Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ട സംഭവം: സിപിഎം പ്രതിരോധത്തിൽ; കേസിലെ പ്രതിയ്ക്കു വേണ്ടി സി.പി.എം കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നും ആരോപണം

25 OCTOBER 2021 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ

വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം... യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

  അങ്കമാലി - ശബരി റെയില്‍ പദ്ധതി... തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.... 1900 കോടിയാണ് അനുവദിച്ചത്

ചിങ്ങവനം കുറിച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആരോപണം. കേസിലെ പ്രതിയായ വയോധികന്റെ മകൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും, ഇയാളെ രക്ഷിക്കുന്നതിനായി കേസിൽ പാർട്ടി ഇടപെട്ടെന്നുമുള്ള ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പാർട്ടി വിഷയത്തിൽ പരസ്യമായി ഇടപെടാതെ, കുടുംബത്തെ ഒറ്റപ്പെടുത്താനും പണം വാങ്ങി കേസൊതുക്കാൻ പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചതായി ആരോപിച്ചതുമാണ് പെൺകുട്ടിയുടെ പിതാവിന്റെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

കേസിൽ കുറിച്ചി പുലികുഴിമറ്റം, കുളങ്ങര യോഗിദാസൻ (74) ആണ് അറസ്റ്റിലായത്. യോഗീദാസൻ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറിച്ചി പ്രദേശത്തെ പൊലീസിന്റെ കൂട്ടായ്മയിൽ വച്ചാണ് കുട്ടിയ്ക്കു പീഡനമേറ്റ വിവരം പുറത്തറിയുന്നത്. മാസികമായും ശാരീരികമായും അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയുടെ വിവരം പ്രദേശവാസിയായ ഒരു വീട്ടമ്മയാണ് ആദ്യം പുറത്തു പറഞ്ഞത്. തുടർന്ന,് ചൈൽഡ് ലൈൻ വിഷയം ഏറ്റെടുത്ത് കുട്ടിയുടെ കൗൺസിലിംങിനു വിധേയയാക്കുകയും, ജില്ലാ ജഡ്ജിയുടെ ചേംബറിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവായ 34 കാരനും കുടുംബവും കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ വീട്ടിലേയ്ക്കു ആരും എത്തുകയോ, വിഷയത്തെപ്പറ്റി സംസാരിക്കുകയോ ചെയ്തിരുന്നില്ല. വിഷയം അറിഞ്ഞിട്ടും പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗം പോലും വീട്ടിലേയ്ക്ക് എത്തിയിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ കുട്ടിയുടെ കുടുംബം കേസ് ഒതുക്കുന്നതിനായി ഒരു ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായും നാട്ടിൽ പ്രചാരണം ഉണ്ടായി. ഇതെല്ലാം ചേർന്നതോടെയാണ് കുടുംബം മാനസിക വിഷമത്തിലായത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഈ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവ് ഭാര്യ വീട്ടിലായിരുന്നു താമസം. ഭാര്യ വീടിനു സമീപത്തുള്ള ഇവരുടെ കാലപ്പഴക്കം ചെന്ന സ്വന്തം വീട്ടിലാണ് പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ സമീപ വാസികളാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറിച്ചിയിൽ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു.

 

 

കഴിഞ്ഞ ജൂൺ മുതൽ ഇയാൾ പെൺകുട്ടിയെ പലവിധ പീഡനങ്ങൾക്കും ഇരയാക്കിയതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാതാപിതാക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. തുടർന്ന് ശനിയാഴ്ച്ച ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഔഫീസർ ടി ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പെലീസ് സംഘം പലചരക്ക് കടയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (42 minutes ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (2 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (2 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (3 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (4 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (4 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (5 hours ago)

Malayali Vartha Recommends