Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യക്കെതിരെയുള്ള പുതിയ പദ്ധതി ... ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രീനഗര്‍ ലക്ഷ്യം വച്ച് ഖുറേഷി... അതിനിര്‍ണായകമായ രണ്ടാഴ്ചകള്‍

01 AUGUST 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ വെടിപൊട്ടിക്കാനിരിക്കുകയാണ് .അതിര്‍ത്തിയില്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് പുതിയ നീക്കങ്ങള്‍ നടത്തി വരുന്നത് .നിലവില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയണമെന്നാണ് .വന്‍ ശക്തിയായ ചൈനയെ കൂടി ഈ അവിശുദ്ധകൂട്ടുകെട്ടില്‍ അവര്‍ ഉപയോഗിക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാര്‍
ദ്രുതഗതിയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നടപടി നടത്തുമ്പോള്‍ മുട്ടിടിക്കുന്നതു ചൈനയ്ക്കും പാകിസ്താനും തന്നെയാണ് .പാക് അധീന കാശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറക്കി ലഡാക്കിലേക്ക് എളുപ്പം യുദ്ധത്തിനായി എത്തിക്കാന്‍ ഇമ്രാനും ജിങ്പിങ്ങും നേരെത്തെ തന്നെ വന്‍ പദ്ധിതി ഇട്ടിരുന്നു .

അത് പക്ഷെ വന്‍ തോതില്‍ പരാജയപ്പെടുകയും ചെയ്തു.ഇമ്രാനും ജിങ്പിങ്ങും നടത്തുന്ന ഏറ്റവും പുതിയ
പദ്ധതി ഇന്ത്യയ്ക്ക് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ് .കാശ്മീര്‍ ആണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും പാക് അധിനിവേശം മുസാഫറാബാദ് വരെ മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളു എന്നത് ഇമ്രാന്റെ പിടിപ്പുകേടാണെന്നും നേരത്തെ ബിലാവല്‍ ഭൂട്ടോ എന്ന പി പി പി നേതാവ് പാകിസ്ഥാനില്‍ കൊലവിളി നടത്തിയിരുന്നു .അതിനാല്‍ തന്നെ ശ്രീനഗര്‍ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് യഥാര്‍ത്ഥ വസ്തുത .
ജമ്മു കശ്മീരില്‍ നോട്ടമിട്ടെങ്കിലും പരാജയപ്പെട്ടതിനു പിന്നാലെ പുതിയ അടവുമായി തന്നെയാണ് പാകിസ്താന്‍ എത്തുന്നത് . പാകിസ്താനിലെ കശ്മീര്‍ ഹൈവെയുടെ പേര് മാറ്റുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ് . ശ്രീനഗര്‍ ഹൈവെ എന്ന് പുനര്‍നാമകരണം ചെയ്യുക വഴി വീണ്ടും കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം .ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അതേ ദിവസം തന്നെ ഹൈവെയുടെ പേര് മാറ്റുമെന്നാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്-കശ്മീര്‍ ഹൈവെയാണ് ശ്രീനഗര്‍ ഹൈവെയാക്കി മാറ്റുന്നത്. ഇനി മുതല്‍ ശ്രീനഗറിലായിരിക്കും ശ്രദ്ധയെന്നും ഷാ മെഹമൂദ് ഖുറേഷി പറയുകയുണ്ടായി .
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളെയും നിയന്ത്രണ രേഖയിലെത്തിച്ചും ഇന്ത്യയുടെ 'ക്രൂരത'യെ കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയോടൊപ്പം പാകിസ്താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പാക് പ്രധിനിധി മലീഹ ലോധിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം
ഉന്നയിച്ചിട്ടും അത് പരാജയപ്പെടുകയാണ് ചെയ്തത് .കാശ്മീര്‍ പിടിച്ചെടുക്കാനായുള്ള ഗൂഢതന്ത്രം അവസാനിപ്പിക്കാതെ പുതിയ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഷാ മെഹമൂദ് ഖുറേഷി .കാശ്മീരില്‍ ഭീകരവാദം വര്‍ധിപ്പിക്കാനും മസൂദ് അസറിനെപ്പോലുള്ള ഭീകരര്‍ക്ക് ഒളിത്താവളം
ഒരുക്കാനും ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ എഫ് എ ടി എഫ് മാനദണ്ഡങ്ങള്‍ക്ക് പുല്ലു വില കല്പിച്ചിരിക്കുകയാണ് .ചൈനയുടെ ഉറച്ച പിന്തുണ ഇന്ത്യയെ ആക്രമിക്കുന്ന സാഹര്യങ്ങളില്‍ ഇപ്പോഴും ഉണ്ട് എന്നതാണ് അവര്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രയോജനം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (22 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (26 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends