ഒരിക്കല്‍ അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു ചോദിച്ചു ; അവിടെ എത്തിയപ്പോള്‍ താൻ ഞെട്ടിത്തരിച്ചു; അന്ന് സംഭവിച്ചത് !എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നു വരെ ചിന്തിച്ചു; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ബിഗ്ബോസിൽ ഇപ്പോൾ മത്സരാർത്ഥികൾ തങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഓരോ ജീവിത അനുഭവങ്ങളും ഒന്നിന് ഒന്നിന് ഹൃദയത്തിൽ പതിക്കുന്നവയായിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയും അവരുടെ ജീവിതം തുറന്നു പറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ ഏറെ നനയിക്കുന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ ജീവിതാനുഭവം. എല്ലാവരെയും കരയിപ്പിക്കുക മാത്രമല്ല എല്ലാവരും രസിപ്പിക്കുകയും കൂടി ചെയ്തു ഭാഗ്യലക്ഷ്മി . ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളാണ് ഭാഗ്യലക്ഷ്മി. ഷോയിലേക്ക് അവസാനമായാണ് എത്തിയതെങ്കിലും മുന്‍നിര പോരാളിയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ അതോടൊപ്പം തന്നെ സാമൂഹിക വിഷയങ്ങളില്‍ നിരന്തരം നിലപാടുകള്‍ അറിയിക്കുകയും ഇടപെടുകയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയുമാണ്. ബിഗ് ബോസിലെത്തിയത് മുതല്‍ മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ എല്ലാവരും വിലയിരുത്തുന്നത്.
എന്നാല്‍ കരുത്തുള്ള ഈ സ്ത്രീയായി മാറാന്‍ ധാരാളം കഷ്ടതകള്‍ അതിജീവിച്ചിട്ടുണ്ട് ഭാഗ്യലക്ഷ്മി. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തേയും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ബാല്യകാലത്തെ കുറിച്ചാണ് ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നത്. മുറിഞ്ഞു പോയ ഫിലിം തുണ്ടുകളെ പോലെയായിരുന്നു കുട്ടിക്കാലം എന്നാണ് ഭാഗ്യലക്ഷമി പറയുന്നത്. അനാഥ മന്ദിരത്തില്‍ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നുണ്ട്. ഒരിക്കല്‍ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം തന്റെ ബാല്യകാലത്തെ കുറിച്ചാണ് ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നത്. മുറിഞ്ഞു പോയ ഫിലിം തുണ്ടുകളെ പോലെയായിരുന്നു കുട്ടിക്കാലം എന്നാണ് ഭാഗ്യലക്ഷമി പറയുന്നത്. അനാഥ മന്ദിരത്തില്‍ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നുണ്ട്. ഒരിക്കല്‍ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു ചോദിക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.എന്നു പറഞ്ഞു.
അവിടെ എത്തിയപ്പോള്‍ താൻ ഞെട്ടി പോയെന്നും അവർ പറയുന്നു . എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നായിരുന്നു ചിന്ത. കാരണം അതൊരു അനാഥ മന്ദിരമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തുടര്‍ന്ന് അവിടെക്കിടന്ന് താന്‍ കുറേ കരഞ്ഞുവെന്നും ഭാഗ്യലക്ഷി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്നത്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ഭാഗ്യലക്ഷമി. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയുടെ കണ്ണുനീര്‍ മറ്റുള്ളവരേയും ഈറനണിയിച്ചു. കരഞ്ഞു കൊണ്ടാണ് മിക്കവരും ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കേട്ടത്. പെങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തലയിണയുടെ അടിയില്‍ കത്തി വച്ചിരിക്കുന്നൊരു ഏട്ടന്‍ എനിക്കില്ലായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ഡിംപല്‍, നോബി, സൂര്യ തുടങ്ങിയവരും ടാസ്‌ക്കിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. രോഗത്തെ അതജീവിച്ചതിനെ കുറിച്ചും സുഹൃത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചുമായിരുന്നു ഡിംപല്‍ മനസ് തുറന്നത്.
https://www.facebook.com/Malayalivartha

























