Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..


ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ പിന്നിലേക്ക്; ഇന്ത്യക്കാള്‍ മുന്നില്‍ പാകിസ്ഥാനും ബംഗ്ലാദേശും; ഇന്ത്യയുടെ റാങ്ക് 94; പക്ഷേ റാങ്കില്‍ നില മെച്ചപ്പെടുത്തി; ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നു

17 OCTOBER 2020 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു...

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍...ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ റിപ്പോർട്ടുകൾ.. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മോഡൽ ഇന്ത്യയിലും..

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...

ലോക വിശപ്പ് സൂചികയിലെ ഇന്ത്യ ദയനീയ അവസ്ഥ തുടരുന്നു. ഇത്തവണ ഇന്ത്യ പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും പിന്നിലാണ്. ലോകരാജ്യങ്ങളുടെ പട്ടികയില്‍ എട്ടു റാങ്കോളം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ 'ഗുരുതരമായ' പട്ടിണിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

117 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 102 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 94-ാം റാങ്കിലേയ്ക്ക് കയറി സ്ഥിതി മെച്ചപ്പെടുത്തി. 27.2 പോയിന്റാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും യുദ്ധക്കെടുതിയിലായ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും പോഷകാഹാര ലഭ്യതയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നേപ്പാളിന് പട്ടികയില്‍ 73-ാം റാങ്കും പാകിസ്ഥാന് 88-ാം റാങ്കുമാണുള്ളത്. ബംഗ്ലാദേശിന് വിശപ്പ് സൂചികയില്‍ 75-ാം റാങ്കുണ്ട്. ഇന്തോനേഷ്യയും 70ാം റാങ്കുമായി സൂചികയില്‍ വളരെ മുന്നിലാണ്. 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. റുവാണ്ട (97), നൈജീരിയ (98), ലൈബീരിയ (102), മൊസാംബിക് (103), ചാഡ് (107) തുടങ്ങിയവയാണ് ഇന്ത്യയെക്കാള്‍ ഗുരുതരമായ പട്ടിണിയുള്ള രാജ്യങ്ങള്‍. പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുട എണ്ണത്തിലും ഇന്ത്യ മുന്നിലാണെന്നാണ് കണക്കുകള്‍. രാജ്യത്ത് വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുടെ നിരക്ക് 37.4 ശതമാനമാണെന്നും സൂചികയില്‍ വ്യക്തമാക്കുന്നു. പ്രായത്തിനനുസരിച്ച് ഉയരമില്ലാത്തതും ഗുരുതരമായ പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളുടെ നിരക്കാണിത്.

ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സന്നദ്ധസംഘടനയായ വെല്‍റ്റ്ഹുങ്കര്‍ഹല്‍ഫയും ചേര്‍ന്ന് പ്രതിവര്‍ഷം പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ് ലോക വിശപ്പ് സൂചിക. രാജ്യാന്തര തലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണി വിലയിരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.'ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങിലെ പോഷകാഹാര ലഭ്യതക്കുറവ്, അമ്മമാരുടെ വിദ്യാഭ്യാസമില്ലായ്മ, വീടുകളിലെ ദാരിദ്ര്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് രൂക്ഷമാണെന്ന് 1991 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മോശം സാഹചര്യമുള്ള 46 രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 14 ഇടത്ത് സ്ഥിതി വീണ്ടും മോശമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (36 minutes ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (1 hour ago)

SIR നിർത്തിവയ്ക്കണം  (1 hour ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (1 hour ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (1 hour ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (1 hour ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (1 hour ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (2 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (2 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (2 hours ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (2 hours ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (2 hours ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (2 hours ago)

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂ  (2 hours ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (3 hours ago)

Malayali Vartha Recommends