Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ഇന്ത്യക്കെതിരെയുള്ള പുതിയ പദ്ധതി ... ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രീനഗര്‍ ലക്ഷ്യം വച്ച് ഖുറേഷി... അതിനിര്‍ണായകമായ രണ്ടാഴ്ചകള്‍

01 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

മു​ൻ നി​യ​മ​സ​ഭാം​ഗത്തിന്റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ...

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ വെടിപൊട്ടിക്കാനിരിക്കുകയാണ് .അതിര്‍ത്തിയില്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് പുതിയ നീക്കങ്ങള്‍ നടത്തി വരുന്നത് .നിലവില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയണമെന്നാണ് .വന്‍ ശക്തിയായ ചൈനയെ കൂടി ഈ അവിശുദ്ധകൂട്ടുകെട്ടില്‍ അവര്‍ ഉപയോഗിക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാര്‍
ദ്രുതഗതിയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നടപടി നടത്തുമ്പോള്‍ മുട്ടിടിക്കുന്നതു ചൈനയ്ക്കും പാകിസ്താനും തന്നെയാണ് .പാക് അധീന കാശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറക്കി ലഡാക്കിലേക്ക് എളുപ്പം യുദ്ധത്തിനായി എത്തിക്കാന്‍ ഇമ്രാനും ജിങ്പിങ്ങും നേരെത്തെ തന്നെ വന്‍ പദ്ധിതി ഇട്ടിരുന്നു .

അത് പക്ഷെ വന്‍ തോതില്‍ പരാജയപ്പെടുകയും ചെയ്തു.ഇമ്രാനും ജിങ്പിങ്ങും നടത്തുന്ന ഏറ്റവും പുതിയ
പദ്ധതി ഇന്ത്യയ്ക്ക് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ് .കാശ്മീര്‍ ആണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും പാക് അധിനിവേശം മുസാഫറാബാദ് വരെ മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളു എന്നത് ഇമ്രാന്റെ പിടിപ്പുകേടാണെന്നും നേരത്തെ ബിലാവല്‍ ഭൂട്ടോ എന്ന പി പി പി നേതാവ് പാകിസ്ഥാനില്‍ കൊലവിളി നടത്തിയിരുന്നു .അതിനാല്‍ തന്നെ ശ്രീനഗര്‍ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് യഥാര്‍ത്ഥ വസ്തുത .
ജമ്മു കശ്മീരില്‍ നോട്ടമിട്ടെങ്കിലും പരാജയപ്പെട്ടതിനു പിന്നാലെ പുതിയ അടവുമായി തന്നെയാണ് പാകിസ്താന്‍ എത്തുന്നത് . പാകിസ്താനിലെ കശ്മീര്‍ ഹൈവെയുടെ പേര് മാറ്റുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ് . ശ്രീനഗര്‍ ഹൈവെ എന്ന് പുനര്‍നാമകരണം ചെയ്യുക വഴി വീണ്ടും കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം .ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അതേ ദിവസം തന്നെ ഹൈവെയുടെ പേര് മാറ്റുമെന്നാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്-കശ്മീര്‍ ഹൈവെയാണ് ശ്രീനഗര്‍ ഹൈവെയാക്കി മാറ്റുന്നത്. ഇനി മുതല്‍ ശ്രീനഗറിലായിരിക്കും ശ്രദ്ധയെന്നും ഷാ മെഹമൂദ് ഖുറേഷി പറയുകയുണ്ടായി .
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളെയും നിയന്ത്രണ രേഖയിലെത്തിച്ചും ഇന്ത്യയുടെ 'ക്രൂരത'യെ കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയോടൊപ്പം പാകിസ്താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പാക് പ്രധിനിധി മലീഹ ലോധിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം
ഉന്നയിച്ചിട്ടും അത് പരാജയപ്പെടുകയാണ് ചെയ്തത് .കാശ്മീര്‍ പിടിച്ചെടുക്കാനായുള്ള ഗൂഢതന്ത്രം അവസാനിപ്പിക്കാതെ പുതിയ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഷാ മെഹമൂദ് ഖുറേഷി .കാശ്മീരില്‍ ഭീകരവാദം വര്‍ധിപ്പിക്കാനും മസൂദ് അസറിനെപ്പോലുള്ള ഭീകരര്‍ക്ക് ഒളിത്താവളം
ഒരുക്കാനും ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ എഫ് എ ടി എഫ് മാനദണ്ഡങ്ങള്‍ക്ക് പുല്ലു വില കല്പിച്ചിരിക്കുകയാണ് .ചൈനയുടെ ഉറച്ച പിന്തുണ ഇന്ത്യയെ ആക്രമിക്കുന്ന സാഹര്യങ്ങളില്‍ ഇപ്പോഴും ഉണ്ട് എന്നതാണ് അവര്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രയോജനം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (7 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (7 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (8 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (8 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (8 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (8 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (10 hours ago)

ഇന്നത്തെ നിരക്ക്  (10 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (10 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (10 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (10 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (11 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (12 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (12 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (12 hours ago)

Malayali Vartha Recommends