Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോടാണ്. വിസി ചോദ്യം എസ് എഫ് ഐ നേതാക്കളെ എയറിലാക്കിയിരിക്കുകയാണ്

21 JUNE 2023 12:44 PM IST
മലയാളി വാര്‍ത്ത

കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോടാണ്. വിസി ചോദ്യം എസ് എഫ് ഐ നേതാക്കളെ എയറിലാക്കിയിരിക്കുകയാണ്. കായംകുളം എം എസ് എം കോളെജില്‍ ഡിഗ്രി പഠിച്ച അതേവര്‍ഷം തന്നെ കലിംഗ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രി പഠിച്ചെന്ന പാര്‍ട്ടി നേതാവിന്റെ ഡബിള്‍ റോളാണ് ഇ്‌പ്പോള്‍ ചാര്‍ച്ചാ വിഷയം. എസ് എഫ് ഐ യില്‍ ചേര്‍ന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും, ഡിഗ്രികളും , ജോലിയും സ്വന്താമാക്കാമെന്നതിന് പുറമേ പുതിയ ഓഫറാണ് ഡബിള്‍ റോളിലും കളിക്കാമെന്നത്. എന്തായാലും വിമാന സര്‍വ്വീസ് തുടങ്ങിയില്ലെങ്കില്‍ മുഖ്യമന്ത്രിയോ, ഗോവിന്ദനോ ഇടപെട്ട് അടിയന്തരിമായി ഇത്തരക്കാര്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്ന ആവശ്യമാണുയരുന്നത്.

 ജയിലില്‍ കിടന്നാല്‍ സിപിഎമ്മില്‍ മഹാത്മാഗാന്ധിമാരാകുമെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്തായാലും ആര്‍ഷോയ്ക്ക് മുന്‍ സെക്രട്ടറിമാരെ പോലെ പഠിപ്പും വിവരവുമില്ലെന്ന് അദ്ദേഹം തന്നെ കേരള സമൂഹത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ കഴിവുകേടുകളെ പൊതുസമൂഹത്തില്‍ കഴിവായി പറയുന്ന നേതാവാണ ്ആര്‍ഷോ. ഗവര്‍ണറേക്കാള്‍ വലിയ ചാന്‍സിലറായാണ് സര്‍വ്വകലാശാല വിഷയങ്ങളില്‍ ആര്‍ഷോ ആധികാരികമായി പറയുന്നതും മാധ്യമങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് എടുക്കുന്നതും. കായംകുളം എംഎസ് എം കോളെജ് മാത്രമല്ല ആലപ്പുഴ ജില്ല മൊത്തത്തില്‍ സിപിഎമ്മില്‍ പുകയുകയാണ്. ജി.സുധാകരനെന്ന അതികായന്റെ കൈകളില്‍ ഭദ്രമായിരുന്ന സിപിഎം ആലപ്പുഴ ജില്ല ഇപ്പോള്‍ സജിചെറിയാന്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് വ്രണമാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയിലെ അതേ വിഭാഗീയത തന്നെയാണ് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്തായതിന് പിന്നിലെന്ന് വ്യക്തമാണ്. കായംകുളം വിപ്ലവവും,കായംകുളം ചെമ്പടയും സൈബറിടങ്ങളില്‍ നടത്തിയ പോരും വെല്ലുവിളികളും പുറത്തു കൊണ്ടുവന്ന് വ്യാജ ബിരുദങ്ങളുടെ ചെറിയൊര് അംശം മാത്രമാണ്.

എന്തായാലും നിഖില്‍ തോമസ് എസ് എഫ് ഐ വൈസ് ചാന്‍സിലര്‍ ആര്‍ഷോയ്ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റ് ആര്‍ഷോ വിവരമുള്ള ആരെയെങ്കിലും കൊണ്ട് പരിശോധിപ്പിച്ചില്ല. പകരം സര്‍വ്വകലാശാസ നല്കിയ അംഗീകര സര്‍ട്ടിഫിക്കറ്റ് നോക്കിയാണ് മാധ്യമങ്ങളെ പഞ്ഞിക്കിട്ടത്. സര്‍വ്വകലാശാല ആസ്ഥാനത്തിരിക്കുന്നതും മു്ന്‍ എസ് എഫ് ഐ ക്കാരാണെന്ന് ആര്‍ഷോ മനസിലാക്കണമായിരുന്നു. അവരുടെ മുന്നില്‍ കലിംഗ യൂണിവേഴിസിറ്റിയല്ല, എസ് എഫ് ഐ നേതാവാണ് പ്രശ്‌നം. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റി വി.സിയുടെ പ്രഖ്യാപനം വന്നതോടെ ആര്‍ഷോ ആരായി എന്നു ചോദിച്ചു പോയി കേരളം. സ്വയം തന്നെതന്നെ അപമാനിക്കാനായാണ് ഒരോ ദിവസവും ആര്‍ഷോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്ന കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന വെളിപ്പെടുത്തല്‍.

അതസമയം, നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലയുടെ വെളിപ്പെടുത്തലിന് പുറമേ റായ്പൂരില്‍ കേസ് ഫയല്‍ ചെയ്യുമെന്നും കലിംഗ രജിസ്ട്രാര്‍ പറഞ്ഞത് എസ് എഫ് ഐ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.കേരള പോലീസ് റായ്പൂരിലെത്തി തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.

നിഖിലിന്റെ എംകോം പ്രവേശന വിഷയത്തില്‍ കോളെജിന് വീഴ്ചപറ്റിയെന്ന് വിസി മോഹന്‍ കുന്നുമ്മന്‍ പറഞ്ഞതോടെ എസ് എഫ് ഐ വിസിയ്‌ക്കെതിരെ കലാപകൊടിയുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്.  കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയില്‍ എത്തി മറുപടി നല്‍കണം. നിഖില്‍ തോറ്റത് അദ്ധ്യാപകര്‍ക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നല്‍കി. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജര്‍ ഉള്ളതിനാലാണ് പരീക്ഷകള്‍ എഴുതിയത്. കേരളയില്‍ 75% ഹാജരുള്ളയാള്‍ എങ്ങനെ കലിംഗയില്‍ പോയി.

2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നായിരുന്നു  നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്റെ ജുനിയര്‍ വിദ്യാര്‍ത്ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്കിയത്.

സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല്‍ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എസ് എഫ് ഐ നിഖിലിനെ പുറത്താക്കിയതു കൊണ്ടോ പോലീസ് കേസെടുത്തതു കൊണ്ടോ അപരാധത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടതുപക്ഷത്തിനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends