Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചിറയിൻകീഴിൽ സുധീറിന് നേരെയുണ്ടായത് മൃഗീയമര്‍ദനം; കുപ്രസിദ്ധ ഗുണ്ടയെ സഹായിച്ച നാലുപേരും പിടിയിൽ

26 SEPTEMBER 2017 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ

ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദുഃസ്വപ്‌നം പോലെയാണ് കഴിഞ്ഞ 13 സുധീറിന്. ജീവിക്കാനായി സുധീര്‍ എല്ലുമുറിയെ പണിയെടുക്കും, വണ്ടി ഓടിക്കും, പാചകത്തിനു സഹായിയായി പോകും, ചെറിയ കട നടത്തുന്നുമുണ്ട്. അങ്ങനെ നേരുള്ള എല്ലാ ജോലിയും സുധീര്‍ ചെയ്യും. എന്നാലിപ്പോൾ സുധീറിന് നേരേ നില്‍ക്കാനാകുന്നില്ല, അരയ്ക്കു മുകളിലോട്ട് തല്ലും ചവിട്ടും ഏല്‍ക്കാത്ത ഇടമില്ല... എണീറ്റുനില്‍ക്കുമ്പോള്‍ ഭൂമി തലകീഴായി മറിയുന്നതു പോലെ.

പാചകത്തിനു പോയിമടങ്ങിവരുന്ന വഴിയാണ് മൃഗീയമര്‍ദനത്തിന് സുധീര്‍ ഇരയാകുന്നത്. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ സുധീര്‍ ഇഷ്ടപ്പെടുന്നില്ല. െബെക്കില്‍ വീട്ടിലേക്കു മടങ്ങുംവഴിയാണ് മുടപുരം ജങ്ഷനില്‍ അപകടകരമായ രീതിയില്‍ മറ്റൊരു െബെക്കില്‍ രണ്ടുപേര്‍ അഭ്യാസം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

െബെക്ക് ഒതുക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇടിക്കാന്‍ വന്നു. കാര്യം ചോദിച്ചപ്പോള്‍ െബെക്ക് നിര്‍ത്തി ഇറങ്ങി വന്ന അനന്തു മുഖത്തടിച്ചു. തടയുന്നതിനു മുമ്പേ െബെക്കിനു മുകളിലേക്കു തള്ളിയിട്ട് മുഷ്ടി ചുരുട്ടി പൊതിരെ ഇടിച്ചു. കണ്ണിനും മുഖത്തും മാറിമാറി ഇടിക്കുകയായിരുന്നു. തലയ്ക്കു തുടരെ ഇടികിട്ടി. ഒരുവിധത്തില്‍ എണീറ്റുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീക്കുട്ടനും മര്‍ദിച്ചു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി വീണ്ടും മര്‍ദനം തുടര്‍ന്നു. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്നു പറഞ്ഞതിനാല്‍ പേടിച്ചാണ് പരാതി കൊടുക്കാതിരുന്നത്.

പിന്നീട് സംഭവം വിവാദമായതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് പ്രതികളുടെ ബന്ധുക്കളെത്തിയിരുന്നു. പിന്നീട് പോലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സുധീറിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി അനന്തുവിനെ പോലീസ് പിടികൂടുന്നത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയില്‍നിന്നാണെന്നാണ് സൂചന. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഒളിവില്‍ പോയതായിരുന്നു ഇയാള്‍. പാലോട്ട് ഇയാളെ കൊണ്ടുപോയ സുഹൃത്തുക്കളും സഹായം ചെയ്തവരുമാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്.

കൃത്യത്തില്‍ പങ്കെടുത്ത രണ്ടാം പ്രതി ശ്രീജിത്തിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സുധീറിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍നിന്ന് അറിയിപ്പ് പോയിരുന്നെങ്കിലും പരാതി പോലീസ് കാര്യമാക്കിയില്ല. ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയെങ്കിലും തുടരന്വേഷണം നടന്നില്ല. തുടര്‍ന്നു വാദിയും പ്രതികളും ഒത്തുതീര്‍പ്പിലെത്തിയെന്നറിയിച്ചതിനെത്തുടര്‍ന്നു കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അനന്തുവിന്റെയും കൂട്ടാളികളുടെയും മൊെബെല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് വലയിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള വനാതിര്‍ത്തിയില്‍ ഉള്‍പ്പെട്ട ഗ്രാമമായ ചെല്ലഞ്ചിയില്‍നിന്നാണ് അനന്തുവിനെ പിടികൂടുന്നത്. ദൃശ്യങ്ങളിലൂടെ അനന്തുവിനെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാളുെടെ മൊെബെല്‍ സ്വച്ച് ഓഫ് ചെയ്തിരുന്നു. അനന്തുവുമായി അടുപ്പമുള്ളവരെ ചുറ്റിയായി അന്വേഷണം. ഇതില്‍ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ ഒരു ക്വാളിസ് വാനില്‍ കണ്ടതായി വിവരം കിട്ടി. ഈ ക്വാളിസ് ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസിന് പിടിവള്ളിയായി.

ഇവരുടെ ടവര്‍ ലൊക്കഷന്‍ പാലോടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. അനന്തുവിന്റ ഒപ്പം ക്വാളിസില്‍ കണ്ടവരെ ചുറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികൂടാന്‍ സഹായിച്ചത്. ക്വാളിസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അനന്ദുവിനെ പാലോടിനടുത്തുള്ള ചെല്ലഞ്ചിയില്‍ എത്തിച്ചു എന്നു സമ്മതിച്ചു. ഇയാളെ പാലോടെത്തിച്ചെങ്കിലും പക്ഷേ എവിടെയാണ് അനന്ദു എന്നതിനെ പറ്റി രൂപമുണ്ടായില്ല. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചു പെറുക്കിയാണ് ഒളിവുസ്ഥലത്തുനിന്ന് അനന്ദുവിനെ പോലീസ് പൊക്കുന്നത്. ഇയാളെ ആറ്റിങ്ങല്‍ സി.ഐ. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊഴി അനുസരിച്ച് ഒളിവില്‍ പോകാന്‍ സഹായിച്ചവരേയും പിടികൂടി.

ഇവരെല്ലാം മുടപുരം പരിസരത്തു താമസിക്കുന്നവരാണ്. അക്രമമുണ്ടായ സ്ഥലത്തിനടുത്തുള്ള അനന്ദു രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇതിലൊന്ന് ഒരു പോലീസുകാരന്റെ വീട്ടില്‍ കയറി ആക്രമിച്ചതാണ്. പ്രൈവറ്റ് ബസ് ആക്രമിച്ച് തകര്‍ത്ത കേസാണ് മറ്റൊന്ന്. ഇതില്‍ രണ്ടിലും ജാമ്യം നേടിയാണ് ഇയാള്‍ വിദേശത്തേയ്ക്ക് കടന്നത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ ബിഹാറിനെപ്പോലും നാണിപ്പിച്ച ചിറയിന്‍കീഴ് സംഭവത്തില്‍ ഗുണ്ട അറസ്റ്റില്‍.

മുടപുരം എസ്.എന്‍. ജങ്ഷനില്‍ പട്ടാപ്പകല്‍ നടന്ന ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ െവെറലായതോടെയാണ് കുപ്രസിദ്ധഗുണ്ട അനന്തു, രക്ഷപ്പെടാന്‍ സഹായിച്ച ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ് എന്നിവര്‍ അറസ്റ്റിലായത്. രണ്ടാംപ്രതി ശ്രീക്കുട്ടനായി അന്വേഷണം തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (21 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (36 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (6 hours ago)

Malayali Vartha Recommends