Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?

22 JUNE 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?

ജൂണ്‍ 8 നാണ് വിസ്മയ തന്റെ ഫെയ്‌സ് ബുക്കില്‍ അവസാനത്തെ പോസ്റ്റിട്ടത്. അതില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍. എസിനെ ടാഗ് ചെയ്തിരുന്നു. ഒരു മഴക്കാല കാര്‍ യാത്രയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആദം ജോണ്‍ എന്ന ചിത്രത്തിലെ ഗാനമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നത്.

 



കിരണിന്റെ പേരിനൊപ്പം മഴത്തുള്ളിയും സ്‌നേഹത്തിന്റെ ചിഹ്നവുമൊക്കെ വിസ്മയ ചാര്‍ത്തിയിരുന്നു. സ്വാഭാവികമായും ഒരു മഴക്കാലം പോലെ മനോഹരമായ ഒരു ജീവിതമായിരുന്നിരിക്കണം വിസ്മയ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്.

വിസ്മയ മരിച്ച വാര്‍ത്ത പുറത്തുവന്നയുടനെ 200 കെ ആണ് വീഡിയോ കണ്ടത്. രാത്രി വൈകുവോളം പതിനായിര കണക്കിനാളുകളാണ് വിസ്മയയുടെയും കിരണിന്റെയും ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളില്‍ കമന്റിട്ടത്.

 

കിരണിനെതിരെ ജനരോഷം പടര്‍ന്നൊഴുകി. പച്ചതെറിയാണ് ജനങ്ങള്‍ എഴുതിയത്. സ്ത്രീധനത്തിനെതിരെയും ജനരോഷം ജ്വലിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനെ രൂക്ഷമായ ഭാഷയിലാണ് അവര്‍ വിമര്‍ശിച്ചത്.കിരണിനെ ജയിലില്‍ അടയ്ക്കണം എന്ന് ജനങ്ങള്‍ ആക്രോശിച്ചു.

വിസ്മയയുടെ മാതാപിതാക്കള്‍ക്ക് എതിരെയും ജനരോഷം ഇളകി. ജസ്റ്റിസ് ഫോര്‍ വിസ്മയ വി. നായര്‍ എന്ന ഹാഷ് ടാഗുകള്‍ രൂപപ്പെട്ടു. കിരണിന്റെ ചിത്രം പുറത്തുവിടാന്‍ ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറാകാത്തതിനെയും പ്രതിഷേധം ഇരമ്പി. കിരണിന്റെ ഫോട്ടോ നാട്ടുകാര്‍ തന്നെ പോസ്റ്റ് ചെയ്തു. കിരണിനെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഇത്രയധികം വികാരധീനരായി പ്രേക്ഷകര്‍ പ്രതികരിച്ച മറ്റ് സന്ദര്‍ഭങ്ങള്‍ കുറവാണ്.

 

വിസ്മയയുടെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ പിഴവാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വിസ്മയയുടെ പരാതി നേരത്തെ പൊലീസില്‍ എത്തിയിട്ടും ഒത്തുതീര്‍പ്പാക്കിയതായി പിതാവ് ത്രിവിക്രമന്‍ നായര്‍ സമ്മതിച്ചിട്ടുണ്ട്.

മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും ഉപദ്രവിച്ചതിന് പിന്നാലെയാണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് എഴുതിവാങ്ങി കിരണിനെ വിട്ടയച്ചതായും വിസ്മയയുടെ പിതാവ് പറഞ്ഞു. അന്നേ പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ വിസ്മയ മരിക്കില്ലായിരുന്നു.

 



ക്രിമിനല്‍ പശ്ചാത്തലമുള്ള അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറാണ് കിരണ്‍. രണ്ട് മാസം മുമ്പാണ് വിസ്മയയെ അവരുടെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയത്. ബിഎംഎസിന് പന്തളം എന്‍എസ്എസ് കോളജില്‍ പഠിക്കുകയായിരുന്നു വിസ്മയ.

പരീക്ഷയുടെ അവസാന ദിവസമാണ് കിരണ്‍ അയാളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. വീട്ടിലെത്തിയെന്നും കുറച്ചുദിവസം കഴിഞ്ഞ് അങ്ങോട്ട് വരാമെന്നും വിസ്മയ അമ്മയെ വിളിച്ചു പറഞ്ഞു. അവന്‍ വിളിക്കാന്‍ സമ്മതിക്കില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയാണെന്നും വിസ്മയ പറഞ്ഞിരുന്നതായി പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

 



കാറിന്റെ പേരിലാണ് വിസ്മയയെ കിരണ്‍ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഒന്നര ഏക്കറോളം ഭൂമിയും 100പവന്‍ സ്വര്‍ണവും വേറെ കൊടുത്തിരുന്നു. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള്‍ തന്നോട് പറഞ്ഞു. എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും മകളോട് താന്‍ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.

സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നു. വണ്ടി വീട്ടില്‍ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നല്‍കി. ആ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എസ്‌ഐയുടെ വസ്ത്രം കീറുകയും ചെയ്തു.

 



പരിശോധനയില്‍ കിരണ്‍ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നല്‍കിയ ശേഷമാണ് അവനെ വിട്ടയച്ചത്. വീട്ടില്‍ വന്ന് മകനെ അടിച്ച ശേഷം കിരണുമായി സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. വീട്ടില്‍ നിര്‍ത്തിയ ശേഷം മകള്‍ എന്നോട് പറയാതെയാണ് കിരണിന്റെ വീട്ടിലേക്ക് തിരികെ പോയത്.

അതുകൊണ്ട് തന്നെ എന്നെ വിളിക്കാറില്ലായിരുന്നു. അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറയുമെങ്കിലും അവര്‍ എന്നില്‍ നിന്ന് അവരും കാര്യങ്ങള്‍ ഒളിച്ചുവച്ചു. അതാണ് ഒടുവില്‍ ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചതെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു.

 



ഏതായാലും കിരണിന്റെ അറസ്റ്റിന് പോലീസിനെ നിര്‍ബന്ധമാക്കിയത് സമൂഹ മാധ്യമങ്ങളുടെ ഇടപെടലാണ്.കിരണിനെ പോലീസ് വിചാരിച്ചാലും രക്ഷിക്കാനാകില്ല. കാരണം സമൂഹ മാധ്യമങ്ങള്‍ പോലീസിന് പിന്നാലെ തന്നെയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends