Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..


ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

ഒടുവില്‍ പാര്‍ട്ടിയില്‍ ജാതിയും മതവും നോക്കണമെന്ന് സി പി എം... ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി

08 OCTOBER 2021 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...

ഒടുവില്‍ പാര്‍ട്ടിയില്‍ ജാതിയും മതവും നോക്കണമെന്ന് സി പി എം. ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

അടുത്ത രണ്ട് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏരിയ-ജില്ല സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖയിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്'.

 


ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ സെക്രട്ടറി ചുമതലകളില്‍ എത്തിക്കണമെന്നാ ണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ ആ സമുദായത്തില്‍ നിന്നുള്ളയാള്‍ തന്നെ സെക്രട്ടറിയാകുന്നതാണ് ഉചിതമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ കൂടുതല്‍ പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്ക ണമെന്ന് സി പി എം നിര്‍ദ്ദേശിക്കുന്നു.

 



ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ടായിരുന്ന അകലം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ അജണ്ടയില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ഇതേ അളവില്‍ ക്രിസ്ത്യന്‍ സമുദായം പാര്‍ട്ടിയോടടുക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കോട്ടയം ജില്ലയില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം പാര്‍ട്ടി ഭാരവാഹിത്വത്തിന് സാമുദായിക പരിഗണനകള്‍ മാനദണ്ഡമാക്കുന്നതില്‍ കടുത്ത എതിര്‍പ്പുമുണ്ട്. പ്രവര്‍ത്തന പരിചയവും കഴിവുമുള്ളവരെ തഴഞ്ഞ് സമുദായം നോക്കി സെക്രട്ടറിയെ തെരഞ്ഞെടുത്താല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല പാര്‍ട്ടിയെ മത തീവ്രവാദ ശക്തികള്‍ ഹൈജാക്ക് ചെയ്യുമെന്നും ഭയക്കണം. ഇപ്പോള്‍ത്തന്നെ തീവ്ര ഇസ്ലാമിക രാഷ്ട്രീയവുമായി പാര്‍ട്ടി ചങ്ങാത്തത്തിലാണ്. ഇത് പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പുനര്‍ചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്.

 



തെരഞ്ഞെടുപ്പ് വേളകളില്‍ സമുദായം നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. അത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജയിക്കാനുള്ള അടവ് നയം എന്ന പേരിലാണ് നേതൃത്വം അണികള്‍ക്കിടയില്‍ ഇത് വിശദീകരിക്കാറ്. എന്നാല്‍ സംഘടനാ തലത്തില്‍ ഇത്തരം പരിഗണനകള്‍ വരുന്നത് അങ്ങേയറ്റം അപകടകരമാണെന്നാണ് സി പി എം നേതാക്കള്‍ തന്നെ പറഞ്ഞു.

ഇപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും കാര്യത്തില്‍ സാമുദായിക പരിഗണനയുണ്ട്. ഭാവിയില്‍ ഓരോ തസ്തികയിലും ജാതി നോക്കാനാണ് നിര്‍ദ്ദേശം.

 



എന്നാല്‍ സി പി എം എപ്പോഴും ആദര്‍ശ വര്‍ത്തമാനങ്ങളാണ് പറയാനുള്ളത്. സമുദായത്തിന്റെ കാര്യമൊന്നും പുറത്തു പറയാറില്ല.എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല.

പിണറായിയും കോടിയേരിയും അറിയാതെ ഇത്തരമൊരു നീക്കം സി പി എമ്മില്‍ നടക്കില്ല. ജില്ലാ സമ്മേളനങ്ങളിലെ നിര്‍ദ്ദേശ പട്ടിക തയ്യാറാക്കിയത് ഇരുവരും ചേര്‍ന്നാണ്. സാമുദായിക പരിഗണന കൂടാതെ മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി ശരിക്കും മനസിലാക്കിയിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന ഓഡിയോ സന്ദേശം..  (5 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (2 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends