Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാനത്തെ പിണറായി ബ്ലാക്മൈല്‍ ചെയ്തു; കൊടിയേരിക്കുമാത്രമല്ല കാനത്തിനും പുത്രദുഃഖമെന്ന് വീക്ഷണം; സിപിഐയില്‍ ചേരിതിരിവ്; കാനത്തെ ഒറ്റപ്പെടുത്താനും ശ്രമം

27 JULY 2019 12:29 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കാനത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് എംഎല്‍എക്കും എര്‍ണാകുളം പാര്‍ട്ടി സെക്രട്ടറിക്കുമടക്കം പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റിട്ടും ഒരു വാക്കും മിണ്ടാത്തതെന്നാണ് വീക്ഷണം പറയുന്നത്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വന്‍ പടയൊരുക്കം നടക്കുന്നതായും. സ്വന്തം മകന്റെ അഴിമതിക്ക് കൂട്ടുപിടിച്ചും പിണറായി വിജയന്റെ ബ്ലാക്ക് മെയിലിങ്ങില്‍ ഭയപ്പെട്ടും പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും കാനം രാജേന്ദ്രന്‍ വിറ്റുതുലച്ചുവെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ആരോപണമെന്നും. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ മര്‍ദ്ദനമേറ്റിട്ടും ഒരക്ഷരം എതിര്‍ക്കാതെ പിണറായിക്ക സ്തുതി പാടുന്ന ' കാനം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണെും സിപിഐയുടെ ഒരു മുതിര്‍ന്ന താവ് 'വീക്ഷണ'ത്തോട് പ്രതികരിച്ചതായി വീക്ഷണം റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ കൂടു തലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തില്‍ കലക്ടറുടെ അന്വേഷണം കഴഞ്ഞാലേ എന്തെങ്കിലും പറയാനുള്ളുവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി ക്കെതിരെയുള്ള അത്യപ്തി സിപിഎം നേതാക്കളില്‍ പലരും പങ്കുവച്ചത്. ഇനിയും ഈ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കു ണ്ടിവരുമെന്ന സൂചനയും നേതാക്കള്‍ നല്‍കി എന്നും വാര്‍ത്തിയില്‍ പറയുന്നു. ഭരണത്തിന്റെ ആദ്യനാളുകളില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ , പട്ടന്നൊരു ദിവസം പിണറായി വിജയന് മുന്നില്‍ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതെന്നും. സിവില്‍ സപ്ലസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാന്‍പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നാണ് അതിലൊന്ന്.

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയര്‍, മറ്റ് പലചരക്ക് സാധനങ്ങള്‍ എനിവവാങ്ങുന്നതിലും വില്‍ക്കുന്നതിലും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് കാനത്തിന്റെ മകനാണ്. ഇടതു സര്‍ക്കാര്‍ അധികാര മേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകള്‍. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തില്‍ വിപണി ഇടപെടല്‍ നടത്താനായി ആന്ധ്രയില്‍ നിന്ന് അരി വാങ്ങാ നുള്ള സര്‍ക്കാരിന്റെ ശ്രമം പൊളിച്ച ഇത്തരം ഇടപാടുകളായിരുന്നു കോടിക്കണക്കിന് രൂപയാണ് ഇടനില ക്കാര്‍ വഴി കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തു നിരവധി ഭൂമി ഇടപാടുകളിലും കാനത്തി എന്റെ മകന് പങ്കുണ്ടായിരുന്നു. സര്‍ക്കാര്‍ ഭൂമി മാഫിയകള്‍ക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടല്‍ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്ത വിവാദമായ സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാല്‍ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവര്‍ത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിച്ചതായും. വാര്‍ത്തയില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേ സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധ മായിരുന്നു കാനവും സിപിഎം പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച സാഹചര്യം വരയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ പാടുകള്‍ സംബന്ധിച്ച് മുഴുവന്‍ തെളിവുകളും പിണറായി വിജയന്‍ സംഘടിപ്പിച്ചു. മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി ഭീഷണി മുഴക്കിയതോടെയാണ് കാനത്തിന്റെ പല്ലുകൊഴിഞ്ഞെന്നാണ് സിപിഐ നേതാക്കള്‍ രഹസ്യമായി പറയുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികള്‍ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനയെന്നും പത്രം പറയുന്നു. ഇതിലേറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണെന്നും കെ. രാജുവിന് കീഴിലാണ് അവിടെ സിപിഎഎന്നും. കാനത്തിന് വലിയ വിലയൊന്നുമില്ലെന്നും വ്യക്തമാക്കുന്നുണ്ട് . അതുകൊണ്ടു തന്നെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എഎല്‍എയ്ക്കും നേരെ പോലീസ് നര നായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നതെന്നും പറയുന്നുണ്ട്. മാത്രമല്ല ,ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ,അക്കാര്യം സഹനേതാക്കളെ അറിയിക്കാന്‍ കാനം തയാറായില്ലെന്ന പരാതിയും അവര്‍ക്കുണ്ടെന്നും പറയുന്നു. അതുകൊണ്ട് കാനത്തിന്റെ മകന്‍ സിവില്‍ സപ്ലസ് ഭരണം നടത്തുന്നുവെന്ന പരാതി പാര്‍ട്ടിയില്‍ വലിയ ഒച്ച പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗംമെന്നും. മകന്‍ നടത്തുന്ന ഇടപാടുകളുടെ മരേഖകള്‍ ഭക്ഷ്യമന്ത്രി പി തിലോ അത്തമന്‍, - കാനത്തിന്റെ മുറിയില്‍ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാര്‍ട്ടിയില്‍ പ്രചരിക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. കോടിയേരിക്ക് മാത്രമല്ല കാനത്തിനുമുണ്ട് പുരുപുത്ര ദുഖമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നതെന്നും വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends