Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വർഷങ്ങളുടെ ശ്രമഫലമായി ഒരാളുടെ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും പ്രയോജനപ്പെടുത്തിയുള്ള പഠനമാണ് ഡോക്ടറൽ ഡിഗ്രി. തുടർന്ന് ലഭിക്കുന്ന പദവിയാണ് പേരിനുമുന്നിൽ ഡോക്ടർ എന്നത്. ആഴത്തിലും പരപ്പിലുമുള്ള വായന, പണ്ടിതരുമായുള്ള ചർച്ചകൾ, നിർദ്ദേശം തേടലുകൾ, യാത്രകൾ, വിവര ശേഖരണം.. അങ്ങനെ വർഷങ്ങൾ നീളുന്ന വിദഗ്ധ പഠനത്തിനൊടുവിലാണ് ഒരാൾ പിഎച്ച്ഡി എന്ന പദവി കരസ്ഥമാക്കുക.

18 FEBRUARY 2023 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി

വർഷങ്ങളുടെ ശ്രമഫലമായി ഒരാളുടെ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും പ്രയോജനപ്പെടുത്തിയുള്ള പഠനമാണ് ഡോക്ടറൽ ഡിഗ്രി. തുടർന്ന് ലഭിക്കുന്ന പദവിയാണ് പേരിനുമുന്നിൽ ഡോക്ടർ എന്നത്. ആഴത്തിലും പരപ്പിലുമുള്ള വായന, പണ്ടിതരുമായുള്ള ചർച്ചകൾ, നിർദ്ദേശം തേടലുകൾ, യാത്രകൾ, വിവര ശേഖരണം.

. അങ്ങനെ വർഷങ്ങൾ നീളുന്ന വിദഗ്ധ പഠനത്തിനൊടുവിലാണ് ഒരാൾ പിഎച്ച്ഡി എന്ന പദവി കരസ്ഥമാക്കുക.അതങ്ങനെ തട്ടിപ്പിലും അഴിമതിയിലും മുങ്ങിക്കുളിച്ച്, ചുളുവിൽ നേടിയെടുക്കാനുള്ളതല്ല. വിജ്ഞാനികളായ യുവാക്കളെ അപഹാസ്യരാക്കുന്ന പരിപാടിയാണ് യുവജനക്കമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ചിന്ത ജെറോം ചെയ്തു കൂട്ടിയത്.

 

 പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവും കോപ്പിയടിയും സംബന്ധിച്ച് റിപ്പോർട്ട് തേടിയ ഗവർണ്ണർക്ക്   കൊടുക്കാൻ സർവ്വകലാശാല രജിസ്ട്രാർ എന്തു മറുപടിയാണ് ഗൈഡിൽ നിന്ന് ശേഖരിച്ചത്? ഗവേഷക വരുത്തുന്ന വസ്തുതാ പിശകുകൾക്ക്  ഗൈഡ് ഉത്തരവാദി അല്ലെന്നും, അത് ഗവേഷകയുടെ ഉത്തരവാദിത്തം ആണെന്നുമാണ് ഗൈഡും പ്രൊ വൈസ്ചാ്‍സലറുമായ പിപി അജയകുമാർ  നൽകിയിരിക്കുന്ന വിശദീകരണം.

അങ്ങനെ കൈകഴുകിയാൽ പോകുന്നതല്ല സർ ഈ വൻ അഴിമതിക്ക് കൂട്ടു നിന്ന കറ. ഗൈഡ് ഷിപ് റദ്ദാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ചെയ്തിട്ടുള്ള തെറ്റുകൾ.അതെന്തുകൊണ്ടെന്ന് എണ്ണി എണ്ണി പറയാം.ഒന്ന്. കേരള സർവ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പ്രൊവൈസ് ചാൻസലർ കൂടിയായ ഡോ.പിപി.അജയകുമാർ.

അങ്ങനെ എങ്കിൽ ചിന്ത ജെറോമിന് എങ്ങനെ ഇ്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഇതേ അദ്ധ്യാപകന് കീഴിൽ പിഎച്ച്ഡി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു.  ഇ്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ തന്നെ അദ്ധ്യാപകനായ ഒരാൾക്കു കീഴിൽ ഗവേഷണം നടത്തിയാൽ മാത്രമേ അതേ വകുപ്പിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കൂ. ചിന്ത ജോറോമിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത് ഇംഗ്ലീഷ് വകുപ്പിൽ നിന്നാണ്. എങ്ങനെ?

രണ്ട്. ഇംഗ്ലീഷ് വകുപ്പിൽ പിഎച്ച്ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത് ഫിലിം സ്റ്റഡീസ് വിഷയത്തിലാണ്. അത് സാധ്യമല്ല. സിനിമയിലെ ഭാഷാപരമായ എന്തെങ്കിലുമാണ് പഠനമെങ്കിൽ, അതേവകുപ്പിൽ ഈ മേഖലയിൽ പ്രഗൽഭനായ ഒരാളുടെ കീഴിൽ പഠനം നടത്താം. പക്ഷേ, ഇവിടെ സാമാന്യ ബോധത്തിന് നിരക്കാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളത്. വിദൂരവിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകനായ ഒരാള്‌‍ക്കു കീഴിൽ, ഇംഗ്ലീഷ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ഫിലിം സ്റ്റഡീസിൽ പിഎച്ച്‍ഡി എടുത്തിരിക്കുന്നു.

അലുവയും മത്തിക്കറിയും എന്ന് പറയുന്ന തരത്തിലുള്ള ചേർച്ചപോലുമില്ലാത്ത നിയമപരമല്ലാത്ത ,ന്യായീകരണം പോലും അർഹിക്കാത്ത സംഭവമാണ് നടന്നിരിക്കുന്നത്. മൂന്ന്. കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് നിയമം ബാധകമായ ഏറ്റവും പ്രധാനമായ ഒരു കാര്യമണ് ഇനി പറയാനുള്ളത്. പ്രൊ വൈസ്ചാൻസലർ പദവിയിലിരിക്കുന്ന ഒരാൾക്ക് അതേ സർവ്വകലാശാലയിലെ ഒരു വിദ്യാർഥിയെ ആണ്  ഗൈഡ് ചെയ്തിരിക്കുന്നത്.  ഇതേ വിദ്യാർത്ഥിയുടെ പഠനം പരിശോധിക്കുന്നതും ഇതേ ആൾ

. സ്വന്തമായി പരീക്ഷ എഴുതി, സ്വന്തമായി തന്നെ മൂല്യനിർണ്ണയം  നടത്തി, സ്വന്തമായി റാങ്ക് പ്രഖ്യാപിക്കുന്ന അവസ്ഥ. ഇതെങ്ങനെ സാധിക്കും.ഗവേ,ണ സംവിധാനത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണിത്.  
നാല്.തന്റെ കീവിൽ ഗവേ,ണം നടത്തുന്ന ഒരാളെ തിരുത്താനും, നേർവഴിക്കു നടത്താനും സൂപ്പർവൈസറും ഗൈഡുമായ പിപി അജയകുമാറിന്, ധാർമ്മിക ഉത്തരവാദിത്വമുണ്.  മൂല്യ ബോധത്തോടെ പെരുമാറുകയാമ് വേണ്ടത്. കാരണം അദ്ധ്യാപകൻ എന്ന പൂജ്യ പദവിയുണ്ട് അദ്ദേഹത്തിന്.

ഒരു ഗവേഷണ പഠനം  അദ്ധ്യാപകന് കീഴിൽ നടക്കുമ്പോൾ, ആ അദ്ധ്യപകന്റെ കരീയറിൽ അത് മാർക്ക് ചെയ്യപ്പെടുന്നതാണ്. പ്രൊമോഷൻ  സ്ഥനക്കയറ്റങ്ങൾക്ക് പരിഗണിക്കപ്പെടുന്നതാണ്.അഞ്ച്. ഡോ.പിപി അജയകുമാറിന് ഇക്കാര്യത്തിൽ കൈകഴുകാൻ കഴിയില്ല. കാരണം, പുറത്തുനിന്നുള്ള 10 അംഗ എക്സാമിനർ മാരുടെ പാനൽ മുമ്പാകെ ഈ പഠനം സമർപ്പിച്ചതാണ്. കോപ്പയടിച്ചതും ഗുരുതര പിഴവുള്ളതുമായ ഗവേഷണ പ്രബന്ധം എങ്ങനെ ഈ പത്തംഗ പാനൽ മുമ്പാകെ പാസ്സായി ഡോക്ടറൽഡിഗ്രിക്ക് അർഹമായി.? അപ്പോൾ ഇപ്പറഞ്ഞ ഗൈഡിന് വേണ്ടപ്പെട്ടവരാവണം ഈ പത്തുപേർ.

 പരസ്പരമുള്ള ഒത്തുകളിയിലൂടയാണ് ഈ പഠനം അഗ്നിപരീക്ഷ പാസ്സായത്. യുവജനങ്ങളേ , നിങ്ങൾ രാത്രി പകലാക്കി നടത്തുന്ന പഠനത്തിനൊക്ക െഎന്തു വിലയാണ് കൽപ്പിക്കപ്പെടുന്നത്. ഇതുപോലെ വേറെയും ഉണ്ടാകില്ലേ അധികൃതരുടെ പിടിപ്പുകേടു കൊണ്ടു ഡോക്ടറായവർ? അവരൊക്ക പല തലമുറയെ പഠിപ്പിക്കുന്ന അദ്ധ്യാപകരായി  എവിടെ ഒക്കെയോ ജോലി നോക്കുന്നില്ലേ? ഉന്നതവിദ്യാഭ്യാസ രംഗത്തെ തിരുത്തപ്പെടാനാവാത്ത പുഴുക്കുത്തുകൾ ബാധിക്കുന്നത് വളർന്നുവരുന്ന അത്ര തലമുറയെയാണ്? ഇതു മാറണം.

ഇനിയൊരിക്കലും ഇങ്ങനെ മണ്ടൻമാർ ഡോക്ടറാവുന്ന സംവിധാനം ഉണ്ടാവരുത്. ശ്രദ്ധിച്ചില്ല, അതെന്റെ ജോലിയല്ല എന്ന് ഗൈഡ് പറഞ്ഞാൽ,  പ്രബന്ധത്തിലെ പിഴവ് കാണാതെ  പോകുന്ന  ഗവേഷണ ചരിത്രത്തിലെ ആദ്യ വ്യക്തിയാവും ഡോ പിപിഅജയകുമാർ. ഒപ്പം അബ്സ്ട്രാക്ട് ഇല്ലാതെ, പ്രിഫെയ്സ് മാത്രമുള്ള ഒരു ഗവേഷണ പ്രബന്ധം അംഗീകരിക്കുന്ന ആദ്യത്തെ ആളും ഇദ്ദേഹം ആയിരിക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (17 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (21 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (49 minutes ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (52 minutes ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (56 minutes ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends