Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ്... ഒടുവിൽ സംഭവിച്ചത്!

01 AUGUST 2021 10:35 PM IST
മലയാളി വാര്‍ത്ത

ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ് കളിച്ചു. കൊള്ളാം കേൾക്കാൻ നല്ല കൗതുകമുള്ള ഒരു വാർത്ത തന്നെയാണ് അല്ലേ? എന്നാൽ ശരിക്കും ഇത് പോലൊരു സംഭവം ഇപ്പോൾ നടന്നിരിക്കുകയാണ്. മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നിന്ന് നൃത്തം ചെയ്ത യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തായുള്ള വാർത്തകൽ പുറത്ത് വരുന്നത്.

എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ ‘ മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ ‘ പോലീസ് കണ്ടെടുത്തു. 25,000 രൂപയോളം വിലവരുന്നതാണിത്.

കഴിഞ്ഞ ദിവസം പുലർച്ചെ ചിറങ്ങര ദേശീയപാത ജംഗ്ഷനിലാണ് വിഷ്ണുരാജ് ഡാൻസ് കളിച്ചു നിന്നത് . സംഭവം അറിഞ്ഞെത്തിയ പോലീസ് പിടികൂടിയപ്പോഴാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മനസ്സിലായത്. യുവാവ് ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു.

ലഹരി വിരുദ്ധതയുമായി ബന്ധപ്പെട്ട് വിഷ്ണുരാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് . അവയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു . പല ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിനെതിരെ യുവാക്കളെ ബോധവത്ക്കരണം നടത്തുന്നതാണ് .

പുതിയ ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കഥാകൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ലഹരി ഉപയോഗിച്ചതും ,നൃത്തം ചെയ്തതും . യുവാവിന് ലഹരിമരുന്ന് ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ വേരോട്ടം നടത്തി കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ജില്ലയില്‍ വ്യാപകമായെന്നതിന്റെ തെളിവാണ് സമീപകാലത്ത് നടന്ന ലഹരി വേട്ടകള്‍.

തൃശൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടിയതിനു പുറമേ എക്‌സൈസ് സ്‌പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ കഞ്ചാവുമായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു കേസുകളിലായി അരകിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്തിനു പിന്നില്‍ കൂടുതലുമെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവും ഹഷീഷും മുതല്‍ ഏറ്റവും ആധുനിക ലഹരി ഉല്‍പന്നങ്ങള്‍വരെ ഇവരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകള്‍ എന്നിവ ജില്ലയില്‍ ഇപ്പോള്‍ സുലഭമാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ലഹരി മരുന്നുകളും അനധികൃത മദ്യവും ഇപ്പോള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 15നും 16നും മുകളില്‍ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വി്ദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാണ്.

പല വിദ്യാര്‍ത്ഥികളെയും ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ചു വരുന്നതായും ഇവര്‍ക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്.

ലഹരി മരുന്ന് ഉപയോഗവും കച്ചവടവും വര്‍ദ്ധിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാനാവുന്നില്ല. ചില പ്രത്യേക സ്‌പോട്ടുകളില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബൈക്കുകളിലും കാറുകളിലുമെത്തിയാണ് ഇടപാട് നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends