Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു; ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന

31 MAY 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

ഏറെ പ്രചാരത്തിലുള്ള ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍ ഡോട്ട്​കോം (WeTransfer.com) ഇന്ത്യയില്‍ നിരോധിച്ചു. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന്​ ടെലികമ്യൂണിക്കേഷൻ വകുപ്പ്​ വിശദീകരിക്കുന്നത്​. എന്നാല്‍ വ്യക്തമായ കാരണം പുറത്തറിഞ്ഞിട്ടില്ല. രാജ്യത്തെ ജനപ്രിയ ഷെയറിങ് വെബ്‌സൈറ്റാണ് വീ ട്രാന്‍സ്ഫര്‍. കൊറോണ കാലത്ത് വലിയ ഫയലുകള്‍ അയയ്ക്കാന്‍ ഏറെ പേര്‍ ആശ്രയിച്ചിരുന്ന വീ ട്രാന്‍സ്ഫര്‍ നിരോധിച്ചതോടെ ഇനി ബദല്‍ സംവിധാനങ്ങളിലേക്ക് ഉപയോക്താക്കള്‍ക്ക് തിരിയേണ്ടി വരും.

2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്ന വെബ് ബെയിസ്ഡ് ട്രാൻസ്ഫർ സൈറ്റാണ് വി ട്രാൻസ്ഫർ. വി ട്രാൻസ്ഫർ പ്രീമിയം ഉള്ളവർക്ക് 2 ജിബിയിലും വലിയ ഫയലുകൾ സെൻഡ് ചെയ്യാൻ സാധിക്കും.

രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് മൂന്ന് യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ആദ്യ രണ്ട് നോട്ടീസുകള്‍ വെബ്‌സൈറ്റിന്റെ രണ്ട് നിര്‍ദ്ദിഷ്ട യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുന്നു. മൂന്നാമത്തെ അറിയിപ്പ് പ്രകാരം, വീ ട്രാന്‍സ്ഫറിന്റെ മുഴുവന്‍ വെബ്‌സൈറ്റ് യുആര്‍എല്ലുകളും നിരോധിക്കുക എന്നതാണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വീ ട്രാന്‍സ്ഫറിനുള്ളത്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ജനപ്രീതി നേടി. ഒരാളുടെ ഇമെയിലിലേക്ക് 2 ജിബി വരെ ഫയലുകള്‍ അയയ്ക്കാന്‍ വെബ്‌സൈറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യമില്ല. പണമടച്ചുള്ള പ്ലാന്‍ ഉയര്‍ന്ന ശേഷിയുള്ള ഫയല്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുമ്പോള്‍, മിക്ക ഉപയോക്താക്കളും ഉപയോഗിച്ചത് സൗജന്യ പ്ലാനാണ്.

വളരെയധികം യൂസര്‍ഫ്രണ്ട്‌ലിയായ ഈ വെബ്‌സൈറ്റിന് പ്രതിസന്ധി കാലത്ത് വളരെ പ്രചാരം ലഭിക്കുകയും ചെയ്തു. വീട്ടിലിരുന്നു ജോലി ചെയ്തവര്‍ തങ്ങളുടെ വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ ഇതാണ് ഉപയോഗിച്ചത്. ഈ വെബ്‌സൈറ്റ് രാജ്യത്ത് ഇത്രയധികം പ്രചാരം നേടാനുള്ള കാരണമാണിത്.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് നിരോധിച്ചതെന്നും ഏത് പേജില്‍ എന്താണ് ആക്ഷേപകരമെന്ന് കണ്ടെത്തിയതെന്നും വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഐഎസ്പികളില്‍ ഭൂരിഭാഗവും തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വെട്രാന്‍സ്ഫര്‍ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഇത്തരം നിരോധനങ്ങള്‍ പുതിയതല്ല. നിരവധി വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.

വാസ്തവത്തില്‍, 2019 ലെ ലോക്‌സഭാ സെഷനില്‍, വിവരസാങ്കേതിക മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞ യുആര്‍എല്ലുകളുടെ എണ്ണത്തില്‍ 442 ശതമാനം വര്‍ധനയുണ്ടായതായി വെളിപ്പെടുത്തി. ഈ യുആര്‍എല്ലുകളില്‍ മാല്‍വെയറുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും സെക്ഷ്വല്‍ ഉള്ളടക്കമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ എന്തെങ്കിലും ഉള്ളടക്കം കണക്കിലെടുത്താവണം ഇപ്പോഴത്തെ നിരോധനമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നിരോധനം മുഴുവന്‍ വെബ്‌സൈറ്റിനും ബാധകമാണ്

മെയ് 18നാണ് ടെലിക്കോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റർനെറ്റഅ സർവീസ് പ്രൊവൈഡേഴ്‌സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആർഎലിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാൻസ്ഫർ വെബ്‌സൈറ്റിന് മൊത്തമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ വി ട്രാൻസ്ഫർ ഒരു മെസഞ്ചർ സർവീസ് മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. നാം അയക്കുന്ന ഡേറ്റകൾ, ഫയലുകൾ എന്നിവ അവർക്ക് ലഭിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends