Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

സൗഹൃദത്തിന്റെ ചുരുളഴിച്ച് ഉദ്യോഗസ്ഥർ ... സ്വപ്നയുടെയും ഉന്നതന്റെയും ചാറ്റിംഗ്ക കണ്ട കസ്റ്റംസ് പറഞ്ഞതിങ്ങനെ..

22 JANUARY 2021 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...

​ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി... ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല

കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ.... തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്

സ്വപ്ന സുരേഷും ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതനും തമ്മിലുള്ള രഹസ്യ സൗഹൃദത്തിന്റെ ചുരുളഴിച്ച് കസ്റ്റംസ്.നാസറിന്റെ പേരിലുള്ള സിം കാര്‍ഡിലെ വിശദാംശങ്ങള്‍ ഇഴകീറി പരിശോധിച്ച കസ്റ്റംസ് നാണക്കേട് കൊണ്ട് തല കുനിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ പോലും കണ്ണു തള്ളിക്കുന്ന വിവരങ്ങളാണത്രേ സിം കാര്‍ഡില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം.. ചില സന്ദേശങ്ങള്‍ വായിച്ചാല്‍ തൊലി പൊളിഞ്ഞു പോകുമത്രേ. ഉത്തരേന്ത്യന്‍ പൊളിറ്റിക്‌സിലാണ് സാചാരണ ഇത്രയധികം വ്യത്തിക്കേടുകള്‍ നടക്കുന്നത്. എന്നാല്‍ അവിടെയും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരത്തില്‍ തരം താഴാറില്ലെന്നാണ് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞത്.

സംഭാഷണങ്ങളും ചാറ്റുകളും ലഭിച്ച കസ്റ്റംസ് ഇതെല്ലാം ആരോപണ വിധേയനായ ഉന്നത വ്യക്തി അയച്ചത് തന്നെയാണോ എന്ന് സംശയിച്ചു പോയി.

അതേ സമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കസ്റ്റംസ്. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തിന് സമയം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. സമ്മേളനം കഴിയുന്നതു വരെ അദ്ദേഹത്തെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇടതുപക്ഷത്തിന്റെ ചില ഉന്നതന്‍മാരില്‍ നിന്നു തന്നെയാണ് ഉണ്ടായത്. അത് ക്രേന്ദ്ര സര്‍ക്കാര്‍ വഴി കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം. അതോടെയാണ് ശ്രീരാമകൃഷ്ണനെ സഭാ സെഷനില്‍ നിന്നും കസ്റ്റംസ് ഒഴിവാക്കിയത്.

എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനിയാണ് നാസര്‍. പിണറായി കാബിനറ്റിലെ ആരോപണ വിധേയനായ ഒരു മന്ത്രിയുടെയും സുഹ്യത്താണ് നാസര്‍.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമാണ് പൊന്നാനി സ്വദേശി നാസര്‍. മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്ന സ്പീക്കറുടെ മറ്റൊരു സുഹ്യത്തിനെയും കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതായും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങളുയര്‍ന്നതോടെ ഈ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

അതിനിടയില്‍ ശ്രീരാമകൃഷ്ണന്റെ രഹസ്യഫോണ്‍ വിവരങ്ങള്‍ കേസ് പുറത്തുവരുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ഫോണിനെ പിന്തുടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ നാളുകളായി തുടര്‍ന്നു വന്നിരുന്ന സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ഏറെ നാളായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് നാസറിനെയും ലഫീറിനെയും പെട്ടെന്ന് കസ്റ്റഡിയില്‍ വിളിച്ചു വരുത്തിയത്

മസ്‌കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീര്‍ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമാണ് 2018-ല്‍ നടന്ന അഭിമുഖത്തിനായി സ്വപ്ന എത്തിയത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തതായും നേരത്തെ വ്യക്തമായിരുന്നു.

ഏതായാലും പിണറായി മന്ത്രിസഭയിലെ പ്രമുഖരുടെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ഡിജിറ്റല്‍ തെളിവുകള്‍ കൂടുതല്‍ കിട്ടുമ്പോള്‍ എന്തൊക്കെ കാണേണ്ടി വരുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍.

 

L

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (8 minutes ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (9 minutes ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (12 minutes ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (21 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (26 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (36 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (1 hour ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (2 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (3 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

Malayali Vartha Recommends