Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ പിന്നിലേക്ക്; ഇന്ത്യക്കാള്‍ മുന്നില്‍ പാകിസ്ഥാനും ബംഗ്ലാദേശും; ഇന്ത്യയുടെ റാങ്ക് 94; പക്ഷേ റാങ്കില്‍ നില മെച്ചപ്പെടുത്തി; ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നു

17 OCTOBER 2020 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ലോക വിശപ്പ് സൂചികയിലെ ഇന്ത്യ ദയനീയ അവസ്ഥ തുടരുന്നു. ഇത്തവണ ഇന്ത്യ പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും പിന്നിലാണ്. ലോകരാജ്യങ്ങളുടെ പട്ടികയില്‍ എട്ടു റാങ്കോളം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ 'ഗുരുതരമായ' പട്ടിണിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

117 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 102 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 94-ാം റാങ്കിലേയ്ക്ക് കയറി സ്ഥിതി മെച്ചപ്പെടുത്തി. 27.2 പോയിന്റാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും യുദ്ധക്കെടുതിയിലായ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും പോഷകാഹാര ലഭ്യതയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നേപ്പാളിന് പട്ടികയില്‍ 73-ാം റാങ്കും പാകിസ്ഥാന് 88-ാം റാങ്കുമാണുള്ളത്. ബംഗ്ലാദേശിന് വിശപ്പ് സൂചികയില്‍ 75-ാം റാങ്കുണ്ട്. ഇന്തോനേഷ്യയും 70ാം റാങ്കുമായി സൂചികയില്‍ വളരെ മുന്നിലാണ്. 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. റുവാണ്ട (97), നൈജീരിയ (98), ലൈബീരിയ (102), മൊസാംബിക് (103), ചാഡ് (107) തുടങ്ങിയവയാണ് ഇന്ത്യയെക്കാള്‍ ഗുരുതരമായ പട്ടിണിയുള്ള രാജ്യങ്ങള്‍. പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുട എണ്ണത്തിലും ഇന്ത്യ മുന്നിലാണെന്നാണ് കണക്കുകള്‍. രാജ്യത്ത് വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുടെ നിരക്ക് 37.4 ശതമാനമാണെന്നും സൂചികയില്‍ വ്യക്തമാക്കുന്നു. പ്രായത്തിനനുസരിച്ച് ഉയരമില്ലാത്തതും ഗുരുതരമായ പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളുടെ നിരക്കാണിത്.

ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സന്നദ്ധസംഘടനയായ വെല്‍റ്റ്ഹുങ്കര്‍ഹല്‍ഫയും ചേര്‍ന്ന് പ്രതിവര്‍ഷം പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ് ലോക വിശപ്പ് സൂചിക. രാജ്യാന്തര തലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണി വിലയിരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.'ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങിലെ പോഷകാഹാര ലഭ്യതക്കുറവ്, അമ്മമാരുടെ വിദ്യാഭ്യാസമില്ലായ്മ, വീടുകളിലെ ദാരിദ്ര്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് രൂക്ഷമാണെന്ന് 1991 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മോശം സാഹചര്യമുള്ള 46 രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 14 ഇടത്ത് സ്ഥിതി വീണ്ടും മോശമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (21 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (26 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (32 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (39 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (53 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (2 hours ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (3 hours ago)

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (6 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (6 hours ago)

Malayali Vartha Recommends