Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഇന്ത്യക്കെതിരെയുള്ള പുതിയ പദ്ധതി ... ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രീനഗര്‍ ലക്ഷ്യം വച്ച് ഖുറേഷി... അതിനിര്‍ണായകമായ രണ്ടാഴ്ചകള്‍

01 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ഉമർ-ഉൻ-നബി ഒരാഴ്ച മുമ്പ് വീട്ടിലെത്തി ഫോൺ സഹോദരന് നൽകി ; ഉദ്യോഗസ്ഥർ കണ്ടെടുത്തത് കുളത്തിൽ നിന്ന്; ഡോ. ഷഹീനും മുസമ്മിലും ബ്രെസ്സ വാങ്ങുന്ന ഫോട്ടോ പുറത്ത്

നാളെ സത്യപ്രതിജ്ഞാചടങ്ങ് നടക്കാനിരിക്കെ, ബിഹാർ മന്ത്രിസഭയിലേക്കും നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കും സമവായമുണ്ടാക്കാൻ ശ്രമം... ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു

ഹമാസ് ശൈലിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദികൾ ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും ഉള്ള ആയുധശേഖരം വിരൽ ചൂണ്ടുന്നത് പാൻ-ഇന്ത്യൻ ടീമിലേക്ക്

അല്‍ ഫലാഹ് സര്‍വകലാശാല സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയും 25 വർഷമായി ഒളിവിൽ കഴിയുന്ന സഹോദരൻ ഹമുദ് അഹമ്മദ് സിദ്ദിഖിയും അറസ്റ്റില്‍

തീവ്രവാദി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് സബർമതി ജയിലിനുള്ളിൽ സഹതടവുകാർ ക്രൂരമായി മർദ്ദിച്ചു; കണ്ണിനും മുഖത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്ക് ; അന്വേഷണം ആരംഭിച്ചു

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ വെടിപൊട്ടിക്കാനിരിക്കുകയാണ് .അതിര്‍ത്തിയില്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് പുതിയ നീക്കങ്ങള്‍ നടത്തി വരുന്നത് .നിലവില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയണമെന്നാണ് .വന്‍ ശക്തിയായ ചൈനയെ കൂടി ഈ അവിശുദ്ധകൂട്ടുകെട്ടില്‍ അവര്‍ ഉപയോഗിക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാര്‍
ദ്രുതഗതിയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നടപടി നടത്തുമ്പോള്‍ മുട്ടിടിക്കുന്നതു ചൈനയ്ക്കും പാകിസ്താനും തന്നെയാണ് .പാക് അധീന കാശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറക്കി ലഡാക്കിലേക്ക് എളുപ്പം യുദ്ധത്തിനായി എത്തിക്കാന്‍ ഇമ്രാനും ജിങ്പിങ്ങും നേരെത്തെ തന്നെ വന്‍ പദ്ധിതി ഇട്ടിരുന്നു .

അത് പക്ഷെ വന്‍ തോതില്‍ പരാജയപ്പെടുകയും ചെയ്തു.ഇമ്രാനും ജിങ്പിങ്ങും നടത്തുന്ന ഏറ്റവും പുതിയ
പദ്ധതി ഇന്ത്യയ്ക്ക് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ് .കാശ്മീര്‍ ആണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും പാക് അധിനിവേശം മുസാഫറാബാദ് വരെ മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളു എന്നത് ഇമ്രാന്റെ പിടിപ്പുകേടാണെന്നും നേരത്തെ ബിലാവല്‍ ഭൂട്ടോ എന്ന പി പി പി നേതാവ് പാകിസ്ഥാനില്‍ കൊലവിളി നടത്തിയിരുന്നു .അതിനാല്‍ തന്നെ ശ്രീനഗര്‍ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് യഥാര്‍ത്ഥ വസ്തുത .
ജമ്മു കശ്മീരില്‍ നോട്ടമിട്ടെങ്കിലും പരാജയപ്പെട്ടതിനു പിന്നാലെ പുതിയ അടവുമായി തന്നെയാണ് പാകിസ്താന്‍ എത്തുന്നത് . പാകിസ്താനിലെ കശ്മീര്‍ ഹൈവെയുടെ പേര് മാറ്റുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ് . ശ്രീനഗര്‍ ഹൈവെ എന്ന് പുനര്‍നാമകരണം ചെയ്യുക വഴി വീണ്ടും കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം .ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അതേ ദിവസം തന്നെ ഹൈവെയുടെ പേര് മാറ്റുമെന്നാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്-കശ്മീര്‍ ഹൈവെയാണ് ശ്രീനഗര്‍ ഹൈവെയാക്കി മാറ്റുന്നത്. ഇനി മുതല്‍ ശ്രീനഗറിലായിരിക്കും ശ്രദ്ധയെന്നും ഷാ മെഹമൂദ് ഖുറേഷി പറയുകയുണ്ടായി .
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളെയും നിയന്ത്രണ രേഖയിലെത്തിച്ചും ഇന്ത്യയുടെ 'ക്രൂരത'യെ കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയോടൊപ്പം പാകിസ്താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പാക് പ്രധിനിധി മലീഹ ലോധിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം
ഉന്നയിച്ചിട്ടും അത് പരാജയപ്പെടുകയാണ് ചെയ്തത് .കാശ്മീര്‍ പിടിച്ചെടുക്കാനായുള്ള ഗൂഢതന്ത്രം അവസാനിപ്പിക്കാതെ പുതിയ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഷാ മെഹമൂദ് ഖുറേഷി .കാശ്മീരില്‍ ഭീകരവാദം വര്‍ധിപ്പിക്കാനും മസൂദ് അസറിനെപ്പോലുള്ള ഭീകരര്‍ക്ക് ഒളിത്താവളം
ഒരുക്കാനും ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ എഫ് എ ടി എഫ് മാനദണ്ഡങ്ങള്‍ക്ക് പുല്ലു വില കല്പിച്ചിരിക്കുകയാണ് .ചൈനയുടെ ഉറച്ച പിന്തുണ ഇന്ത്യയെ ആക്രമിക്കുന്ന സാഹര്യങ്ങളില്‍ ഇപ്പോഴും ഉണ്ട് എന്നതാണ് അവര്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രയോജനം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (3 minutes ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (13 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (54 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (56 minutes ago)

ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിതീഷ് കുമാർ രാജി സമർപ്പിക്കും...  (1 hour ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (2 hours ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (3 hours ago)

Malayali Vartha Recommends