Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

കൊന്നോ കോമയിലാക്കിയോ; നിര്‍ഭയനായ ഒരു മനുഷ്യനെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് 160ലേറെ ദിവസത്തിലേറെ; നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് എന്തു സംഭവിച്ചു?

13 FEBRUARY 2019 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

60-ാമത് അഖിലേന്ത്യാ ഡിജിപി-ഐജിപി സമ്മേളനം.. : നവംബർ 28 മുതൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ.. നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എത്തും..

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി....തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു...തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ മൌനം പാലിക്കുന്ന ഒരു പേരുണ്ട്. നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന ആ പേര് നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നാണ്. ഇന്നദ്ദേഹം എവിടെയാണ് എന്നതിന് ആര്‍ക്കും ഉത്തരമില്ല. നൂറ്റ് അറുപതിലേറെ ദിവസം മുമ്പാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്. അതില്‍, മോദിയുടെ അമിത് ഷായുടെയും ഇടപെടല്‍ ഏവര്‍ക്കുമറിയാം. സഞ്ജയുടെ ജാമ്യത്തിനായി അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും ഇന്നും അലയുകയാണ്, ജനാധിപത്യ ഇന്ത്യയില്‍ വിമര്‍ശക ശബ്ദം ഉയര്‍ത്തിയതുകൊണ്ടു മാത്രം രാജ്യത്തെ സ്തുത്യര്‍ഹമായി സേവിച്ച ഒരു മനുഷ്യനെ പൊലീസിനെ ഉപയോഗിച്ച് ജയിലിലാക്കി എന്നു മാത്രമല്ല മനുഷ്യരെ കാണാന്‍പോലും അനുവദിക്കാത്ത സ്ഥിതി എത്ര വലിയ അപകടാവസ്ഥയാണെന്ന് ചര്‍ച്ച ചെയ്യാന്‍ ഭരണകൂടത്തെ സേവിച്ചുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കു നേരമില്ലാതായിരിക്കുന്നു. താലിബാന്‍ ഭരിക്കുന്ന രാജ്യത്തു പോലും നീതി ഇതല്ല എന്നോര്‍ക്കണം.

അറസ്റ്റിനു ശേഷം സഞ്ജീവ് ഭട്ടിനെ പുറംലോകം കണ്ടിട്ടില്ല. അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരുന്നു കീഴ്കോടതിയുടെ ഉത്തരവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നു കാണിച്ച് ഭട്ടിന്റെ ഭാര്യ ശ്വേത പ്രസ്താവന നടത്തിയത് പലയിടത്തും വാര്‍ത്തയായെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം നിരപരാധികളെ കൊലചെയ്ത സംഭവത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് സഞ്ജീവ് ഭട്ട് മോദിയുടെ കണ്ണിലെ കരടാകുന്നത്. ഗോധ്ര സംഭവത്തോടു പ്രതികരിക്കാന്‍ മോദി ഹിന്ദുക്കളോട് ഉത്തരവ് നല്‍കുന്നതിന് സഞ്ജയ് സാക്ഷിയാണ്. മോദിയുടെ ആജ്ഞ അനുസരിച്ച പൊലീസുകാര്‍ക്ക് പ്രതിഫലവും പ്രൊമോഷനും കിട്ടി.
അനുസരിക്കാത്തവരെ പിന്തുര്‍ന്ന് ഉപദ്രവിച്ചു. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ മോദിയുടെ ഏതു ഭീഷണിക്കും വഴങ്ങില്ല എന്ന സന്ദേശം കൂടിയാണ് സഞ്ജയ് നല്‍കിയത്. അന്നുമുതല്‍ ഗുജറാത്ത് ഭരണകൂടം അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ തുടങ്ങി. 2015ല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.

അന്നുമുതല്‍ തൊഴില്‍രഹിതനായ സഞ്ജയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കാനും അധികൃതര്‍ തയ്യാറായില്ല. സ‍ഞ്ജയയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പലതു നടന്നു.
ഗുജറാത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പോലും ഈയടുത്ത സമയം നിര്‍ത്തലാക്കുകയും ചെയ്തു. അതിനുശേഷം അക്രമികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തു. പിന്നീട് 22 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ അറസ്റ്റ് ചെയ്തു. ജോലി സംബന്ധമായ ഡ്യൂട്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്നു കൊണ്ടുവെച്ചത് എന്ന നിലപാടായിരുന്നു മുമ്പ് ഭരണകൂടത്തിന്. ഇപ്പോള്‍ അത് മനുപൂര്‍വ്വം സഞ്ജയ് ചെയ്തതാക്കി.

അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കുമെന്ന് മോദിക്ക് ഒരു ഉറപ്പുമില്ല. അതിനുമുമ്പ് ഗുജറാത്ത കൂട്ടക്കൊലയിലെ പ്രധാന സാക്ഷിയായ സഞ്ജീവ് ഭട്ടിനെ ഏത് തരത്തിലും നിശ്ശബ്ദനാക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നത് എന്ന ആരോപണം ശക്തമായുണ്ട്.
അഭിഭാഷകരും സഞ്ജീവ് ഭട്ടിന്റെ കുടുംബവും സഞ്ജീവ് ഭട്ടില്‍ നിന്നും പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. മുഴുവന്‍ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ നിശ്ശബ്ദമാണ്. മാധ്യമങ്ങള്‍ അസാധാരണമാം വിധം നിശ്ശബ്ദത പാലിക്കുകയാണ്. ഒരു മാധ്യമ സ്ഥാപനം പോലും സഞ്ജീവ് ഭട്ട് എന്ന സത്യസന്ധനായ ഓഫീസറുടെ അവസ്ഥയെപ്പറ്റി എഴുതാനോ പറയാനോ തയ്യാറാവുന്നില്ല.

തന്റെ ഫേസ് ബുക്ക് ട്വിറ്റര്‍ അക്കൌണ്ടുകളില്‍ മുന കൂര്‍ത്ത പരിഹാസം കൊണ്ടാണ് മോദിയുടെ പ്രവ‍ൃത്തികളെ സഞ്ജയ് വിമര്‍ശിച്ചുകൊണ്ടിരുന്നത്. അവ ഇന്നു നിശബ്ദമാണ്. വാക്കുകളുടെ വാ മൂടിക്കെട്ടി എഴുത്തുകാരനെ ഇരുട്ടുമുറിയിലടച്ചിട്ട ഭരണകൂട ഭീകരതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം അവര്‍ ഹിമക്കരടികളുടെ ഉറങ്ങുകയും മുതലകളുടെ വാ പിളര്‍ത്തി പല്ലെണ്ണുകയും ചെയ്ത അവതാരപുരുഷനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (13 minutes ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (20 minutes ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (25 minutes ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (35 minutes ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (46 minutes ago)

രാഹുലിനോട് ചിരിച്ചാൽ അവൾ പോക്ക് കേസെന്ന്; സഖാത്തി പാർട്ടിയെ നാറ്റിച്ചു, ശീലവതി ചമഞ്ഞ P.P ദിവ്യയെ തേച്ചൊട്ടിച്ച് അഞ്ജുപാർവ്വതി പ്രബീഷ്  (48 minutes ago)

ദിവ്യക്ക് മറുപടിയുമായി സീമാ ജി നായർ  (50 minutes ago)

പിറ്റ്ബുൾ നായ; ഉടമ അറസ്റ്റിൽ  (57 minutes ago)

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ  (1 hour ago)

നവംബർ 28 മുതൽ ഉന്നത സുരക്ഷാ യോഗം  (1 hour ago)

Rahul-Mamkootathil പോസ്റ്റിന് താഴെ തെറിവിളി  (1 hour ago)

വാസുവിനെ കോടതി വളപ്പിൽ വളഞ്ഞിട്ടടിച്ചു...! പത്മകുമാറിന്റെ തല വെട്ടിയോ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി..!  (1 hour ago)

Rahul-Mamkootathil. രാഹുലിന്റെ പോസ്റ്റ്..  (1 hour ago)

കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല; വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

രാഹുലിന്റെ കാര്യം ചോദിക്കണ്ട പൊട്ടിത്തെറിച്ച് ഷാഫി...! പത്മകുമാറിന്റെ തല വെട്ടിയോ മറു ചോദ്യം,കലിയിളകി ഷാഫി  (3 hours ago)

Malayali Vartha Recommends