Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ദേവസ്വം ബോര്‍ഡിനെ ചൊല്ലി മസ്ലീം ലീഗ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നു.... ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം ലീഗിനെ പോലൊരു രാഷ്ട്രീയ സംഘടന ദേവസ്വം ബോര്‍ഡിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്

14 NOVEMBER 2021 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ദേവസ്വം ബോര്‍ഡിനെ ചൊല്ലി മസ്ലീം ലീഗ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം ലീഗിനെ പോലൊരു രാഷ്ട്രീയ സംഘടന ദേവസ്വം ബോര്‍ഡിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്.

ഏറെ കാലം ഹിന്ദു-മുസ്ലീം മൈത്രിക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള സംഘടനയാണ് മുസ്ലീം ലീഗ്. അതിന്റെ നേതാക്കളെല്ലാം ജാതിക്കും മതത്തിനും അതീതരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരായിരുന്നു. പാണക്കാട് ശിഹാബ് തങ്ങളെ പോലുള്ള നേതാക്കള്‍ ജാതീയമായ വേര്‍തിരിവുകള്‍ വച്ചുപുലര്‍ത്തിയവരല്ല. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാത്തതിനെതിരെയാണ് ലീഗ് രംഗത്തെത്തിയത്. ഇക്കാര്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് ലീഗ്. കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടിരുന്നു.

 



ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മുസ്ലീം ലീഗെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു . വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് ചേരുമെന്നും അറിയിച്ചു.

മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ പക്ഷേ പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നുമില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.

 



ഇതാണ് ദുരുഹതയുണര്‍ത്തുന്നത്. വഖഫ് ബോര്‍ഡിനെ പോലെ കഴിഞ്ഞയാഴ്ചയല്ല ദേവസ്വം നിയമനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെ നിയമിച്ചത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പോലെ മുസ്ലീം സൂഹത്തിന് എതിരാകുന്ന നിയമമാകും വഖഫ് നിയമനങ്ങളുമെന്നും ഇതൊഴിവാക്കാന്‍ ദേവസ്വത്തില്‍ ഉണ്ടാക്കിയതു പോലെ വഖഫിലും പ്രത്യക റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും പിഎംഎ സലാം ചോദിച്ചു. മുസ്ലീങ്ങള്‍ക്ക് മാത്രമേ വഖഫ് ബോര്‍ഡില്‍ നിയമനം നല്‍കാവൂ എന്ന തീരുമാനം നടപ്പാവില്ല. റിക്രൂട്ടിംഗ് പിഎസ്.സി വഴിയാകുബോള്‍ മറ്റു മതസ്ഥര്‍ക്ക് കൂടി മുസ്ലീം ആരാധനാലയങ്ങളില്‍ നിയമനം നല്‍കേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു.

 



ദേവസ്വം നിയമനങ്ങളില്‍ റിക്രൂട്ടിംഗ് നടത്തുന്ന ഏജന്‍സി ഹിന്ദുക്കളെ മാത്രമേ പ്രസ്തുത തസ്തികയിലേക്ക് പരിഗണിക്കുകയുള്ളു. വേണമെങ്കില്‍ വഖഫ് നിയമനങ്ങളില്‍ മുസ്ലീങ്ങളെ മാത്രം പി.എസ്.സിക്ക് പരിഗണിക്കാം. ഇതില്‍ തെറ്റില്ല. ഇക്കാര്യം ലീഗിന് അറിയാത്തതുെകൊണ്ടല്ല. എന്നിട്ടും ലീഗ് ഹിന്ദുക്കള്‍ക്കെതിരെ രംഗത്തെത്തുന്നു.

ഇടതു മുന്നണി മുസ്ലിം സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നുകയാണെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നത് ക്രൂരതയാണെന്നും സലാം പറഞ്ഞു. മുസ്ലീം വിഭാഗങ്ങളെ തകര്‍ക്കാന്‍ എ കെ ജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നതായും പി എം എ സലാം മലപ്പുറത്ത് ആരോപിച്ചു. അപ്പോഴും മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട മകളുടെ ഭര്‍ത്താവ് മുസ്ലീമാണെന്ന കാര്യം സലാം മറക്കുന്നു.

 



വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ പീഡനമാണെന്ന് ഇകെ സുന്നി മുഖപത്രമായ സുപ്രഭാതം ആരോപിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ് സിക്ക് വിടാതെ വഖഫ് നിയമനങ്ങള്‍ മാത്രം വിടുന്നത് ഭൂരിപക്ഷസമുദായത്തെ പേടിച്ചാണെന്നും സമസ്ത മുഖപത്രം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ഈ ബില്‍ സഭ പാസാക്കിയത്. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും വഖഫ് ബോര്‍ഡില്‍ നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബില്‍ മൂലം ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി. ആബ്ദുള്‍ റഹ്മാന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. നിയമനം പിഎസ്സിക്ക് വിടാന്‍ ഒന്നാംപിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്. നിയമം പാസാക്കിയ മന്ത്രിയും ഇസ്ലാം മതവിശ്വാസിയാണ്. എന്നിട്ടും ലീഗ് ഹൈന്ദവര്‍ക്ക് എതിരെയാണ് രംഗത്തെത്തുന്നത്. അപ്പോഴും ശബരിമല പോലുള്ള വിഷയങ്ങളില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലീഗ് മറക്കുന്നു.

 



വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. കെ.ബാബു ആവശ്യപ്പെട്ടതനുസരിച്ച് രേഖകകള്‍ മന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പിഎസ്സിക്കു കീഴിലാകുന്നില്ല. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നതെന്നും യോഗ്യാരായ ആളുകളില്‍ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ്സിക്ക് വിടുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതൊന്നും ലീഗ് കണ്ടതായി നടിക്കുന്നില്ല.

ഏതായാലും വര്‍ഗീയ ചേരിതിരിവിനാണ് ലീഗിന്റെ നീക്കം. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നാണറിയേണ്ടത്. സര്‍ക്കാരിനെ അടിക്കാനുള്ള കമ്പ് വര്‍ഗീയതയില്‍ നിന്നുമെടുക്കണോ എന്ന് ലീഗ് തീരുമാനിക്കണം. ലീഗിന്റെ ഇത്തരം നടപടികളാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നകറ്റിയത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ എസ് എസിനെ പോലുള്ള സംഘടനകളെ എതിരാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends