2011 മുതൽ തൃണമൂൽ കോൺഗ്രസിന്റെ തട്ടകമായി മാറിയ ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി .ബിജെ പിക്ക് 18 എം പി മാരെ ബംഗാളിൽ നിന്നും ലഭ്യമായത് മമതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു .നിലവിൽ പകുതി സീറ്റുകൾ നേടിയ ബി ജെ പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്
പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ആക്രമണവും പ്രത്യാക്രമണവും ധാരാളമായി വർധിച്ചു വരുന്നത് കാണാൻ കഴിയുന്നു .എട്ട് ഘട്ടങ്ങളിലായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ബംഗാളിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ അതൃപ്തിയുമായി പലരും രംഗത്തെത്തിയിരുന്നു
തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം പ്രവചിച്ചു കൊണ്ട് എക്സിറ്റ് ഫലങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തൃണമൂൽ ക്യാമ്പ് അസ്വസ്ഥമാണ് .മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്തുക താരതമ്യേന ബുദ്ധിമുട്ടേറിയ കാര്യമായി തന്നെയാണ് കണക്കാക്കപ്പെടുന്നത് .അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകാവുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളെ മുൻവിധിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ സമീപിച്ചിരിക്കുന്നത് .
2011 മുതൽ തൃണമൂൽ കോൺഗ്രസിന്റെ തട്ടകമായി മാറിയ ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി .ബിജെ പിക്ക് 18 എം പി മാരെ ബംഗാളിൽ നിന്നും ലഭ്യമായത് മമതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു .നിലവിൽ പകുതി സീറ്റുകൾ നേടിയ ബി ജെ പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്
ഇതിനടിയിൽ വലിയ തോതിൽ ആക്രമണവും ഭീഷണിയും അഭിമുഖീകരിക്കേണ്ടി വരുന്നതായി
തൃണമൂൽ നേതാക്കൾ പറയുന്നുണ്ട്
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നത് ഇതിനുദ്ദാഹരണമായി അവർ എടുത്ത് കാട്ടുകയാണ് . ആറ് പേർക്ക് പരിക്കേറ്റു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരുടെ സംഘടിത ശ്രമമാണ് എന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത് .
സൗത്ത് 24 പർഗനാസ് ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുന്ന ബിജെപി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഷോവൻ ദേബ്‌നാഥ്, വിക്രം ഷിൽ, അർപൺ ദേബ്‌നാഥ്, സ്വപൻ കുറാലി, മഹാദേവ് നായിക് എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാനിംഗ് സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതിനോടകം തന്നെ രക്ഷതരൂക്ഷിതമായ അവസ്ഥയിലേക്ക് ബംഗാൾ തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ സംഘർഷാവസ്ഥ വർദ്ധിച്ചിരിക്കുകയാണ്. തൃണമൂലിന് വെല്ലുവിളിയായി മാറിയിരിക്കുന്ന ബിജെപിയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്.അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് സമീപിക്കാൻ ഒരുങ്ങുകയാണ്..ബിജെ പി നേതൃത്വം എന്ന സൂചനയാണ് പുറത്ത് വരുന്നത് .
https://www.facebook.com/Malayalivartha