Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആശ്വാസത്തോടെ ജീവിക്കാം... ഡൊണള്‍ഡ് ട്രംപിനെ വിചാരണ ചെയ്ത് കുറ്റക്കാരനാക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു; മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ ശിക്ഷ വിധിക്കാനായില്ല; അവസാനം ട്രംപ് കുറ്റവിമുക്തന്‍

14 FEBRUARY 2021 09:02 AM IST
മലയാളി വാര്‍ത്ത

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റക്കാരനാകുമെന്നാണ് സകലരും പ്രതീക്ഷിച്ചത്. അതിനുള്ള കരുനീക്കങ്ങളാണ് ഇപ്പോഴത്തെ അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്.

 

എന്നാല്‍ ട്രംപിനെ സ്‌നേഹിക്കുന്നവര്‍ സെനറ്റില്‍ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു.

 



കുറ്റം ചുമത്തി ശിക്ഷ വിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും.

ഇത്രയും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റം ചുമത്താന്‍ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികള്‍ ആക്രമണം നടത്തിയതിനു കാരണക്കാരന്‍ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.

 



വാഷിങ്ടന്‍ സമയം ഇന്നലെ വൈകിട്ട് അതായത് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണ് വോട്ടെടുപ്പു നടന്നത്. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്. 50- 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്‌മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) ട്രംപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.


മുന്‍ പ്രസിഡന്റിന് അനുകൂലമായി വോട്ടു ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകനല്‍ തുടര്‍ന്നു നടത്തിയ പ്രസംഗത്തിലെ വൈരുധ്യവും ചര്‍ച്ചയായി. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ട്രംപാണ് ജനുവരി 6നു കലാപകാരികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിനു കാരണക്കാരനെന്നാണു മകനല്‍ പറഞ്ഞത്. എങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കാന്‍ വോട്ടു ചെയ്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍: റിച്ചഡ് ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ മര്‍കോവ്‌സ്‌കി, മിറ്റ് റോമ്‌നി, ബെന്‍ സാസെ, പാറ്റ് റ്റൂമി.

 



യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ. അന്ന് ബൈഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടില്ല.

 

വിചാരണയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് വോട്ടെടുപ്പു നടത്തിയപ്പോള്‍ വിധി ട്രംപിന് അനുകൂലമായി. ഇപ്പോള്‍ രണ്ടാം കുറ്റവിചാരണയും സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗബലത്തിലാണു ട്രംപ് അതിജീവിച്ചത്.



ട്രംപിനെതിരെ ഇംപീച്‌മെന്റിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് യുഎസ് സെനറ്റില്‍ അദ്ദേഹത്തിന്റെ അഭിഭാഷക സംഘം വ്യക്തമാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള പ്രസിഡന്റായിരുന്നു അദ്ദേഹമെന്നും കാപിറ്റല്‍ മന്ദിരത്തില്‍ ജനുവരി ആറിനു നടന്ന അക്രമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കാരണമല്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

ഇംപീച്‌മെന്റ് രാഷ്ട്രീയപ്രേരിതമാണ്. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ല എന്നുമാണ് ട്രംപിന്റെ അഭിഭാഷകന്‍ ബ്രൂസ് കാസ്റ്റര്‍ സെനറ്റില്‍ പറഞ്ഞത്. ഒരു രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. വോട്ടര്‍മാരുടെ ആഗ്രഹമാണെന്ന തരത്തില്‍ അവരുടെ വിധിയെ അവതരിപ്പിക്കുന്നു.

 

ട്രംപ് വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍ വിപ്ലവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. നാലു മണിക്കൂറോളമെടുത്താണ് ട്രംപിന്റെ അഭിഭാഷകര്‍ പ്രതിവാദം അവതരിപ്പിച്ചത്. ഇരുവിഭാഗത്തില്‍നിന്നും അന്തിമവാദം കേട്ടശേഷം 100 അംഗ സെനറ്റ് വോട്ടെടുപ്പിലൂടെ വിധി പ്രസ്താവിച്ചത്. ട്രംപ് ഇംപീച്ച്‌മെന്റ് അതിജീവിച്ചതോടെ ട്രംപ് യുഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് വ്യക്തം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends