Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഇസ്രായേല്‍ കാണുന്നു തുരങ്കവും ഉള്‍വശവും ലൈവ് നല്‍കിവരുന്നത്അമേരിക്കന്‍ കാമറകള്‍

04 NOVEMBER 2023 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഹമാസുകളുടെ തുരങ്കത്തിന്റെ ഉള്‍വശം വ്യക്തമായി കാണാന്‍ പറ്റുന്ന അത്യാധുനിക സാങ്കേതിക സംവിധാനം ഇസ്രായേല്‍ വികസിപ്പിച്ചിരിക്കുന്നു. അതല്ലെങ്കില്‍ ഈ സംവിധാനം കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രായേലിന് നല്‍കിയിരിക്കുന്നു.

 

ഹമാസ് പോരാളികളുടെ തുരങ്കങ്ങളും ഒളിവുമാളങ്ങളും ആയുധശേഖരവും യുദ്ധനീക്കവുമക്കെ ഒളികാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ചാര ഉപഗ്രങ്ങള്‍ ഇസ്രായേലിന് സ്വന്തമാണിന്ന്. ഹമാസുകളുടെ ബങ്കറുകള്‍ മാത്രമല്ല തങ്ങളുടെ ബന്ദികളെ വരെ ഇസ്രായേല്‍ കാണുന്നുണ്ടെന്നും അവരുടെ മാനസീക ആരോഗ്യനില അറിയുന്നുണ്ടെന്നും കരുതപ്പെടുന്നു.
ഇരുപത്തിയഞ്ചു രാവും ഇരുപത്തിയഞ്ചു പകലും പൊട്ടിച്ചിട്ടും തീരുന്നില്ല ഇസ്രായേലിന്റെ ആയുധശേഖരം. മിസൈലുകളും മാരകബോബുകളും റഡാറുകളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുമൊന്നുമില്ല ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആയുധക്കോപ്പുകള്‍ ഇസ്രായേല്‍ ഒരുക്കിവച്ചിരിക്കുകയാണ്. പോരാത്തത് അമേരിക്കയും ജര്‍മനിയും എത്തിച്ചുകൊണ്ടിരിക്കുന്നു. ഹമാസുകളുടെ തുരങ്കം തകര്‍ക്കാനുള്ള അത്യാധുനീക സംവിധാനം അമേരിക്ക ഇസ്രായേലിന് കൈമാറിയതോടെയാണ് ഗാസാ മുനമ്പ് വളയാന്‍ ഇസ്രായേല്‍ സൈന്യം തീരുമാനിച്ചതും ഓപ്പറേഷന്‍ നടത്തിവരുന്നതും.

 

 

 


തങ്ങളുടെ ബന്ദികള്‍ മോചിതരാകുന്ന ആ നിമിഷം ഇസ്രായേല്‍ പാലസ്തീനെ പാഠം പഠിപ്പിക്കും. ഹമാസ് പോരാളികള്‍ എന്നൊരു പേരുവിലാസം ഇനി ലോകത്ത് ഉണ്ടാവില്ലെന്നു മാത്രമല്ല പലസ്തീനില്‍ തങ്ങള്‍ അവകാശം പറയുന്ന എല്ലാ ഭൂപ്രദേശങ്ങളും ഇസ്രായേല്‍ വകഞ്ഞുപിടിക്കും. ഗോലാന്‍കുന്നിന്റെ സര്‍വാധിപത്യം ഇസ്രായേല്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.
അമേരിക്കയും ജര്‍മ്മനിയും ഇസ്രയേലിലേക്ക് ഇപ്പോഴും അതീവരഹസ്യമായി മാരകായുധങ്ങള്‍ ഒഴുക്കിവരികയാണ്.
ആയുധങ്ങള്‍ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കന്‍ പ്രതിരോധ വിമാനം ഇസ്രായേലില്‍ എത്തിയതോടെയാണ് ഗാസയെ വളഞ്ഞ് കരയുദ്ധം തുടങ്ങാന്‍ കഴിഞ്ഞ ദിവസം തീരുമാനമായത്.
ആയുധങ്ങളിലൂടെയും ഡ്രോണിലൂടെയും ജര്‍മനി ഇസ്രായേലിനെ സഹായിക്കുന്നുണ്ട്. ഇസ്രായേലിനെ സഹായിക്കാന്‍ രാപകല്‍ വ്യോമ സുരക്ഷയും സമുദ്ര സുരക്ഷയും അമേരിക്ക രാപകല്‍ നല്‍കുന്നുണ്ട്.
ആയുധങ്ങള്‍, വെടിമരുന്ന്, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ ഇങ്ങനെ പല തരത്തിലാണ് അമേരിക്കയും ജര്‍മനിയും ബ്രിട്ടണും ഇസ്രായേലിന് കരുത്തു പകര്‍ന്നുകൊണ്ടിരിക്കുന്നത്.
ആയുധങ്ങള്‍, വെടിയുണ്ടകള്‍, ബോംബുകള്‍, വെടിമരുന്ന്, ലോജിസ്റ്റിക്സ്, മരുന്നുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ തുടങ്ങി ഇസ്രായേലിന് വേണ്ട എല്ലാ ആയുധങ്ങളും ഈ രാജ്യങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

 

 


ഗാസയിലെ യുദ്ധം ഈ മാസം പത്തിനു മുന്‍പ് അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ താല്‍പര്യം. എന്നാല്‍ പശ്ചിമേഷ്യയില്‍ യഹോവായാല്‍ വീണ്ടെടുക്കേണ്ടതും പൂര്‍വികര്‍ കൈവശപ്പെടുത്തിയിരുന്നതുമായ പ്രദേശം സ്വന്തമാക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ പൂര്‍വപിതാക്കള്‍മാര്‍ കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങള്‍ ലബനോനിലും ഇറാക്കിലും സിറിയയിലും ഈജിപ്തിലും ജോര്‍ദാനിലുമുണ്ടെന്ന് നെതന്യാഹു ആവര്‍ത്തിക്കാറുണ്ട്. ബൈബിളില്‍ പറയുന്ന പ്രദേശങ്ങളുടെ ആധിപത്യം സ്വന്തമാക്കാതെ പിന്നോട്ടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
അബ്രാഹത്തിന്റെയും മോശയുടെയും പ്രവാചകന്‍മാരുടെയും പൂര്‍വപിതാക്കമാരുടെയും സ്വന്തം മണ്ണ് വീണ്ടെടുക്കാനാണ് ഇസ്രായേലിന്റെ നിശ്ചയം.ആയുധങ്ങള്‍ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കന്‍ പ്രതിരോധ വിമാനം ഇസ്രായേലില്‍ രണ്ടാഴ്ച മുന്നേ എത്തിച്ചിട്ടുണ്ട്.
അമേരിക്ക തുടര്‍ച്ചയായി ഇസ്രായേലിന് അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ റഡാറുകളുടെ ശ്രദ്ധയില്‍പ്പെടാതെ അതിവേഗത്തില്‍ പാഞ്ഞ് നിശ്ചിതമായ ചെറിയൊരു പ്രദേശത്ത് മാരകനാശം വിതയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ സംവിധാനമാണിത്.
ഇസ്രായേലിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന് അനയാസം പ്രവര്‍ത്തിക്കാന്‍ സഹായകരമായ സംവിധാനമാണിത്.
ഹമാസ് റോക്കറ്റ് ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഹമാസുകളുടെ മിസൈലുകളെ ഇത് നിര്‍വീര്യമാക്കുന്നു. ലേസര്‍ സംവിധാനത്തിലൂടെ ഹമാസുകളുടെ നിരവധി വിമാനങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തുകളഞ്ഞിരുന്നു.

 

 


അന്‍പതു വര്‍ഷമായി അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകുന്നുണ്ട്. ചെറിയ ആയുധങ്ങളും ബോംബുകളും സ്‌നിപ്പര്‍ റൈഫിളുകളും ടാങ്ക് വിരുദ്ധ മിസൈലുകളുമൊക്കെ ഉള്‍പ്പെടും.അത്യാധുനിക ഹെറോണ്‍ ഡ്രോണുകളാണ് ജര്‍മനി ഇസ്രായേലിന് നല്‍കിയിരിക്കുന്നത്.
അതിന്റെ സഹായത്തോടെ ഇസ്രായേലിന് അതിരുകളില്‍ നിരീക്ഷിക്കാന്‍ കഴിയും.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്ക രണ്ട് സ്‌ട്രൈക്ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേലിനടുത്തുള്ള കടലില്‍ അമേരിക്കന്‍ ഭടന്‍മാര്‍ തമ്പടിച്ചിട്ടുണ്ട്.
ഇതിനു പുറമെ യുഎസ്എസ് ജോര്‍ജ് വാഷിങ്ടണും അമേരിക്ക ഇസ്രായേലിനു സമീപം വിന്യസിച്ചിട്ടുണ്ട്. ഈ രണ്ട് കപ്പലുകള്‍ ഉള്‍പ്പെടെ അയ്യായിരം െൈസനികരും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും മെഡിറ്ററേനിയന്‍ കടലില്‍ ക്യാമ്പുചെയ്യുന്നു. അമേരിക്കയുടെയും ഈ ശക്തമായ കരുതലിലാണ് ഇസ്രായേല്‍ ഹമാസുകളുടെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (48 minutes ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (2 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (3 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (3 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (4 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (4 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (4 hours ago)

Malayali Vartha Recommends