പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും; അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. മനുഷ്യത്വത്തിന് വേണ്ടിയുള്ള നിലപാടുകൾ എത്രത്തോളം മതത്തെ പൊള്ളലേൽപ്പിക്കുന്നു എന്നതാണ് ജർമ്മനിയുടെ പ്രതിക്ഷേധത്തോടുള്ള മതമൗലികവാദികളുടെ പ്രതികരണം മനസിലാക്കിത്തരുന്നത്.
മതമൗലികവാദികളുടെ മനുഷ്യത്വവും സമത്വവും സാഹോദര്യവും, സഹിഷ്ണുതയും, കരുണയും, തുല്യതയും, സ്വാതന്ത്രവും മത പുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനപ്പുറം തൊട്ടുകൂടായ്മ്മയും, അവജ്ഞയും, വിവേചനവും ഭീതിയും വെറുപ്പും മാത്രമാണ്. ജർമ്മനി ആദ്യമായല്ല ലോകകപ്പ് തോൽക്കുന്നത്.കഴിഞ്ഞ തവണയും അവർ ആദ്യ റൗണ്ടിന് അപ്പുറം പോയിട്ടില്ല. എന്നാൽ ഇത്തവണ അവർ അക്രമിക്കപ്പെടുന്നത് മനുഷ്യത്വപരമായ നിലപാട് എടുത്തതിൻ്റെ പേരിലാണു്.
ജർമ്മനിയല്ല ഇവിടെ അക്രമിക്കപ്പെടുന്നത്.മറിച്ച് മാനവികതയ്ക്കും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും എതിരെയുള്ള ഡോഗ് വിസിലാണ് ജർമ്മനിയുടെ പരാജയത്തിൽ മുഴങ്ങുന്നത്. അത് ജർമ്മൻ ടീം തോറ്റതിലുള്ള ആഹ്ളാദ പ്രകടനമോ അതിക്ഷേപമോ അല്ല, അത് മനുഷ്യരാശിയ്ക്കു നേരെയുള്ള വെല്ലുവിളിയും, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, വിദ്വോഷവും വിവേചനവും ആണ്.അതാണ് അതിൻ്റെ ഗൗരവവും.
ഇത്തരത്തിലുള്ള വെറുപ്പു പ്രചരണങ്ങൾ ഡിജിറ്റൽ എവിഡൻസുകളാണ്. നിങ്ങൾ എങ്ങനെയായിരുന്നു, എന്നും, എത്രത്തോളം മനുഷ്യത്വമില്ലാത്തവരും പ്രാകൃതരായിരുന്നു എന്നും ആധുനിക ലോകത്തിന് മനസിലാക്കാനുള്ള തെളിവുകളായി അവ നില നിൽക്കും. ജർമ്മൻ ടീമിന് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മുസ്ലീം അഭയാർത്ഥികൾക്ക് അഭയം കൊടുത്ത നാടാണ് ജർമ്മനി എന്ന് ഈ മൊണ്ണകളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊട്.
പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. മനുഷ്യത്വത്തിന് വേണ്ടിയുള്ള നിലപാടുകൾ എത്രത്തോളം മതത്തെ പൊള്ളലേൽപ്പിക്കുന്നു എന്നതാണ് ജർമ്മനിയുടെ പ്രതിക്ഷേധത്തോടുള്ള
മതമൗലികവാദികളുടെ പ്രതികരണം മനസിലാക്കിത്തരുന്നത്.
മതമൗലികവാദികളുടെ മനുഷ്യത്വവും സമത്വവും സാഹോദര്യവും, സഹിഷ്ണുതയും, കരുണയും, തുല്യതയും, സ്വാതന്ത്രവും മത പുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനപ്പുറം തൊട്ടുകൂടായ്മ്മയും, അവജ്ഞയും, വിവേചനവും ഭീതിയും വെറുപ്പും മാത്രമാണ്. ജർമ്മനി ആദ്യമായല്ല ലോകകപ്പ് തോൽക്കുന്നത്.കഴിഞ്ഞ തവണയും അവർ ആദ്യ റൗണ്ടിന് അപ്പുറം പോയിട്ടില്ല.എന്നാൽ ഇത്തവണ അവർ അക്രമിക്കപ്പെടുന്നത് മനുഷ്യത്വപരമായ നിലപാട് എടുത്തതിൻ്റെ പേരിലാണു്.
ജർമ്മനിയല്ല ഇവിടെ അക്രമിക്കപ്പെടുന്നത്.മറിച്ച് മാനവികതയ്ക്കും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും എതിരെയുള്ള ഡോഗ് വിസിലാണ് ജർമ്മനിയുടെ പരാജയത്തിൽ മുഴങ്ങുന്നത്. അത് ജർമ്മൻ ടീം തോറ്റതിലുള്ള ആഹ്ളാദ പ്രകടനമോ അതിക്ഷേപമോ അല്ല, അത് മനുഷ്യരാശിയ്ക്കു നേരെയുള്ള വെല്ലുവിളിയും, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, വിദ്വോഷവും വിവേചനവും ആണ്.അതാണ് അതിൻ്റെ ഗൗരവവും.
ഇത്തരത്തിലുള്ള വെറുപ്പു പ്രചരണങ്ങൾ ഡിജിറ്റൽ എവിഡൻസുകളാണ്. നിങ്ങൾ എങ്ങനെയായിരുന്നു, എന്നും, എത്രത്തോളം മനുഷ്യത്വമില്ലാത്തവരും പ്രാകൃതരായിരുന്നു എന്നും ആധുനിക ലോകത്തിന് മനസിലാക്കാനുള്ള തെളിവുകളായി അവ നില നിൽക്കും. ജർമ്മൻ ടീമിന് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മുസ്ലീം അഭയാർത്ഥികൾക്ക് അഭയം കൊടുത്ത നാടാണ് ജർമ്മനി എന്ന് ഈ മൊണ്ണകളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊട്
https://www.facebook.com/Malayalivartha






















