വെറെ എന്തെങ്കിലും ആവശ്യം സാധിച്ച് എടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന് അവർ വ്യക്തമാക്കാമായിരുന്നു. അന്ന് അവർ പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിച്ചേനെ. അതിന് അവർ തയ്യാറാവാത്തത് ഞാന്‍ അരുതാത്തത് എന്തോ കണ്ടതുകൊണ്ടാണല്ല. 

 ലക്ഷ്മി സിബിഐക്ക് കൊടുത്ത മൊഴിയില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. കൊല്ലത്ത് നിന്നും ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഓർമ്മയുള്ളത് ആശുപത്രിയിലെ കാര്യമാണെന്നാണ് അവർ പറയുന്നു. എന്നാല്‍ സി ജെ എം കോടതിയിലേ കേസില്‍ പറയുന്നത് അർജുന്‍ നല്ല വേഗതയിലാണ് വണ്ടി ഇടിച്ചതെന്നാണ്. 

വണ്ടി പോയി ഇടിക്കുന്നത് ഞാന്‍ കണ്ടോണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ രണ്ട് മൊഴികളും തെറ്റല്ലേ. ലക്ഷ്മി ആരെയൊക്കെയോ പേടിക്കുന്നുണ്ടെന്ന് തോന്നുന്നു. അവർ സത്യം പറയാന്‍ തീരുമാനിച്ചാല്‍ തന്നെ അവരെ കൊണ്ട് പറയിപ്പിക്കില്ല. ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തിലാണുള്ളതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സോബി കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (5 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (5 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (5 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (6 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (6 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (6 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (6 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (6 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (7 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (8 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (8 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (8 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (9 hours ago)

Malayali Vartha Recommends