Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ഇനി മദ്രസകളില്‍ ഗീതയും രാമായണവും മുഴങ്ങുമോ?ചരിത്ര പള്ളി പൊളിച്ചപ്പോള്‍ നോക്കി നിന്നവര്‍ക്കും അനുകൂലിച്ച് ലേഖനം എഴുതിയവര്‍ക്കുമൊക്കെ കിട്ടേണ്ടത് കിട്ടി എന്നു കണക്ക്കൂട്ടുന്ന ക്രിസത്യന്‍ സഭകളും രാജ്യത്തെ ദേശീയതയെ ആത്മാര്‍മായി സ്‌നേഹിക്കുന്ന മുസ്ലിങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം സമ്മതമാണോ?

04 MARCH 2021 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ചണ്ഡീഗഡ്ഢിൽ റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് 16കാരന് ദാരുണാന്ത്യം

കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.

ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ

വലയവും രണ്ട് കൈകളിലും താമര പൂവുമായി സൂര്യദേവന്റെ അപൂർവ ശില്പം; കണ്ടെത്തിയത് കൃഷിഭൂമിയിൽ നിന്ന്

എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്‌സ്റ്റേഷൻ സ്യൂട്ട്‌കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്

 ഇനി മദ്രസകളില്‍  ഗീതയും രാമായണവും മുഴങ്ങുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ചരിത്ര പള്ളി പൊളിച്ചപ്പോള്‍ നോക്കി നിന്നവര്‍ക്കും അനുകൂലിച്ച് ലേഖനം എഴുതിയവര്‍ക്കുമൊക്കെ കിട്ടേണ്ടത് കിട്ടി എന്നു കണക്ക്കൂട്ടുന്ന ക്രിസത്യന്‍ സഭകളും രാജ്യത്തെ ദേശീയതയെ ആത്മാര്‍മായി സ്‌നേഹിക്കുന്ന മുസ്ലിങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം സമ്മതമാണോ? 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ മദ്രസകളില്‍ ഇനി ഗീതയും രാമായണവും പഠിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന മട്ടിലാണ് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയില്‍ അത് സിബിഎസ്ഇ സകൂളുകളുടെ പാഠ്യപദ്ധതിയായാല്‍ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ മുസ്ലിം മാനേജ്‌മെന്റുകള്‍ക്കും എതിര്‍പ്പിന്റെ സ്വരത്തിന് സ്‌കോപ്പുണ്ടാകില്ല.   കാരണം ദേശീയതയും മതേതരത്വവും എന്നും രാജ്യത്തിന്റെ മുഖമുദ്രയാണ്. ചരിത്ര സ്്മാരകങ്ങള്‍ തച്ചുടക്കുന്നതിനെതിരെയുള്ള ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ നിലപാട് രാജ്യം കണ്ടുകഴിഞ്ഞു.
രണ്ട് സംഭവങ്ങള്‍ പറയാം. കൊവിഡ്19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവനും അടച്ച് പൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കവേ തുര്‍ക്കിയുടെ ഒരു നടപടി യൂറോപില്‍ പ്രത്യേകിച്ച് ഗ്രീസില്‍ ഏറെ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. അതിപുരാതനമായിരുന്ന കെട്ടിടം ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കി മാറ്റിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം.   പക്ഷേ അത് ഒരു വെറും കെട്ടിടമായിരുന്നില്ല. അറിയാം ഹഗിയ സോഫിയ അഥവാ അയ സോഫിയയേ കുറിച്ച്. ചിത്രങ്ങള്‍: ഗെറ്റി. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഏറ്റവും പുരാതനമായ ഒരു കെട്ടിടമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റിനിനാണ് ഇന്ന് നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്.   തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഏറ്റവും പുരാതനമായ ഒരു കെട്ടിടമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന  ജെസ്റ്റിനിനാണ് ഇന്ന് നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്.  രണ്ട് തവണ പണിത കെട്ടിടം പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്. 360ആമാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ ദേവാലയമായാണ് നിര്‍മ്മിക്കപ്പെട്ടത്.   രണ്ട് തവണ പണിത കെട്ടിടം പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്.  360-ആമാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ ദേവാലയമായാണ് നിര്‍മ്മിക്കപ്പെട്ടത്.  ചരിത്രപരമായ കുഴമറിച്ചിലില്‍ 1453-ല്‍ തുര്‍ക്കിയില്‍ ഓട്ടൊമന്‍ ആധിപത്യം വരികയും ഈ ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു.    അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ ക്രിസ്ത്യന്‍ രൂപതകളുടെ നടപടി ചര്‍ച്ചയായതും ചേര്‍ത്തുവായിക്കാം.  


   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (27 minutes ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (45 minutes ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (1 hour ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (1 hour ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (1 hour ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (1 hour ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (1 hour ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (1 hour ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (1 hour ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (2 hours ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (2 hours ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (2 hours ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (3 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (3 hours ago)

Malayali Vartha Recommends