Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഒരിക്കല്‍കൂടി 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരം ; വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട് ; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

06 APRIL 2019 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപത്തായി ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

മോദിക്ക് അധികാരവും മമതയ്ക്ക് പ്രധാനമന്ത്രി മോഹവും നിലനിര്‍ത്താന്‍ ബംഗാള്‍ പിടിക്കണം. തൃണമൂലിന്റെ സര്‍വാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുംവിധം ബിജെപി കരുത്താര്‍ജിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പോരാട്ടം തീപാറും.കേരളത്തിലേക്കാള്‍ ആവേശത്തിലാണ് ബിജെപി ബംഗാളില്‍. സിപിഎമ്മിനെ ശിക്ഷിക്കാന്‍ മമതയെ പിന്തുണച്ച പലരും ഇപ്പോള്‍ മമതയെ ശിക്ഷിക്കാന്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കാഴ്ചയാണ് ഇവിടെ.

ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയെ നയിച്ച രാഹുല്‍ സിന്‍ഹയാണ് വടക്കന്‍ കൊല്‍ക്കത്തയില്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുതേടുന്നത്. എതിരാളി തൃണമൂല്‍ കോണ്‍ഗ്രസിലെ അതികായന്‍ സുദീപ് ബന്ദോപാധ്യായ. മല്‍സരിച്ച ഒരു തിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ലെങ്കിലും ബംഗാളില്‍ വീശുന്ന ബിജെപി കാറ്റില്‍ സിന്‍ഹയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല വിശ്വാസം.

ഇപ്പോള്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി ലക്ഷ്യമിടുന്നത്പന്ത്രണ്ട് സീറ്റാണ്. അതില്‍ ഏഴെണ്ണമെങ്കിലും ഉറപ്പിക്കാമെന്ന് നേതാക്കള്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്ന് പലായനംചെയ്തു ഹിന്ദുക്കളാണ് പ്രധാനവോട്ടുബാങ്ക്. അപകടം മമത തിരിച്ചറിഞ്ഞുകഴിഞ്ഞു.

കഴിഞ്ഞതവണ നേടിയ 34 സീറ്റില്‍ ചിലതെങ്കിലും നഷ്ടപ്പെടും. അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും സിറ്റിങ് സീറ്റുകളാണ് മമതയുടെ ഉന്നം. നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി അപകടത്തിലാകും.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തില്‍ മമത ബാനാര്‍ജി സ്പീഡ് ബ്രേക്കറാണെന്ന് മോദി പറഞിരുന്നു.പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മമത ബാനര്‍ജിയ്‌ക്കെതിരെ മോദി പരാമര്‍ശം നടത്തിയത് .

ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടന പൂര്‍ണമായും മാറ്റിയേക്കുമെന്ന് അവര്‍ പറഞ്ഞു. 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരമാണ്. വാസ്തവത്തില്‍, അദ്ദേഹം വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട്. ഇതിനകംതന്നെ അവര്‍ ഒരുപാട് മാറ്റിയിട്ടുണ്ട്' മമത പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മോദിയെ ഭയമാണെന്നും മമത ആരോപിച്ചു.

മോദി തുടര്‍ച്ചയായി 'സ്വത്വം' മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മമത പറഞ്ഞു. 'മോദിബാബുവിന് ഇനി ചായയോ കെറ്റിലോ ഉണ്ടാവില്ല. പഞ്ചസാരയോ കരിപ്പെട്ടിയോ പോലുമുണ്ടാവില്ല. 'കാവല്‍ക്കാരന്‍' എന്നാണ് ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത്. മോദി എന്തുകൊണ്ട്, എങ്ങനെ പ്രധാനമന്ത്രിയായെന്ന് ദൈവത്തിനറിയാം. പണമാണോ അതിനുത്തരം ഈ സ്വയംപ്രഖ്യാപിത കാവല്‍ക്കാരന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു' മമത പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (7 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (8 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (8 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (8 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (8 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (8 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (8 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (9 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (9 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (9 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (10 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (10 hours ago)

Malayali Vartha Recommends