Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കണ്ണില്‍ ചോരയില്ലാത്ത മനുഷ്യ ജീവിതങ്ങള്‍

20 FEBRUARY 2015 03:28 PM IST
മലയാളി വാര്‍ത്ത.

കായംകുളത്ത് അപകടത്തില്‍ പെട്ട യുവാവിന് ചികിത്സ ലഭിക്കാന്‍ കയറിയിറങ്ങിയത് മൂന്നു ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍; അടിയന്തര ചികിത്സ ലഭിക്കുന്നത് 18 മണിക്കൂറിനു ശേഷം. അപകടത്തില്‍പ്പെട്ട യുവാവിന് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍. അപകടത്തിനുശേഷമുള്ള വിലപ്പെട്ട ഗോള്‍ഡന്‍ അവേഴ്‌സ് സമയത്താണ് അധികൃതരുടെ ഭാഗത്തുണ്ടായ കടുത്ത അനാസ്ഥ.
അപകടത്തില്‍ തലയ്ക്കും ഹൃദയത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ ലഭിച്ചത് 18 മണിക്കൂറിനു ശേഷം. കായംകുളം ചാരുംമൂട് താമരക്കുളം വിഷ്ണുഭവനില്‍ വിഷ്ണുവിനാണ്(22) ഈ ദുരനുഭവം. കായംകുളത്തു വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രി, വ ണ്ടാനം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവയടക്കം അഞ്ച് ആശുപത്രികളിലെത്തിച്ചെങ്കിലും ആരും ചികിത്സിക്കാന്‍ തയാറായില്ല.
ഒടുവില്‍ പോങ്ങുംമൂട് ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ആശുപത്രിയാണ് വിഷ്ണുവിനു ചികിത്സ ലഭ്യമാക്കിയയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണു ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ചയായിരുന്നു അപകടം. ശിവരാത്രി ആഘോഷത്തിനായി അമ്പലത്തിലേക്കു പോയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ വിഷ്ണുവിനെ വൈകുന്നേരം ആറോടെ മല്ലയമുക്കില്‍വച്ചു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ സുഹൃത്തുക്കള്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ വ ണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. എന്നാല്‍, ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടും വിഷ്ണുവിനെ അഡ്മിറ്റ് ചെയ്യുന്നതിനു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ തയാറായില്ല. അവിടെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ഒരു ആംബുലന്‍സ് വിട്ടുനല്‍കുന്നതിനു പോലും വണ്ടാനത്തെ ആശുപത്രി അധികൃതര്‍ തയാറായില്ല. മാത്രമല്ല, അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വളരെ മോശമായാണു പെരുമാറിയതെന്നും വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
പിന്നീടു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കി. ഇടയ്ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ യാണ് ആവശ്യപ്പെട്ടത്. ആദ്യം 50,000 രൂപ കെട്ടിവയ്ക്കണമെന്നും പറഞ്ഞു. പിന്നീട് ആലുവയില്‍നിന്നു വിളിച്ചു വരുത്തിയ ഒരു ആംബുലന്‍സിലാണു വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, അവിടെയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന മറുപടിയാണു കിട്ടിയത്. അഡ്മിറ്റ് ചെയ്യാമെന്നും എന്നാല്‍, രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതു നിങ്ങള്‍ സഹിക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.
 രണ്ടു മണിക്കൂറോളം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ നിന്നു. പിന്നീട് ഒരു ഹോട്ടല്‍ ജീവക്കാരന്‍ പറഞ്ഞതനുസരിച്ചാണു വിഷ്ണുവിനെ പോങ്ങുംമൂട് എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അപകടം നടന്ന് 18 മണിക്കൂര്‍ കഴിഞ്ഞിരുന്നു. നാലു തവണ ആംബുലന്‍സില്‍ കയറ്റുകയും ഇറക്കുകയുംചെയ്തു. എസ്‌യുടി റോയല്‍ ആശുപത്രിയിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ.സുല്‍ഫിക്കര്‍ അഹമ്മദ് ആണ് വിഷ്ണുവിനെ ഇപ്പോള്‍ ചികിത്സിക്കുന്നത്. വെന്റിലേറ്ററിലായതിനാല്‍ 24 മണിക്കൂറും എല്ലാ സജ്ജീകരണങ്ങ ളും ഒരുക്കി ഡോക്ടറും സംഘ വും വിഷ്ണുവിനൊപ്പമുണ്ട്. വിഷ്ണുവിന്റെ പിതാവ് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു ചികിത്സയിലാണ്. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം വിഷ്ണുവിന്റെ സംരക്ഷണയിലാണു കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (41 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (56 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends