Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ, ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ; വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തിയതോടെ ട്രോളുമായി വിടി ബൽറാം രംഗത്ത്

19 MARCH 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

നാദിർഷ സംവിധാന ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി‌യിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ചിത്രം വച്ച് ട്രോൾ പോസ്റ്റുമായി വി ടി ബൽറാം എംഎൽഎ രംഗത്ത്. നെഞ്ചിൽ കൈ വച്ച് നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദീകരണങ്ങൾ കൂടി നൽകികൊണ്ടാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ; ''ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.'' എന്നും ബൽറാം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

അതേസമയം ട്രോള് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി എത്തുന്ന കെ മുരളീധരനുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ എന്ന് പോസ്റ്റിന് താഴെ വന്ന കമന്റുകൾ പറയുന്നു. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് കമന്റിൽ അഭിപ്രായപ്പെടുന്നു. വടകരയിൽ പി. ജയരാജൻ മത്സരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ബൽറാമും സജീവമായി രം​ഗത്തുണ്ട്. ഇന്നലെ ജയരാജന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒട്ടിച്ച പോസ്റ്ററിനെ ട്രോളിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും ഐ, എ ഗ്രൂപ്പുകള്‍ സീറ്റിന്റെ പേരില്‍ പൊറാട്ട് നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായ നടപടി എടുത്തത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പലരെയും പരിഗണിച്ചിരുന്നു. അതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക നേതാക്കളായ പ്രവീണ്‍കുമാറിനെയും ബിന്ദുകൃഷ്ണ, സജീവ് മറോളി തുങ്ങിയവരെ പരിഗണിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് എം.പിയായിരുന്ന മുരളീധരന് വടകരയില്‍ നല്ല ബന്ധമുണ്ട്. അത് കൂടി ആലോചിച്ച ശേഷമാണ് മുരളിയോട് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. പി. ജയരാജനെതിരെ മത്സരിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിരുന്നില്ല. മുല്ലപ്പള്ളിയോട് അവസാനനിമിഷം വരെയും മത്സരിക്കാന്‍ രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. കെ.കെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന നടത്തിയത് ജയരാജനാണെന്നാണ് ആര്‍.എം.പിയുടെ ആരോപണം. അവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണത്. സി.പി.എം വിട്ട് ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ച ശേഷം 2009ല്‍ പി.ജയരാജന്റെ സഹോദരി പി.സതീദേവി തോറ്റിരുന്നു. അതിന് പിന്നില്‍ ചന്ദ്രശേഖരന്റെ കളിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ആര്‍.എം.പിക്ക് നിര്‍ണായ സ്വാധീനമാണുള്ളത്. ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പിയാണ് ഭരിക്കുന്നത്. ചോറോട് പഞ്ചായത്ത് ആര്‍.എം.പിയായിരുന്നു ഭരിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പാണ് സി.പി.എം വീരേന്ദ്രകുമാറിന്റെ ലോക് താത്രിക് ജനതാദളിന്റെ സഹായത്തോടെ ഭരണം തിരിച്ച് പിടിച്ചത്. വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും വടകരയില്‍ വോട്ടുണ്ട്. മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി വീരന്റെ പാര്‍ട്ടിക്കാര്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണ വടകര സീറ്റ് വീരനും മകന്‍ ശ്രേയാംസ്‌കുമാറും ചോദിച്ചെങ്കിലും സി.പി.എം നല്‍കിയില്ല. അതിനാല്‍ എല്‍.ഡി.എഫില്‍ അടിയൊഴുക്ക് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. അവര്‍ക്ക് 40,000 വോട്ടുകളുണ്ട്. അതിനാലാണ് മുല്ലപ്പള്ളി പിന്‍മാറിയതെന്ന് അറിയുന്നു. ആര്‍.എം.പിക്ക് മുപ്പതിനായിരത്തിലധികം വോട്ടുണ്ട്. എന്തായാലും ശക്തമായ മത്സരമായിരിക്കും നടക്കുക.

തിരുവനന്തപുരമായിരുന്നു കേരളത്തില്‍ എല്ലാവരും ഉറ്റുനോറ്റിരുന്ന മണ്ഡലം. എന്നാല്‍ മുരളീധരനും പി.ജയരാജനും നേര്‍ക്കുനേര്‍ എത്തിയതോടെ അത് വടകരയായി മാറുന്നു. വടകരയില്‍ ടി. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ഈഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ അത് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കെ.മുരളീധരനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. മുരളീധരന്‍ അത് സധൈര്യം ഏറ്റെടുക്കുകയും ചെയ്തു. കെ.പി.സി.സി പ്രചാരണ വിഭാഗം തലവനായ മുരളി ആ സ്ഥാനം ഒഴിയേണ്ടിവരും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends