Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

സര്‍വ കുറ്റവും ചൈനയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആ കുറ്റത്തിന്റെ ഒരു പങ്ക് അമേരിക്കയ്ക്ക് നേരെയും വരുന്നു എന്ന സൂചനകള്‍ ബലപ്പെടുന്നു; അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് വെളിപ്പെടുത്തൽ

02 MAY 2020 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയുടെ നെഞ്ചത്തോട്ട് കേറി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ; കാബൂൾ ഇന്ത്യയുടെ കളിപ്പാവയാണെന്നും പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു

ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾക്കിടയിൽ ഇസ്രായേലിന്റെ 'പ്രതികരിക്കാനുള്ള അവകാശത്തെ പിന്തുണച്ച് ട്രംപ്

പാക്-അഫ്ഗാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; അജ്ഞാത ഫോൺ കോളിന് പിന്നാലെ നിലപാട് മാറ്റിയത് പാക്കിസ്ഥാൻ ; പെരുമാറ്റത്തിൽ ഞെട്ടി ഖത്തറി, തുർക്കി മധ്യസ്ഥർ

സമാധാന കരാറിൻ്റെ ലംഘനം ആരോപിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ തുടരുകയാണെന്ന് വാൻസ്

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്വീക്ക് വെളിപ്പെടുത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം അമേരിക്കന്‍ സ്‌പോര്‍ണ്‍സേര്‍ഡ് കഥ വീണ്ടും ചര്‍ച്ചയാവുകയാണ്.

സര്‍വകുറ്റവും ചൈനയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആ കുറ്റത്തിന്റെ ഒരു പങ്ക് അമേരിക്കയ്ക്ക് നേരെയും വരുന്നു എന്ന സൂചനകള്‍ ബലപ്പെടുന്നു. അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത് ഫൗച്ചി മേധാവിയായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ അനുമതിയോടെ 3.7 ദശലക്ഷം ഡോളര്‍ 6 വര്‍ഷമായി നല്‍കിവന്നിരുന്നതായി ന്യൂസ്വീക്ക് ആരോപിക്കുന്നു. ഇതാകട്ടെ, ചൈനയിലെ വവ്വാലുകളില്‍ നിന്നുണ്ടാകുന്ന കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു.

ഇതില്‍ ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ വര്‍ക്കും ഉണ്ടായിരുന്നു എന്ന കാര്യമാണിപ്പോള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. ഈ പ്രോഗ്രാമിലൂടെ അഞ്ചു വര്‍ഷം നീണ്ട മറ്റൊരു പ്രോഗ്രാമിലൂടെ വവ്വാലുകളിലെ കൊറോണാവൈറസുകളെ ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി മറ്റൊരു 3.7 ദശലക്ഷം ഡോളറും നല്‍കിയെന്ന് ന്യൂസ്വീക്ക് പറയുന്നു. ഇത് 2019ല്‍ അവസാനിക്കുമ്പോള്‍ മൊത്തം 7.4 ദശലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ഫൗച്ചിയുടെ പേരെടുത്തു പറയാത്ത റപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. അമേരിക്കയിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മരണകാരിയായ ഈ വൈറസ് ലാബില്‍ നിന്നു പുറത്തുവന്നതാകാമെന്ന സാധ്യത തള്ളിക്കളയാന്‍ വിസമ്മതിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂസ്വീക്കിന്റെ റിപ്പോര്‍ട്ട് വരുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍, വൈറസ് പുറത്തുപോയിരിക്കാനുള്ള സാധ്യത ബെയ്ജിങ് തള്ളിക്കളയുകയാണ് ഉണ്ടായത്. അമേരിക്കന്‍ ഇന്റലിജന്‍സ് വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്ന് ഉറപ്പിച്ചു പറഞ്ഞുവരികയായിരുന്നുവെങ്കിലും, പിന്നീട് അവര്‍ നിലപാടു മാറ്റിയെന്നും ന്യൂസ്വീക്ക് പറയുന്നു. സ്വാഭാവികമായി ഉണ്ടായതാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ലാബില്‍ നിന്ന് യാദൃശ്ചികമായി പുറത്തുവന്നതാകാമെന്നും അവര്‍ പറയുന്നു. പക്ഷേ, അതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ നിലപാടുമാറ്റം.

പുതിയ ആരോപണങ്ങളെക്കുറിച്ച് മറുപടി പറയാന്‍ ഫൗച്ചി കൂട്ടാക്കിയില്ല. എന്നാല്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത് പറഞ്ഞത് ഫണ്ടു നല്‍കിയതില്‍ തെറ്റില്ലെന്നും ലാബില്‍ നിന്ന് പുറത്തുവന്നതാണ് എന്നതിനു തെളിവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യര്‍ക്കു പകര്‍ന്നു കിട്ടാവുന്ന വൈറസുകളെല്ലാം തന്നെ വന്യജീവികളില്‍ നിന്നു വരുന്നതാണ്. ഇവ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. അമേരിക്കയിലെയും ലോകം മുഴുവന്റെയും ആരോഗ്യ സുരക്ഷയ്ക്കായാണ് ഇത്തരം ഗവേഷണങ്ങള്‍ നടത്തിവന്നതെന്നാണ് അവരുടെ നിലപാട്. പുതിയ കൊറോണാവൈറസിനെ പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത് അത് ലാബില്‍ ഉണ്ടാക്കിയതാണെന്നതിന് ഒരു തെളിവും ഇല്ലെന്നാണ്. എന്തായാലും അമേരിക്ക കൂടി ഉള്‍പ്പെട്ട ചില കഥകള്‍ ഇനി പുറത്തുവരുമോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു  (10 minutes ago)

കേരള ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക്...  (39 minutes ago)

ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ജയിലർ 2 ൽ  (58 minutes ago)

വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി  (1 hour ago)

മസ്കത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി നിര്യാതനായി....  (1 hour ago)

ഇന്നു മുതൽ സെമിഫൈനൽ പോരാട്ടങ്ങൾ...  (1 hour ago)

ബസ് പൂർണമായും കത്തിനശിച്ചു... വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന  (1 hour ago)

ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ ..  (2 hours ago)

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈൽ ഫോൺ പുറത്തേക്ക് ...  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (3 hours ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (3 hours ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (3 hours ago)

Malayali Vartha Recommends