Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇപ്പോള്‍ പിടിച്ചെന്ന് കരുതിയ മാരിയൂപോളും കൈവിട്ടുപോകും; റഷ്യയെ വെല്ലുവിളിച്ച് അസോവ് പോരാളികള്‍; മാരിയൂപോളിലും വിയര്‍ത്ത് റഷ്യന്‍ പട്ടാളം

15 APRIL 2022 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

യുക്രൈനില്‍ ഇപ്പോള്‍ യുദ്ധം നടക്കുന്നത് മാരിയൂപോളില്‍ മാത്രമാണ്. യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുക എന്നുള്ളത് വെറും സ്വപ്‌നം മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട നഗരമെങ്കിലും മതി എന്ന ലക്ഷ്യത്തിലേയ്ക്ക് റഷ്യ ചുരുങ്ങിയത് ഒന്നര മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ്. റഷ്യ എന്ന ലോക രണ്ടാം നമ്പര്‍ സൈന്യത്തെ സംബന്ധിച്ച് ഇതൊരു പരാചയത്തിന് തുല്യമായൊരു അവസ്ഥയാണ്. ശെരിയാണ് നിരവധി നാശ നഷ്ടങ്ങള്‍ വരുത്തി വയ്ക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതുപോലെ തന്നെ സൈനീകരെയും ആയുധങ്ങളെയും ബലികൊടുക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്..

ഈ സാഹചര്യത്തിലാണ് മാരിയൂപോള്‍ എങ്കിലും റഷ്യ പിടിച്ചടക്കും എന്ന പ്രതീതി കഴിഞ്ഞ മണിക്കൂറുകളില്‍ സൃഷ്ടിക്കപ്പെട്ടത്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമാകില്ലെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന

നിലവില്‍ മാരിയൂപ്പോള്‍ ചുറ്റിവളഞ്ഞിരിക്കുന്ന റഷ്യന്‍ സേനയില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ അസോവ് റെജിമെന്റാണ് പോരാട്ടം നയിക്കുന്നത്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉക്രേനിയന്‍ നാവികര്‍ തുറമുഖ നഗരത്തലെത്തിച്ചേര്‍ന്നിട്ടുണ്ട്. ശത്രുക്കളെ തറപറ്റിച്ച ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് ഇപ്പോള്‍ അവര്‍.. അതിശക്തമായ പോരാട്ടമാണ് നഗരത്തിനുള്ളില്‍ അസോപ് പോരാളികളും യുക്രൈന്‍ സൈന്യവും നടത്തുന്നത്.

കഴിഞ്ഞ ദിവസം റഷ്യയുടെ ആക്രമണത്തില്‍ മേഘലയില്‍ തമ്പടിച്ചിരിക്കുന്ന 1,000 ഉക്രേനികള്‍ കീഴടങ്ങിയതായി ക്രെംലിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് അസോവ് പോരാളികള്‍ എന്ന തരത്തിലായിരുന്നു റഷ്യ വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ പോരാടാതെ കീഴടങ്ങിയവരെ വിമര്‍ശിച്ചു കൊണ്ട് ഇപ്പോള്‍ അസോവ് പോരാളികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അത് മാത്രമല്ല റഷ്യയെ തുരത്തിയോടിക്കും എന്നും അവര്‍ ദൃഡ പ്രതിജ്ഞ എടുത്തിട്ടുണ്ട്. അസോവ് പോരാളികളെ റഷ്യയും അത്ര നിസാരമായി കാണുന്നില്ല. മറുഭാഗത്ത് റഷ്യയും പോരാളികളുടെ എണ്ണം ഒപ്പത്തിനൊപ്പമെത്തിക്കാന്‍ പെടാപ്പാട് പെടുകയാണ്..

ഈ സാഹചര്യത്തിലാണ് അസോവ് കമാന്‍ഡര്‍മാരുടെ വെല്ലുവിളിയും വരുന്നത്. 36ാമത് മറൈന്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ സെര്‍ഹി വോലിനയും അള്‍ട്രാനാഷണലിസ്റ്റ് അസോവ് റെജിമെന്റിന്റെ കമാന്‍ഡര്‍ ഡെനിസ് പ്രോകോപെങ്കോയും പുടിന്റെ സേനയ്ക്ക് മുന്നില്‍ തങ്ങള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോരാട്ടത്തില്‍ മാരിയൂപോള്‍ റഷ്യയ്ക്ക് ഏറെ നിര്‍ണായകമാണ്. റഷ്യക്കാര്‍ അസോവ്സ്റ്റല്‍ വ്യാവസായിക ജില്ല കൈക്കലാക്കുന്നവര്‍ക്കായിരിക്കും, ഉക്രെയ്‌നിലെ പ്രധാന കടല്‍ തുറമുഖമായ മരിയുപോളിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുക, ഇതോടുകൂടിയാണ് രാജ്യത്തിന്റെ കിഴക്ക് ഭാഗം പിടിച്ചടക്കാനുള്ള നീക്കം റഷ്യ ശക്തിപ്പെടുത്തിയത്.

