Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബലാകോട്ട് തീവ്രവാദ ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാം

26 FEBRUARY 2019 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പാകിസ്ഥാന്റെ ഖൈബര്‍ പക്ത് ങ്കവാ പ്രവിശ്യയില്‍ കുന്‍ഹാര്‍ നദിക്കരയിലെ കൊടുംകാട്ടിന് നടുവിലാണ് ഇന്ത്യന്‍ വ്യോമസേന ഇന്ന് തകര്‍ത്ത ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്ര വാദ പരിശീലന ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഇതേ ക്യാമ്പ് ഹിസ്ബുള്‍ മുഹമ്മദ് സംഘടനയും ഉപയോഗിച്ച് കാണാറുണ്ടെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത് .

പുല്‍വാമ ആക്രമണത്തിന് ശേഷം നൂറു കണക്കിന് വരുന്ന തീവ്രവാദികളെയും അവരുടെ പരിശീലകരെയും പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്നും ബലാകോട്ട മലമുകളിലുള്ള പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള ഈ ക്യാമ്പിലേക്ക് മാറ്റിയിരുന്നു . ഇന്ന് അതിരാവിലെ ഇന്ത്യന്‍ സേനയുടെ വ്യോമാക്രമണത്തിന് അത് ഏറെ സൗകര്യ പ്രദമാവുകയും ചെയ്തു. 350 ഓളം തീവ്ര വാദികളെ ഒന്നിച്ചു തകര്‍ത്തു കളയുവാന്‍ അത് അവസരം ഒരുക്കി .

ഫെബ്രുവരി 14-ലെ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത , പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ ഏറ്റവും വലിയ ഭീകരവാദ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇന്ത്യ ആക്രമണം നടത്തുമ്പോള്‍ ഏതാണ്ട് 325 തീവ്രവാദികളും 25മുതല്‍ 27- വരെ പരിശീലകരും ഉണ്ടായിരുന്നതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി .

പ്രസ്തുത ക്യാമ്പില്‍ ഉള്ളവരെല്ലാം ഉറക്കമായിരുന്നുവെന്നും പാക്കിസ്ഥാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ ആവും ഉണ്ടാവുക എന്ന പ്രതീക്ഷയില്‍ ആയിരുന്നുവെന്നുമാണ് അറിയുന്നത് . നിയന്ത്രണ രേഖ കടന്ന് ഒരു ആക്രമണം പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നേ ഉണ്ടായിരുന്നില്ല .

പശ്ചിമ , മധ്യ വ്യോമ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ ഒരേ സമയം പറന്നുയര്‍ന്നപ്പോള്‍ ഇവയെല്ലാം എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് പാക് പ്രതിരോധ കേന്ദ്രങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി . ഈ സംഘത്തില്‍ നിന്നും ഒരു കൂട്ടം വിമാനങ്ങള്‍ മാറി പറന്നാണ് ബലാക്കോട്ട എത്തി, പ്രത്യാക്രമണത്തിന് യാതൊരു മുന്നൊരുക്കവും നടത്താതെ കിടന്നുറങ്ങുകയായിരുന്ന തീവ്രവാദികള്‍ക്ക് മേലെ ബോംബ് വര്‍ഷിച്ചത് .

ജെയ്‌ഷെ മുഹമ്മദിനും മറ്റു തീവ്ര വാദ സംഘടനകള്‍ക്കും താമസിയ്ക്കുവാനും പരിശീലിയ്ക്കുവാനും സൗകര്യമൊരുക്കുന്ന ബലാക്കോട്ടു ക്യാമ്പില്‍ 500 മുതല്‍ 700 വരെ പേരെ പാര്‍പ്പിയ്ക്കുവാനും അവരുടെ കുശിനിക്കാര്‍, അലക്കുകാര്‍ എന്നിവരെ കൂടി ഉള്‍ക്കൊള്ളിയ്ക്കുവാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .ക്യാമ്പിനുള്ളില്‍ ഒരു നീന്തല്‍ കുളവും സജ്ജമാക്കിയിട്ടുണ്ട് .കുന്‍്ഹാര്‍ നദിക്കരയിലുള്ള ഈ ക്യാമ്പില്‍ തീവ്രവാദികള്‍ക്ക് ജല വിതാനത്തിന് അടിയിലൂടെ തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാം എന്നുള്ളതിനുള്ള പരിശീലനവും നല്‍കിയിരുന്നതായാണ് കരുതുന്നത് .

ബലാകോട്ട് പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പില്‍ വച്ചാണ്, പാക്കിസ്ഥാന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ 'യുദ്ധ സമാന സാഹചര്യം ' ഒരുക്കി നല്‍കി തീവ്ര വാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത് . ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ തന്റെ അണികളെ പ്രചോദിപ്പിയ്ക്കാനായി പ്രത്യേക സന്ദേശങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നത് ബ്‌ളാക്കോട്ടു ക്യാമ്പില്‍ എത്തിയാണ് .

നിയന്ത്രണ രേഖയില്‍ നിന്നും ഏതാണ്ട് 80 കിലോമീറ്റര്‍ ദൂരത്തിലുള്ള ബ്‌ളാക്കോട്ടു പട്ടണം അബാട്ടാബാദിനും സമീപമാണ് .അബാട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ക്വാഇദ നേതാവ് ബിന്‍ ലാദനെ പിടികൂടാനായി അമേരിക്കന്‍ സൈന്യം പാകിസ്ഥാനില്‍ അതിക്രമിച്ചു കയറിയത് പാക്കിസ്ഥാന്‍ സൈന്യത്തിന് നേരിയ സൂചന പോലും കൊടുക്കാതെ ആയിരുന്നു . ജെയ്‌ഷെ മൊഹമ്മദിന്റെ കൈയ്യില്‍ എത്തുന്നതിനു മുന്‍പ് ഈ കേന്ദ്രം ഹിസ്ബുള്‍ മുജാഹിദീന്റെ കൈവശം ആയിരുന്നു .

വിവിധ തരത്തിലുള്ള ആയുധ പരിശീലനം, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതില്‍ പരിശീലനം , കര മാര്‍ഗമുള്ള ആക്രമണത്തിന്് നീക്കങ്ങള്‍ നടത്തുന്നതെങ്ങിനെ , സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം നടത്തുന്ന വിധം, ഐ ഇ ഡി- കള്‍ നിര്‍മ്മിയ്ക്കുകയും സ്ഥാപിയ്ക്കുകയും ചെയ്യേണ്ട വിധം , ചാവേറാക്രമണം ,ചാവേറാക്രമണത്തിനു വാഹനം സംഘടിപ്പിയ്ക്കുന്നത് , വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ടാല്‍ നിലനില്‍പ്പിനു ആവശ്യമായി ചെയ്യേണ്ടവ, അതീവ മാനസിക സമ്മര്‍ദമുള്ള സാഹചര്യങ്ങളിലെ അതിജീവനം എന്നിവയിലെല്ലാം ഇവിടെ പരിശീലനം നല്കപ്പെടുന്നുണ്ടെന്ന് അവരോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് കൂടാതെ മത പരമായ കാര്യങ്ങളെ കുറിച്ചും അവര്‍ക്കു പ്രഭാഷണങ്ങള്‍ നല്‍കാറുണ്ടത്രെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends