ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂര ബലാത്സംഗം; കുറ്റകൃത്യത്തിന് ശേഷം ഭക്ഷണം കഴിച്ച് തിരികെയെത്തിയപ്പോൾ ജീവന്റെ തുടിപ്പ്: വീണ്ടും കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കി ശവശരീരത്തെ വീണ്ടും ബലാത്സംഗം ചെയ്ത് പ്രതികാരം ചെയ്ത് 19കാരനായ കാമുകൻ...ഒടുവിൽ സംഭവിച്ചത്
സംശയ രോഗം മൂത്ത് കാമുകൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്തു. റഷ്യയിലെ അർടിയോം ഇഖകോവ് എന്ന 19 കാരൻ ആദ്യ തവണത്തെ ശാരീരിക ബന്ധപ്പെടലിന് ശേഷം ഭക്ഷണം കഴിക്കുകയും പിന്നീട് ഒരിക്കൽ കൂടി മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയും പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നു.
തന്റെ കാമുകിയായിരുന്ന ടാടിയാന സ്ട്രകോവാസിനെയാണ് ഇഖകോവ് ഇത്തരത്തിൽ പൈശാചികമായി വകവരുത്തിയിരിക്കുന്നത്. ആദ്യം തന്റെ കാമുകിയായിരുന്ന ഈ പെൺകുട്ടി തന്നെ വഞ്ചിച്ചുവെന്ന സംശയമാണ് ഈ ക്രൂരകൃത്യം ചെയ്യാൻ കൗമാരക്കാരനെ പ്രേരിപ്പിച്ചതെന്നും വെളിപ്പെട്ടിരുന്നു.
കാമുകിയെ ആദ്യം ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു ഈ 19 കാരൻ ചെയ്തിരുന്നത്. തുടർന്ന് അവൾ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആദ്യ വട്ടം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇഖകോവ് സാൻഡ് വിച്ച് കഴിഞ്ഞ് വന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ ഹൃദയം മിടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കി വീണ്ടും ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.മറ്റൊരു ചെറുപ്പക്കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്നറിഞ്ഞതിന്റെ പ്രതികാരമായിട്ടാണ് ഇഖകോവ് ഈ കൃത്യം നിർവഹിച്ചിരിക്കുന്നത്.
താൻ ചെയ്തത് പൈശാചികമായ കൃത്യമാണെന്ന് താൻ തിരിച്ചറിയുന്നുവെന്നാണ് തൂങ്ങി മരിക്കുന്നതിന് മുമ്പ് തന്റെയും പെൺകുട്ടിയുടെയും മാതാപിതാക്കൾക്കുള്ള ഓൺലൈൻ പോസ്റ്റിൽ ഇഖകോവ് എഴുതി വച്ചിരിക്കുന്നത്.തന്റെ കുറ്റങ്ങൾക്ക് അവൻ ഈ പോസ്റ്റിലൂടെ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha