Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്

മലബാറിന്റെ മനസറിഞ്ഞ് കോൺഗ്രസിന്റെ കണ്ണുതള്ളി; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയ പാരാജയങ്ങൾ വിലയിരുത്തി കോൺഗ്രസ്സ്

22 DECEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോപാർട്ടികളും, ഓരോ മണ്ഡലത്തിലെയും തങ്ങളുടെ ജയ പാരാജയങ്ങൾ വിലയിരുത്തി തുടങ്ങി. കോൺഗ്രസ്സ് മലബാർ മേഖലയിൽ നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന ഫലമാണ് കണ്ടത്. സാമുദായ സംഘടനാ നേതാക്കളുടെ ജയ സാധ്യതകളായിരുന്നു അതിൽ പ്രധാനം. അങ്ങനെ വന്നാൽ സീറ്റുമോഹികളായ യുഡിഎഫുകാർ വലിയ പ്രശനം സൃഷ്ടിക്കും.

പാർലമന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള സ്വകാര്യ ഏജൻസിയുടെ ഒന്നാംഘട്ട സർവേ കഴിഞ്ഞു. സർവേ കഴിഞ്ഞപ്പോൾ ഏറ്റവും നിർണായകമായി നിലനിൽക്കുന്നത് മലബാറിലെ സമുദായസന്തുലനം ആണ്. കാസർകോട്, കണ്ണൂർ, വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥാനാർഥിനിർണയത്തിൽ സമുദായ പരിഗണന തുടരണമെന്നാണ് സർവേക്കുശേഷം സ്വകാര്യ ഏജൻസി ശുപാർശ ചെയ്തിരിക്കുന്നത്. ഈ ശുപാർശ നടപ്പിലാക്കാനൊരുങ്ങുമ്പോൾ കോൺഗ്രസിന് മുന്നിൽ പ്രശ്നം സങ്കീർണമാകുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്  സമുദായസന്തുലനം എന്ന വിഷയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന മാർഗം തേടുകയാണ് പാർട്ടി. ഇതിനായി അവസാന സാധ്യതകൂടി പഠിക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചുവെന്നാണ് വിവരം.

കോഴിക്കോട്ട് സിറ്റിങ് എം.പി. എം.കെ. രാഘവനെ നിലനിർത്താനുള്ള സാധ്യത വർധിച്ചപ്പോൾ കാസർകോട്, കണ്ണൂർ, വടകര, വയനാട്, മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ കണ്ടെത്തുന്നതിലാണ് സമുദായപരിഗണന വിഷയമായത്. 6921 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടുപോയ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ പറ്റിയത് ഹിന്ദുത്വവോട്ടുകൂടി ആകർഷിക്കുന്ന ഒരാളായിരിക്കണമെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. ഇടതുമുന്നണിയെ ഞെട്ടിച്ച പ്രകടനമാണ് കഴിഞ്ഞതവണ ടി. സിദ്ദീഖ് കാസർകോട്ട് നടത്തിയിരുന്നു. ഇത് പരിഗണിച്ച് ഇടതുമുന്നണി കൂടുതൽ ഹിന്ദുത്വ പ്രീണനനിലപാട് കാസർകോട് ആവിഷ്കരിക്കാനുള്ള സാധ്യത കൂടുതലാണ്. .

കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 1,72,826 വോട്ട് നേടിയ കാസർകോട്ട് പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിനുതന്നെ അവസരം നൽകി ബി.ജെ.പി മുന്നേറ്റം നടത്തുന്നത് തടയാൻ കോൺഗ്രസ് പരിഗണിക്കുന്നത്ഐ. രാമറായുടെ മകൻ അഡ്വ. സുബ്ബറായിയെ ആണ്. ഖാദർ മാങ്ങാട്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദീഖ് എന്നിവരെയെല്ലാം പരീക്ഷിച്ച കാസർകോട് ഇനിയൊരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് പരിഗണിക്കരുതെന്ന സമ്മർദം ശക്തമാണ്. അങ്ങനെയാകുേമ്പാൾ സംസ്ഥാനതലത്തിലെ മുസ്ലിം പരിഗണന മലബാറിൽതന്നെ പരിഹരിക്കണമെങ്കിൽ കണ്ണൂർ, വടകര, വയനാട് സീറ്റുകളിൽ പുതിയ ആളുകളെ കണ്ടെത്തേണ്ടിവരും എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

കെ. സുധാകരൻ മത്സരിച്ച് തിരിച്ചുപിടിക്കേണ്ട മണ്ഡലമാണ് കണ്ണൂരെന്ന നിലയിലാണ് ഡി.സി.സി വൃത്തങ്ങളിലെ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തിൽ ഈഴവ പരിഗണനയിൽ ആറ്റിങ്ങൽ, ആലപ്പുഴ, വടകര എന്നിവയോടൊപ്പം കണ്ണൂരും പരിഗണിച്ചാണ് പലപ്പോഴും സ്ഥാനാർഥിനിർണയമുണ്ടായിട്ടുള്ളത്. ഇതനുസരിച്ച് സുധാകരൻ തന്നെയാവണമെന്നും ഇൗവിഭാഗം ചൂണ്ടിക്കാട്ടുന്നു.

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ നിർത്തിയതും സമുദായപരിഗണനയിലാണ്. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ വീണ്ടും മുല്ലപ്പള്ളി മത്സരിക്കരുതെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. വയനാട്ടിൽ സുരക്ഷിത സീറ്റെന്നനിലയിൽ എം.എം. ഹസൻ, ടി. സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അബ്ദുൽ മജീദ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഗംഭീരമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മിസോറാം നഷ്ടമായെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായി.

കോണ്‍ഗ്രസ് വിജയം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുല്‍ ഉയര്‍ന്നു. യുവതലമുറക്കൊപ്പം തന്നെ മുതിര്‍ന്നനേതാക്കള്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ രാഹുല്‍ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, ലോക്‌സഭാ സീറ്റുകളാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്.

ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (17 minutes ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (29 minutes ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (3 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (3 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (3 hours ago)

Malayali Vartha Recommends