Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കേരളം കുട്ടിച്ചോറായാലും മകൾ നന്നായാൽ മതി എന്നതാണ് സ്ഥിതി. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് മരുമകന്, അടുത്ത ഇലക്ഷനിൽ വോട്ട് വാരിക്കൊടുക്കാനുള്ള ഒരുവശം ചേർന്നുള്ള പോക്കാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ശബരിമലയിൽ തുടങ്ങിയതാണ് ആ കളി. അത് അങ്ങോട്ട് ടെക്നികക്ലി ഏറ്റില്ലെങ്കിലും, പിന്നീടങ്ങോട്ട് നിരന്തര ശ്രമം തന്നെയാണ്.

17 FEBRUARY 2023 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

ഒരു നിറവും ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയും സ്വത്തല്ല. ആർക്കും ഒരു നിറവും തീറെഴുതിക്കൊടുത്തിട്ടുമില്ല. എന്നാൽ നിറങ്ങൽ ഓരോരുത്തരുടെയും കുത്തകയാണ് എന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. മരുമകൻമന്ത്രി  റിയാസിനു  വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്ന കോലാഹലങ്ങൾ കണ്ടുകൊണ്ടിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കേരളം കുട്ടിച്ചോറായാലും മകൾ നന്നായാൽ മതി എന്നതാണ് സ്ഥിതി.

 ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച്  മരുമകന്, അടുത്ത ഇലക്ഷനിൽ വോട്ട്  വാരിക്കൊടുക്കാനുള്ള  ഒരുവശം  ചേർന്നുള്ള പോക്കാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ശബരിമലയിൽ തുടങ്ങിയതാണ് ആ കളി. അത് അങ്ങോട്ട് ടെക്നികക്ലി ഏറ്റില്ലെങ്കിലും, പിന്നീടങ്ങോട്ട് നിരന്തര ശ്രമം തന്നെയാണ്.  ന്യൂനപക്ഷ വോട്ടുകൾ വാരാനായി മരുമകനെ ഒപ്പം  നിർത്തി, നൈസായി അമ്മായിയച്ഛൻ നീങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഏഴയലത്തില്ലാത്ത വർഗ്ഗീയ നിലപാടുകളാണ് മുഖ്യമന്ത്രി ചെയ്തുവരുന്നത്.

പ്രത്യക്ഷമായ ഇത്തരം പ്രവർത്തികൾ കടുത്ത പ്രതിഷേധത്തിന് വകവയ്ക്കുന്നുണ്ടെങ്കിലും അതേ രീതിയിൽ മുഖ്യൻ മുന്നോട്ടു തന്നെ!  കരിങ്കൊടികണ്ടാൽ ഹാലിളകുന്നതുപോലെ തന്നെ കാവി കണ്ടാലും മുഖ്യന് ഹാലിളകും.  ഹിന്ദുമത വിശ്വാസികൾക്കു മേലെ കുതിരകയറി ഇസ്ലാം ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കുന്ന ഒരുതരം വിചിത്രമായ നവലിബറൽ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുവരുന്നത്.

അമ്പലത്തിലെ പ്രാർത്ഥന സമയത്ത് പ്രസംഗിക്കാനാവാത്തതിൽ ക്ഷുഭിതനാവുകയും, എന്നാൽ ബാങ്ക് വിളി സമയത്ത് ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ അല്ല കേരള സമൂഹത്തിന് വേണ്ടത് എന്ന് വിശ്വാസികൾ പറഞ്ഞുതുടങ്ങിയിട്ട് തന്നെ കാലങ്ങളായി. മതേതര നിലപാടെടുത്ത്, വിശ്വാസികളെ ഒന്നടങ്കം ബഹുമാനിച്ച്, വിശ്വാസ സംരക്ഷണത്തിന് അവരവരുടേതായ ഇടം കൊടുക്കുന്ന സോഷ്യലിസ്റ്റിനെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം വെള്ളായണിയിൽ നടന്ന സംഭവത്തോടെ പിണറായിയുടെ ന്യൂനപക്ഷ സ്നേഹവും ഹിന്ദുത്വ വിരോധവും കൂടുതൽ വ്യക്തമായിരിക്കുകയാണ്. വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്, പോലീസ് എയിഡ് പോസ്റ്റിനായി ഉത്സവകമ്മറ്റി കെട്ടിയ എയിഡ് പോസ്റ്റില്‍ കാവി നിറമായതിനാല്‍ അതിനുള്ളിലിരിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല എന്ന വിചിത്രമായ നടപടിയാണ് ഏററവും പുതിയത്.

നേമം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി ക്ഷേത്രത്തിനു മുന്‍വശം മറ്റൊരു കൂറ്റന്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ചു.  ആചാരപരമായി വളരെയേറെ പ്രാധാന്യമുള്ള നാഗപ്പാന സ്ഥാപിക്കുന്ന സ്ഥലത്താണ് എയ്ഡ് പോസ്റ്റിനായി ഷെഡ് പണിതത്. ിത് മാറ്റണമെന്ന ക്ഷേത്ര ഭാരവാഹകളുടെയും വിശ്വാസികളുടെയും അഭ്യര്ത്ഥന മാനിക്കാതെ പോലീസ് സംരക്ഷണം നൽകില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്.

  ഉത്സവ അലങ്കാരത്തിന് കാവി നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ലെന്നും  രാഷ്ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണമെന്നുമാണ് ക്ഷേത്രം ഭരണ സമിതി സെക്രട്ടറിക്ക്   നല്‍കിയ ഉത്തരവില്‍ നേമം പോലീസ് പറയുന്നത്. സർക്കാരാവശ്യപ്പെടുന്ന രാക്ഷ്ട്രീയ നിഷ്പക്ഷതയോടൊപ്പം മതനിരപേക്ഷത ഇവിടെ വേണ്ടേ? എല്ലാ ജാതിമതസ്ഥരും ഒരുപോലെ സ്നേഹത്തോടെ ജീവിക്കുന്ന നാടാണിത്.

ഒരു പ്രത്യേക വിഭാഗത്തെ മാത്രം നിരന്തരം ദ്രോഹിക്കുന്നത് സങ്കടകരമാണെന്നാണ് വിശ്വാസികൾ പറയുന്നത്. എഴുന്നള്ളത്ത് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം  കൊടി തോരണണങ്ങള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. കാവി നിറത്തിലുള്ള കൊടികളാണ് ഉപയേഗിക്കാറ്. അവിടെ മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിലെല്ലാം ഉത്സവ സമയത്ത് അലങ്കാരത്തിന് കാവി വര്‍ണ്ണമാണ് ഉപയോഗിക്കുക.

അലങ്കാരങ്ങൾക്ക് ഈ നിറം പാടില്ലെന്നല്ലാതെ, പോലീസ് ഏതു നിറമെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ല. പക്ഷേ  ഉദ്ദേശം വ്യക്തം. കാവി കൊണ്ടുള്ള അലങ്കാരങ്ങൾ നിർത്തണമെന്നും   പണിതുടർന്നാൽ അറസ്റ്റ് ചെയുമെന്നുമായി സ്ഥലത്തെത്തിയ പോലീസ്. മുകളിൽ നിന്നുള്ള നിർദ്ദേശമില്ലാതെ, പാർട്ടി നിർദ്ദേശമില്ലാതെ പോലീസ് ഇങ്ങനെയോരു വർഗ്ഗീയ നിലപാടെടുക്കില്ലെന്നു തന്നെ ഭക്തർ പറയുന്നു.

കാവി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിൽ സിപിമ്മിനും കോൺഗ്രസിനും പരാതിയുണ്ട് എന്നാണ് എസ്എച്ച്ഒ പൊതുജനങ്ങളോട് പറഞ്ഞത്. പ്രശ്നത്തെ തുടർന്ന്  എഡിഎം സർവകക്ഷിയോഗം വിളിച്ചു ചേർത്തപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഭാരവാഹികളെ അറിയിച്ചതെന്നും പറഞ്ഞു.  പിന്നെന്തിന് ഈ പ്രഹസനം? അപ്പോൾ സംഗതി വ്യക്തമാണ്.

രാഷ്ട്രീയമന്യേ മതപരമായി കളിച്ചാലേ മരുമകനെ മുഖ്യമന്ത്രി കസേരയിലിരുത്താനാവൂ എന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണ്. അല്ലാതെ പ്രതിച്ഛായ കൊണ്ടൊന്നും അക്കളി ഇനി നടക്കില്ല. ലൈഫ്മിഷൻ കേസ് പടിവാതിലിൽ നിൽപ്പുണ്ട്. മുഖ്യമന്ത്രി സ്ഥാനം കയ്യാലപ്പുറത്തെ തേങ്ങയാണ്. അപ്പോൾ കുടുംബസ്നേഹിയായ മുഖ്യന്  മരുമകനെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (14 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (38 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (42 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

Malayali Vartha Recommends