Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഇന്ത്യക്കെതിരെയുള്ള പുതിയ പദ്ധതി ... ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രീനഗര്‍ ലക്ഷ്യം വച്ച് ഖുറേഷി... അതിനിര്‍ണായകമായ രണ്ടാഴ്ചകള്‍

01 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ വെടിപൊട്ടിക്കാനിരിക്കുകയാണ് .അതിര്‍ത്തിയില്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് പുതിയ നീക്കങ്ങള്‍ നടത്തി വരുന്നത് .നിലവില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയണമെന്നാണ് .വന്‍ ശക്തിയായ ചൈനയെ കൂടി ഈ അവിശുദ്ധകൂട്ടുകെട്ടില്‍ അവര്‍ ഉപയോഗിക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാര്‍
ദ്രുതഗതിയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നടപടി നടത്തുമ്പോള്‍ മുട്ടിടിക്കുന്നതു ചൈനയ്ക്കും പാകിസ്താനും തന്നെയാണ് .പാക് അധീന കാശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറക്കി ലഡാക്കിലേക്ക് എളുപ്പം യുദ്ധത്തിനായി എത്തിക്കാന്‍ ഇമ്രാനും ജിങ്പിങ്ങും നേരെത്തെ തന്നെ വന്‍ പദ്ധിതി ഇട്ടിരുന്നു .

അത് പക്ഷെ വന്‍ തോതില്‍ പരാജയപ്പെടുകയും ചെയ്തു.ഇമ്രാനും ജിങ്പിങ്ങും നടത്തുന്ന ഏറ്റവും പുതിയ
പദ്ധതി ഇന്ത്യയ്ക്ക് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ് .കാശ്മീര്‍ ആണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും പാക് അധിനിവേശം മുസാഫറാബാദ് വരെ മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളു എന്നത് ഇമ്രാന്റെ പിടിപ്പുകേടാണെന്നും നേരത്തെ ബിലാവല്‍ ഭൂട്ടോ എന്ന പി പി പി നേതാവ് പാകിസ്ഥാനില്‍ കൊലവിളി നടത്തിയിരുന്നു .അതിനാല്‍ തന്നെ ശ്രീനഗര്‍ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് യഥാര്‍ത്ഥ വസ്തുത .
ജമ്മു കശ്മീരില്‍ നോട്ടമിട്ടെങ്കിലും പരാജയപ്പെട്ടതിനു പിന്നാലെ പുതിയ അടവുമായി തന്നെയാണ് പാകിസ്താന്‍ എത്തുന്നത് . പാകിസ്താനിലെ കശ്മീര്‍ ഹൈവെയുടെ പേര് മാറ്റുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ് . ശ്രീനഗര്‍ ഹൈവെ എന്ന് പുനര്‍നാമകരണം ചെയ്യുക വഴി വീണ്ടും കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം .ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അതേ ദിവസം തന്നെ ഹൈവെയുടെ പേര് മാറ്റുമെന്നാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്-കശ്മീര്‍ ഹൈവെയാണ് ശ്രീനഗര്‍ ഹൈവെയാക്കി മാറ്റുന്നത്. ഇനി മുതല്‍ ശ്രീനഗറിലായിരിക്കും ശ്രദ്ധയെന്നും ഷാ മെഹമൂദ് ഖുറേഷി പറയുകയുണ്ടായി .
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളെയും നിയന്ത്രണ രേഖയിലെത്തിച്ചും ഇന്ത്യയുടെ 'ക്രൂരത'യെ കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയോടൊപ്പം പാകിസ്താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പാക് പ്രധിനിധി മലീഹ ലോധിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം
ഉന്നയിച്ചിട്ടും അത് പരാജയപ്പെടുകയാണ് ചെയ്തത് .കാശ്മീര്‍ പിടിച്ചെടുക്കാനായുള്ള ഗൂഢതന്ത്രം അവസാനിപ്പിക്കാതെ പുതിയ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഷാ മെഹമൂദ് ഖുറേഷി .കാശ്മീരില്‍ ഭീകരവാദം വര്‍ധിപ്പിക്കാനും മസൂദ് അസറിനെപ്പോലുള്ള ഭീകരര്‍ക്ക് ഒളിത്താവളം
ഒരുക്കാനും ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ എഫ് എ ടി എഫ് മാനദണ്ഡങ്ങള്‍ക്ക് പുല്ലു വില കല്പിച്ചിരിക്കുകയാണ് .ചൈനയുടെ ഉറച്ച പിന്തുണ ഇന്ത്യയെ ആക്രമിക്കുന്ന സാഹര്യങ്ങളില്‍ ഇപ്പോഴും ഉണ്ട് എന്നതാണ് അവര്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രയോജനം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends