പെട്ടിമുടിയിൽ പുനരധിവാസത്തിനായി നൽകിയ ഭൂമി വാസയോഗ്യമല്ല; ദുരന്തത്തിനിരയായവർ ഹൈകോടതിയിൽ
പെട്ടിമുടി ദുരന്തത്തിനിരയാവർ ഹൈ കോടതിയിൽ പുനരധിവാസത്തിനായി നൽകിയ ഭൂമി വാസയോഗ്യമല്ലെന്നായിരുന്നു പരാതി. എന്നാൽ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയിൽ താമസമൊരുക്കണമെന്ന വാദമാണ് ഉന്നയിച്ചത് . പരാതിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട് .
കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തം സംഭവിച്ചത് . ദുരന്തത്തിൽ 70 പേരാണ് മരിച്ചത് .32 കുടുംബങ്ങൾ താമസിച്ച ആറ് ലയങ്ങൾ പൂർണമായും മണ്ണിനടിയിലായി. അവശേഷിച്ചവർക്കായാണ് കുറ്റിയാർ വാലയിൽ വീട് വച്ച് നൽകുന്നത് .
https://www.facebook.com/Malayalivartha