Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...

ശബരിമലയിൽ നടത്തിയ പുകിലിന് കിട്ടിയ വമ്പൻ തിരിച്ചടി.... പിണറായി ഓർക്കുന്നുണ്ടോ ആ കാലം?

30 JUNE 2022 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ... അധിക സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി

കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം

എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും

ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അയ്യപ്പനെ തൊട്ടപ്പോൾ തന്നെ കേരളം ആവർത്തിച്ചിരുന്നു. രണ്ട് മണ്ഡല കാലങ്ങളിൽ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും ഓർക്കുന്നുണ്ടാവും. രണ്ട് എഡിജി പിമാർ, 8 ഐ.ജിമാർ, 14 ഡിവൈഎസ്പി, 30 വനിത എസ്ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ജലപീരങ്കികൾ മുതൽ സ്‌പെഷ്യൽ വെപ്പൻസ് ഒക്കെ ഉള്ള കമാൻഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സർക്കാർ വാരിവിതറിയത്. നിലക്കൽ മുതൽ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തി. എങ്ങും ജാഗ്രതാ നിർദേശം. സ്വാമിമാർ സഞ്ചരിച്ച വാഹനങ്ങൾ ഉള്ളിൽ കയറി വരെ കയറി പരിശോധിച്ചു.

വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയിൽ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സർക്കാർ പ്രഖ്യാപിച്ച 144 ആയിരുന്നു. ഭക്തർ വിരി വെക്കുകയും നാമജപാഘോഷം നടത്തുകയും കർപ്പൂരാഴി തീർക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ പൂട്ടി പോലീസ് സീൽ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാൻ ഫയർഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി. സ്വാമിമാർ നിശബ്ദം കരഞ്ഞു.

വലിയ നടപ്പന്തലിൽ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാൻ പാടില്ല, കെട്ടിറക്കി വിരി വെക്കാൻ പാടില്ല, സാന്നിധാനത്തു തങ്ങാൻ അനുവാദമില്ല. ഒടുവിൽ ഭക്തർ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തിൽ നിന്നു "നാമജപം സംഘത്തെ", ഏകദേശം 75 - 80 പേരുടെ കൂട്ടത്തെ വേർതിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങൾ നാമജപം തുടർന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തിൽ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടർന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാർ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേർക്കെതിരെ കേസ് എടുത്തു. ആസുരിക ഭരണത്തിൽ കീഴിൽ നാമം ജപിച്ചതിന്‌ ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാൻ തൂണു പിളർന്നു ആണ് ഭഗവാൻ അവതരിച്ചത്. തൂണിലും തുരുമ്പിലും അവൻ ഉണ്ടല്ലോ എന്നാണ് സമരത്തിൽ നേതൃത്വം നൽകിയ ഒരു ഭക്തൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അന്ന് ആ സ്വാമിമാർ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിർഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത്‌ തുടർന്നു. ഇതിന്റെയെല്ലാം ഫലമാണ് പിണറായി അനുഭവിക്കുന്നത്. അയ്യപ്പസ്വാമിയെ നോക്കി പരിഹാസമടിച്ച കോടിയേരിക്ക് ഇന്ന് ആ കസേരയിലിരുന്ന് പരിഹസിക്കാൻ ആരോഗ്യമില്ല. അദ്ദേഹത്തിന്റെ മകനാകട്ടെ ജയിലിൽ ചപ്പാത്തി കുഴച്ച് പരിയും ചുണയും കെട്ടു.

അതെ. അയ്യപ്പന്റെ ശാപമാണ് കേരളത്തിലെ സി പിഎം സർക്കാർ അനുഭവിച്ച് തീർക്കുന്നത്. കറുപ്പ് വസ്ത്രധാരികളായ രണ്ട് യുവതികളെ സന്നിധാനം കയറ്റിയവർ സ്വപ്ന സുരേഷ് എന്ന കറുപ്പ് വസ്ത്രധാരിയുടെ ചൂരിദാറിൽ തൂങ്ങി ഇപ്പോൾ പറ്റേ നിലവിളിക്കുന്നു. ഗജ പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവർ വിശേഷിപ്പിക്കുന്ന മോൻസൻ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം പിണറായി സുപ്രീം കോടതിയിൽ വരെ നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (14 minutes ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (31 minutes ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (44 minutes ago)

കലാലയം രാധ അന്തരിച്ചു...  (57 minutes ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (1 hour ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (5 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (6 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (6 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (6 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (6 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (6 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (7 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (7 hours ago)

Malayali Vartha Recommends