Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അമേരിക്കയുടെ മര്‍മ്മം നോക്കി പൊട്ടിച്ച് പുടിന്‍ യുക്രൈന്‍ യുദ്ധത്തിനായി കരുതിവച്ചതെല്ലാം കത്തിച്ച് റഷ്യ; മിസൈല്‍ മഴയില്‍ നെഞ്ചു തകര്‍ന്ന് സെലന്‍സ്‌കി

19 APRIL 2022 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യയുടെ രണ്ടാം ഘട്ട ആക്രമണത്തില്‍ തകര്‍ന്ന ഉക്രെയ്‌നെതിരെ വീണ്ടും വീണ്ടും അതിഭീകരമായ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്, പല തന്ത്ര പ്രധാന മേഘലകളില്‍ നിന്നും റഷ്യ പിന്മാറിയതോടെ യുദ്ധം അവസാനിക്കുന്നൊരു പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത് എന്നാല്‍. മിസൈലാക്രമണങ്ങളിലൂടെ മറ്റൊരു യുദ്ധ തന്ത്രം പയറ്റാനാണ് റഷ്യ ശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയം കാണുന്നു എന്ന വിലയിരുത്തലാണ് പൊതുവെ യുദ്ധ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്നത് യുഎസിന്റെ അത്യാധുനീക ആയുധങ്ങളാണ്.. സാങ്കേതിക തികവോടു കൂടിയ യുഎസ് ആയുധങ്ങള്‍ ഉപയോഗിച്ച് ശീലമില്ലാത്തതിനാല്‍ ഇപ്പോഴും യുക്രൈന്‍ സൈനീക താവളങ്ങളില്‍ സംരക്ഷിച്ചിരിക്കുകയാണ്. ആ ആയുധങ്ങള്‍ മുഴുവന്‍ തകര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം റഷ്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.

ലിവിവിനടുത്തുള്ള ഉക്രേനിയന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക് താവളങ്ങള്‍ തങ്ങള്‍ തുടച്ചുനീക്കിയതായി റഷ്യന്‍ സൈന്യം അറിയിച്ചത് ഈ ഓപ്പറേഷന്റെ ഭാഗമായിട്ടു കൂടിയാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ കൈവ് സൈന്യത്തില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് റഷ്യയ്ക്ക് ലഭിച്ചത് അതിനു ശേഷമാണ് റഷ്യയു പ്രതിരോധ മന്ത്രാലയം അതിന്റെ യുദ്ധതന്ത്രങ്ങള്‍ പരിഷ്‌കരിച്ചു. പരിഷ്‌കരിക്കുക മാത്രമല്ല മുമ്പ് ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ എല്ലാം മാറ്റി ചുറുചുറുക്കുള്ളവരെയും യുദ്ധമുഖത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരെയും കൊണ്ടു വന്നതോടെ മാരിയുപോള്‍ നഗരം നിശ്പ്രയാസം റഷ്യയ്ക്ക് പിടിക്കാന്‍ കഴിഞ്ഞു ആകെ യുണ്ടായ നഷ്ടം റഷ്യയുടെ മൂന്നാം നമ്പര്‍ യുദ്ധക്കപ്പല്‍ മുങ്ങി എന്നുള്ളത് മാത്രമാണ്. ഇപ്പോള്‍ മാരിയൂപോള്‍ വിട്ട് മറ്റു നഗരങ്ങളില്‍ ഒരുമിച്ചുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കൈവ് സേനയുടെ സൈനിക താവളങ്ങളും ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും തകര്‍ക്കുന്ന റഷ്യയുടെ ഏറ്റവും പുതിയ രീതി പരീക്ഷിക്കപ്പെടുന്നത്. യുക്രൈനാണ് യുദ്ധമുഖത്തെങ്കിലും അതിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന അമേരിക്കയ്ക്ക് ഇതൊരു വലിയ തിരിച്ചടിയായി മാറുകയാണ്.

യുക്രൈനും ഈ നഷ്ടങ്ങളുടെ ആഘാദത്തിലാണിപ്പോള്‍ തങ്ങളുടെ പ്രതികരണവും സൈനിക ശേഷിയും ശക്തിയും ദുര്‍ബലപ്പെടുത്തുന്നതിനായി, പാശ്ചാത്യ രാജ്യങ്ങള്‍ വിതരണം ചെയ്യുന്ന ആയുധങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ലോജിസ്റ്റിക്‌സ് സെന്ററില്‍ റഷ്യ ബോധപൂര്‍വം ആക്രമണം നടത്തുന്നതെന്ന പ്രതികരണങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു.

ഉക്രെയ്‌നിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി. റഷ്യ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ഇടതടവില്ലാതെ ഇപ്പോള്‍ നടത്തി വരുന്നുണ്ട്.. കഴിഞ്ഞ ദിവസം, റഷ്യന്‍ സൈന്യം എല്‍വിവില്‍ ദീര്‍ഘദൂര മിസൈലുകളുപയോഗിച്ചുകൊണ്ടുള്ള ആക്രമണവും അഴിച്ചുവിട്ടിരുന്നു. ലിവിവിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാകും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ സായുധ സേന ഉക്രേനിയന്‍ നഗരങ്ങളെ വ്യോമമാര്‍ഗം 'മുമ്പുണ്ടാകാത്ത തരത്തില്‍ ക്രൂരമായി' ആക്രമിക്കകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Lviv മേയര്‍ ആന്‍ഡ്രി സഡോവിയും ട്വിറ്ററില്‍ എല്‍വിവില്‍ മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിന്റെ 54ാം ദിവസമാണ് എല്‍വിവില്‍ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 'ഉക്രേനിയക്കാരെ കൊല്ലാനുള്ള അവരുടെ അവകാശം' റഷ്യന്‍ സൈന്യം ലോകത്തെ കാണിക്കുകയാണെന്ന് മൈഖൈലോ പോഡോലിയാകും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ എഴുതി.

കൂടാതെ, എല്‍വിവില്‍ അഞ്ച് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി എല്‍വിവ് മേയര്‍ ആന്‍ഡ്രി സഡോവിയും സ്ഥിരീകരിച്ചു. അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തേക്ക് പോകുന്നുണ്ടെന്നും സഡോവി പറഞ്ഞിരുന്നു. മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു. മിസൈല്‍ ആക്രമണങ്ങള്‍ ലിവിവില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ക്ക് കാരണമായതായി കരുതപ്പെടുന്നു. എപി റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് റഷ്യന്‍, ഉക്രേനിയന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടം എല്‍വിവിനെയും പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടില്ലെന്നാണ്.

അതേസമയം റഷ്യ സിവിലിയന്മാരെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമായും വംശീയ ആക്രമണമായും കണക്കാക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യം സഖ്യരാജ്യങ്ങള്‍ തള്ളിയത് യുഎസിന് തിരിച്ചിടിയായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends