Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ദക്ഷിണ കടലിടുക്കില്‍ ചൈനയെ വളഞ്ഞ് യുഎസ് യുദ്ധക്കപ്പലുകള്‍; തീര്‍ത്തുകളയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയും ചൈനയും സേനാവിന്യാസം കൂട്ടി

26 JUNE 2020 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും നേരെയുളള ചൈനയുടെ ഭീഷണി കണക്കിലെടുത്ത് ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാ വിന്യാസം. ഇന്ത്യയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ദക്ഷിണ ചൈന കടല്‍ മേഖലയിലും ചൈനീസ് സൈന്യം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അത് നേരിടാന്‍ സേനയെ വിന്യസിച്ചിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കഴിഞ്ഞമാസം ആദ്യംമുതല്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന വന്‍തോതില്‍ സൈനികവിന്യാസവും ആയുധസജ്ജീകരണവും നടത്തുന്നുണ്ടെന്ന് ഇന്ത്യ. ഇത് ഇരുരാജ്യവും തമ്മില്‍ നിലവിലുള്ള വിവിധ ഉഭയകക്ഷി കരാറുകള്‍ക്കു യോജിച്ചതല്ല. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയെ (എല്‍.എ.സി.) അംഗീകരിക്കണം. ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം. നിലവിലെ സ്ഥിതി തുടരുന്നത് പരസ്പരബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈനീസ് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതികരണങ്ങള്‍ക്കു മറുപടിയെന്ന നിലയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഗാല്‍വന്‍ താഴ്വരയില്‍ ഈ മാസം 15-നുണ്ടായ ഏറ്റുമുട്ടല്‍ ചൈനയുടെ ഏകപക്ഷീയമായ നടപടികള്‍ മൂലമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഏറ്റുമുട്ടലിനുശേഷം ഇരുവിഭാഗവും സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ആയുധം സംഭരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

1993-ലെ പ്രധാന കരാറുള്‍പ്പെടെ നിലവിലുള്ള വിവിധ ധാരണകള്‍ക്ക് യോജിച്ചതല്ല ഇത്. ഇരുരാജ്യവും തമ്മില്‍ സൗഹൃദവും നല്ല അയല്‍പക്കബന്ധവും സൂക്ഷിക്കാനുതകുന്ന രീതിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ കുറഞ്ഞതോതില്‍ സൈനികവിന്യാസം നടത്തണമെന്നാണ് 1993-ലെ കരാര്‍ വ്യവസ്ഥചെയ്യുന്നത്.

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടെ പരമ്പരാഗത പട്രോളിങ് രീതി തടസ്സപ്പെടുത്താന്‍ കഴിഞ്ഞമാസം ആദ്യം ചൈന ശ്രമിച്ചിരുന്നു. എന്നാല്‍, ഈ പ്രശ്നം ഉഭയകക്ഷി ധാരണയെ അടിസ്ഥാനമാക്കി ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലൂടെ പരിഹരിച്ചു. വീണ്ടും പ്രശ്നമുണ്ടായപ്പോള്‍ ഈ മാസം ആറിന് ഇരുരാജ്യങ്ങളുടെയും ഉന്നത കമാന്‍ഡര്‍മാര്‍ യോഗംചേര്‍ന്ന് എല്‍.എ.സി.യില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയുണ്ടാക്കി. ചൈന ഈ ധാരണയില്‍നിന്നു പിന്മാറി എല്‍.എ.സി.യില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ ശ്രമം പരാജയപ്പെട്ടപ്പോള്‍, 15-ന് ഗാല്‍വനില്‍ ഏറ്റുമുട്ടലിനു വഴിയൊരുക്കി. അതിനുശേഷം ഇരുവിഭാഗവും നയതന്ത്ര-സൈനിക തല ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടയില്‍ത്തന്നെ ഇരുരാജ്യവും വന്‍തോതില്‍ അതിര്‍ത്തി മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം എല്‍.എ.സി.യെ മാനിക്കുന്നുണ്ട്, അതു പാലിക്കുന്നുമുണ്ട്. ഇന്ത്യ നടത്തുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും എല്‍.എ.സി.യില്‍ ഇന്ത്യയുടെ ഭാഗത്താണ്. തത്സ്ഥിതി മാറ്റാന്‍ ഒരു നടപടിയും ഏകപക്ഷീയമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഇത് ചൈന പാലിച്ചിട്ടില്ല. അതിനാല്‍ വീണ്ടും വീണ്ടും ഏറ്റുമുട്ടലിന് ഇത് ഇടയാക്കുകയാണ് -മന്ത്രാലയം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (21 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (34 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (40 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (5 hours ago)

Malayali Vartha Recommends