Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഇമ്രാൻ വെറും ഓട്ടപാത്രത്തിലെ ഞണ്ട് മാത്രം അരങ്ങ് തകർത്തത് മോദിയും....ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് കട്ട സപ്പോർട്ട് !

29 SEPTEMBER 2019 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

ലോകം ഉറ്റു നോക്കിയ ഒരാഴ്ച കടന്നുപോകുമ്പോൾ ആണവരാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചതായിരുന്നു എങ്ങും ചർച്ച വിഷയം . കശ്മീർ വിഷയം സംഘർഷഭരിതമാകുമ്പോൾ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരുടെ പ്രസ്താവനകൾ ആദ്യം മുതൽക്കു തന്നെ ലോകം ശ്രദ്ധയോടെ നിരീക്ഷിച്ചു എന്ന് തന്നെ പറയേണ്ടി വരും .നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ ശിരസ് ഉയർത്തി പിടിച്ച് നിന്നത് ഓരോ ഭാരതീയനും അഭിമാന കാഴ്ച തന്നെ ആയിരുന്നു . അമേരിക്കൻ സന്ദർശനത്തിലെ ഓരോ ദിവസവും തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു അതേഹത്തിന്റെ ഇടപെടൽ. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡിയിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്തത് വലിയ ചർച്ചയ്ക്ക് വഴി മാറി . മാത്രമല്ല നിരവധി സെനറ്റർമാരും നിയമജ്ഞരും പരിപാടിയിൽ പങ്കെടുത്ത് മോദിക്ക് ആശംസകൾ നേരുകയും ചെയ്തു . അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒന്നായെത്തി തങ്ങളുടെ പ്രധാനമന്ത്രിക്ക് പിന്തുണയും പ്രഖ്യാപിച്ചു.

ട്രം‌പിനെയും മറ്റ് സെനറ്റർമാരെയും കേൾവിക്കാരാക്കി സ്വതസിദ്ധമായ ശൈലിയിൽ നരേന്ദ്രമോദി അരങ്ങു തകർത്തപ്പോൾ പാകിസ്ഥാനും കണക്കിനു കിട്ടി. പൊതുവേദിയിൽ സ്വന്തം ജനങ്ങളെ സാക്ഷിനിർത്തി ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്ഥാന്റെ ഭീകര പ്രവർത്തനവും ശക്തമായ ഭാഷയിൽ മോദി അവതരിപ്പിച്ചത് ലോകം കേട്ടു. മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ലോക നേതാക്കളെ അണി നിരത്തി യുഎൻ ആസ്ഥാനത്ത് മോദി നടത്തിയ ആഘോഷവും ശ്രദ്ധേയമായി. അതെ സമയം മറുവശത്ത് സൗദി അറേബ്യ കനിഞ്ഞു നൽകിയ സ്വകാര്യ വിമാനത്തിലായിരുന്നു ഇമ്രാന്റെ പറക്കൽ. അമേരിക്കയിൽ നടത്തിയ പത്രസമ്മേളനത്തിലെല്ലാം ഒരു പരാജിതന്റെ ഭാവമായിരുന്നു പാക് പ്രധാനമന്ത്രിയുടെ മുഖത്ത് പ്രതിഫലിച്ചത് . മാത്രമല്ല ഇമ്രാൻ പറഞ്ഞ പലകാര്യങ്ങളും വലിയ അബദ്ധവുമായി അതൊക്കെ പിന്നീട് ട്രോളന്മാർ ഏറ്റെടുകയും ചെയ്തു . അൽഖ്വായ്ദയ്ക്ക് പരിശീലനം കൊടുത്തത് തുറന്നു സമ്മതിച്ചു എന്ന് മാത്രമല്ല കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് മുന്നിൽ തോറ്റുപോയെന്ന് വിലപിച്ചു. ലോകരാഷ്ട്രങ്ങൾ മോദിക്ക് മേൽ ഒരു സമ്മർദ്ദവും കൊടുക്കുന്നില്ലെന്നും ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായതാണ് കാരണമെന്നും ലോകത്തിനു മുന്നിൽ ഇമ്രാൻ സമ്മതിച്ചു.

യുഎൻ പൊതുസഭയിലെ ഇരുവരുടേയും പ്രസംഗവും രണ്ടു രാജ്യങ്ങളുടെ വ്യത്യാസം എടുത്തുകാട്ടുന്നതായിരുന്നു. ഭാരതത്തിന്റെ നേട്ടങ്ങളും ആഗോള സമാധാനത്തിനും പുരോഗമനത്തിനുമുള്ള പരിപാടികളും ഇന്ത്യൻ പ്രധാനമന്ത്രി അനുവദിച്ച സമയത്ത് പറഞ്ഞു തീർത്തു. ഒരിക്കൽ പോലും കശ്മീരോ പാകിസ്ഥാനോ വിഷയമായില്ല. അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വായാടിത്തം അനുവദിച്ച സമയത്തിന്റെ അതിരുകൾ കടന്നു. അതിനെല്ലാം ചേർത്ത് പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി കണക്കിനു മറുപടി കൊടുക്കുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി ജനങ്ങളുടെ അംഗീകാരവും ആശീർവാദവും ഏറ്റുവാങ്ങിയപ്പോൾ കടം കിട്ടിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്നം കാരണം പാക് പ്രധാനമന്ത്രി ന്യൂയോർക്കിൽ കുടുങ്ങി. ഒടുവിൽ കോമേഴ്സ്യൽ വിമാനത്തിൽ തിരിച്ചു വരാനായിരുന്നു ഇമ്രാന്റെ വിധി.
പ്രവർത്തനത്തിലും അടിസ്ഥാന ആദർശത്തിലും രണ്ടൂ രാജ്യങ്ങളുടെ വ്യത്യാസം എടുത്തുകാട്ടുന്നതായിരുന്നു ഇരുവരുടേയും അമേരിക്കൻ സന്ദർശനം. ഇതിൽ ഇമ്രാൻ ഖാൻ ദയനീയമായി പരാജയപ്പെട്ടെന്ന് ഒരു നിഷ്പക്ഷനും എന്തിനേറെ പാകിസ്ഥാന്‍‌കാരനു പോലും പറയാതിരിക്കാൻ കഴിയില്ല. ആഗോള വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന പ്രകടനമായിരുന്നു നരേന്ദ്രമോദിയുടേത്. അതിൽ കോൺഗ്രസിനു പോലും സംശയമില്ല. ഒന്നേ പറയാനുള്ളു, വെൽഡൺ പ്രധാനമന്ത്രി..



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (15 minutes ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (23 minutes ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (51 minutes ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (1 hour ago)

കേരളത്തിലും കടുത്ത പരിശോധന  (1 hour ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (1 hour ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (1 hour ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (1 hour ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (2 hours ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (2 hours ago)

പദ്ധതി തകർത്ത് റഷ്യ  (2 hours ago)

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്  (2 hours ago)

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (2 hours ago)

ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം.  (2 hours ago)

Malayali Vartha Recommends