എന്നാല്‍ അസേവ് പോരാളികലുടെ പ്രത്യാക്രമണം ഒന്നുകൊണ്ട് മാത്രം ഇതുവരെയും ആ മേഘല പൂര്‍ണമായും പിടിച്ചടക്കാനായിട്ടില്ല. മാത്രമല്ല സ്വന്തം രാജ്യത്തിനു വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാനും തങ്ങള്‍ തയ്യാറെന്നാണ് അവര്‍ പറയുന്നത്.

അതേസമയം റഷ്യയ്ക്ക് കീഴടങ്ങിയവരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അസോവ് പോരാളികള്‍. 'ഒഴിഞ്ഞുപോയവരെയും കീഴടങ്ങിയ മനുഷ്യരെയും വീരന്മാരാക്കരുതെന്നും. അവര്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാതെ ലജ്ജയുടെ വഴി തിരഞ്ഞെടുത്തമെന്നും അസോവ് കമാര്‍ഡര്‍മാര്‍ വിമര്‍ശിച്ചു.

2014ലാണ് ഡോണ്‍ബാസിലെ റഷ്യക്കാരോട് പോരാടുന്നതിന് ഒരു സന്നദ്ധ അര്‍ദ്ധസൈനിക സംഘമായ അസോവ് ബറ്റാലിയന്‍ രൂപീകരിക്കപ്പെടുന്നത്. അവരുടെ പോരാട്ടം യുക്രൈന് മുതല്‍കൂട്ടാണ്

അതുകൊണ്ടുതന്നെ ഞങ്ങള്‍ പോരാട്ട ജോലികള്‍ തുടരുമെന്നും. ഞങ്ങളുടെ മനോവീര്യം ശക്തമാണെന്നും. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ഇവിടെയെന്നും ഞങ്ങള്‍ക്കറിയാം എന്നും. ഞങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുംമെന്നും അവര്‍ പ്രഖ്യാപിച്ചു.'

ആ പോരാട്ടം വിജയത്തിലേയ്ക്ക് എത്തുകയാണെന്നതിന്റെ ചില സൂചനകള്‍ പുറത്തുവരികയാണ് ഇന്ന് രാവിലെ, ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ റഷ്യ നഗരം പിടിച്ചെടുത്തുവെന്ന അവകാശവാദങ്ങളെ തള്ളുന്ന സൂചനകളാണ് വരുന്നത്, യുക്രൈന്‍ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നിലവിലേതില്‍ നിന്ന് ഗണ്യമായരീതിയില്‍ റഷ്യന്‍ സൈനികരുടെയും ഉപകരണങ്ങളുടെയും എണ്ണം കൂട്ടാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം. വിജയം ഉറപ്പിക്കാതെ തന്നെ ഉക്രേനിയന്‍ സൈന്യം കീഴടങ്ങുകയും നിര്‍ണായക തുറമുഖ നഗരം പുടിന് കൈമാറുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ ഇന്നലെ ക്രെംലിന്‍ സ്റ്റേറ്റ് ടിവിയില്‍ ചില വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.

അതില്‍ ഒരു സ്റ്റീല്‍ വര്‍ക്കിലെ ബങ്കറില്‍ നിന്ന് പുറത്തുവരുന്ന സൈനികര്‍ കൈകള്‍ ഉയര്‍ത്തി നടക്കുന്നതും ഒരു സൈനീകനെ സ്‌ട്രെച്ചറില്‍ കയറ്റാന്‍ സഹായിക്കുന്ന ഒരാള്‍ വെള്ള തുണി വീശുന്നതുമാണ് കാണുന്നത്. നഗരത്തിലെ വ്യാവസായിക ജില്ലയില്‍ തമ്പടിച്ചിരിക്കുന്ന 1,026 ഉക്രേനിയന്‍ നാവികര്‍ അവസാന നിലപാട് സ്വീകരിച്ചതിന് ശേഷം 162 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ കീഴടങ്ങാന്‍ നിര്‍ബന്ധിതരായതായി എന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ റഷ്യ പറയുന്നത്.

അതേസമയം മരിയുപോളിന്റെ തുറമുഖത്തിന്റെ നിയന്ത്രണം നിലവില്‍ റഷ്യയുടെ കയ്യിലാണ് എന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്നലെ രാത്രി അവകാശപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (21 minutes ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (28 minutes ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (5 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (7 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (7 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (7 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (8 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (9 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (9 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (10 hours ago)

Malayali Vartha Recommends