Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

അമിക്കസ്‌ക്യൂറി എങ്ങനെ തുരങ്കങ്ങളെകുറിച്ചറിഞ്ഞു? ആ രഹസ്യം ഇതാദ്യമായി ഞങ്ങള്‍ പുറത്തുവിടുന്നു

25 APRIL 2014 05:02 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

പത്മനാഭസ്വാമിക്ഷേത്രത്തില്‍ മഹാരാജാവിന്‌ മാത്രം അറിയാവുന്ന രഹസ്യവിവരങ്ങള്‍ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചോര്‍ത്തിയത്‌ എങ്ങനെയാണെന്ന രഹസ്യം ഇതാദ്യമായി ഞങ്ങള്‍ പുറത്തുവിടുന്നു. ആരാണ്‌ ഇതിനു പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ ? അടുത്തവര്‍ തമ്മില്‍ അകലുമ്പോഴും അകന്നവര്‍ തമ്മില്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണമെന്ന്‌ പഴയ ആളുകള്‍ പറയാറുണ്ട്‌.

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്‌ ഇതാണ്‌.

പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. എസ്‌ ഗുപ്‌തന്‍നായരുടെ മകനും എഴുത്തുകാരനും ചരിത്രകാരനുമായ ഡോ.എം.ജി. ശശിഭൂഷനാണ്‌ രാജാവിനെതിരെയും രാജ കൊട്ടാരത്തിനെതിരെയും അമിക്കസ്‌ക്യൂറിക്ക്‌ വിവരം നല്‍കിയത്‌. ശശിഭൂഷന്‍ പ്രശസ്‌തനായ രാജഭക്തനായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയുടെ വിശ്വസ്‌തനുമായിരുന്നു. എഴുത്തുകാരനായ ശശിഭൂഷണ്‌ മാര്‍ത്താണ്‌ഡ വര്‍മ്മ രഹസ്യങ്ങള്‍ പലപ്പോഴായി പറഞ്ഞുകൊടുത്തിട്ടുണ്ട്‌.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം, പട്ടം, കവടിയാര്‍ , പത്മനാഭപുരം കൊട്ടാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ രഹസ്യങ്ങളൊക്കെ ശശിഭൂഷണ്‌ അറിയാം.

ക്ഷേത്രത്തിലെ നിലവറയുടെ രഹസ്യങ്ങളും ശശിഭൂഷന്‌ നന്നായറിയാം. സുപ്രീംകോടതി നിധി രഹസ്യം മനസിലാക്കുന്നതിന്‌ എതിരുമായിരുന്നു അടുത്തകാലം വരെ ശശിഭൂഷണ്‍.
നേരത്തെ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മൂല്യനിര്‍ണയ സമിതി അധ്യക്ഷനാക്കിയിരുന്നു. ആനന്ദബോസുമായി ശശിഭൂഷണ്‌ നേരത്തെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇടക്കാലത്ത്‌ ഇവര്‍ തമ്മില്‍ അകന്നു. സുപ്രീംകോടതി ദൂതനായി തിരുവനന്തപുരത്തെത്തിയ ആനന്ദബോസ്‌ അമൂല്യസ്വത്തുമായി ബന്ധപ്പെട്ട്‌ നടത്തിയ ചില പ്രസ്‌താവനകള്‍ ഉത്രാടം തിരുനാളിനെ പ്രകോപിതനാക്കിയിരുന്നു.

അക്കാലത്ത്‌ ഉത്രാടംതിരുനാളിന്റെ വിശ്വസ്‌തനായിരുന്ന ശശിഭൂഷണ്‍ രാജഹിതം ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാറിനെയും ദേവസ്വം സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനെയും അറിയിച്ചു. തുടര്‍ന്ന്‌ ശിവകുമാറിന്റെയും ജയകുമാറിന്റെയും നിര്‍ദ്ദേശാനുസരണം ആനന്ദബോസിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പടയൊരുക്കം നടന്നു. നാഷണല്‍ മ്യൂസിയം ഡയറക്‌ടര്‍ സ്ഥാനത്ത്‌ നിന്നും ആനന്ദബോസ്‌ വിരമിച്ചപ്പോള്‍ ശ്രീപത്മനാഭസ്വാമിയുടെ മൂല്യനിര്‍ണയ സമിതി അദ്ധ്യക്ഷനായി അദ്ദേഹം തുടരേണ്ടതില്ലെന്ന്‌ കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അങ്ങനെ ആനന്ദബോസ്‌ മാറി.
ഇതിനിടെ എം.ജി. ശശിഭൂഷന്റെ മകന്‍ ഗൗതം പത്മനാഭന്‍ കൊട്ടാരത്തിന്റെ താല്‌പര്യ പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉദ്ദ്യോഗസ്ഥനായി. ശശിഭൂഷന്റെ മകനായതിനാലായിരുന്നു ക്ഷേത്രത്തില്‍ അദ്ദേഹത്തെ നിയമിച്ചത്‌. പിന്നീട്‌ കൊട്ടാരവും ഗൗതം പത്മനാഭനും തമ്മില്‍ അകന്നു. ഗൗതത്തെ ഉദ്ദ്യോഗത്തില്‍ നിന്നും കൊട്ടാരം പുറത്താക്കി. ഇതോടെ ശശിഭൂഷണ്‍ കൊട്ടാരത്തോട്‌ യുദ്ധം പ്രഖ്യാപിച്ചു.

ഇതിനിടയിലാണ്‌ അമിക്കസ്‌ക്യൂറി വരുന്നത്‌. ശശിഭൂഷണ്‍ ഇതൊരവസരമാക്കി. അദ്ദേഹം തനിക്കറിയുന്ന രഹസ്യങ്ങളൊക്കെയും അമിക്കസ്‌ക്യൂറിക്ക്‌ കൈമാറി. പ്രത്യുപകാരമായി ക്ഷേത്രഭരണസമിതി അദ്ധ്യക്ഷനായി ശശിഭൂഷണെ നിയമിക്കാന്‍ അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ എഴുതിനല്‍കി. മകന്‍ ഗൗതത്തെ ക്ഷേത്രത്തില്‍ ഉയര്‍ന്ന തസ്‌തികയില്‍ നിയമിക്കാനും അമിക്കസ്‌ക്യൂറി എഴുതികൊടുത്തു. എന്നാല്‍ ഇവ സുപ്രീംകോടതി അംഗീകരിച്ചില്ല. ഇനി അംഗീകരിക്കുമോ എന്ന്‌ കണ്ടറിയണം. ഇതിനിടെ രാജകൊട്ടാരത്തിനും രാജാവിനുമെതിരെ ശശിഭൂഷണ്‍ പരസ്യമായി രംഗത്തെത്തി. ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം സജീവമാണ്‌.
അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ശശിഭൂഷണ്‍ എഴുതികൊടുത്തതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (8 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (17 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (34 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

Malayali Vartha Recommends