കരിമ്പിൻ തോട്ടത്തിൽ പതിമൂന്നുകാരിയെ കടിച്ച് കുടഞ്ഞ് കൂട്ടബലാത്സംഗം; 18-19 വയസ്സുള്ള പ്രതികളുടെ കാമഭ്രാന്തിലും പേക്കൂത്തിലും കരഞ്ഞ് നിലവിളിച്ച് പെൺക്കുട്ടി; ഒടുവിൽ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസ് പ്രതികളെ പിടിക്കൂടിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്നത്; അവിഹിതം പുറത്താകുമെന്ന് ഭയന്ന് കാമുകന്മാർക്ക് ക്വട്ടേഷൻ കൊടുത്തത് പെൺക്കുട്ടിയുടെ കുടുംബത്തിലെ ആ 'വ്യക്തി'
പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊടുംക്രൂരതയിൽ നടുങ്ങിത്തരിച്ച് കുടുംബം. പോലീസ് പ്രതികളെ പിടിക്കൂടി ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. കൊലയാളി കുടുംബത്തിൽ തന്നെയുണ്ട്. സ്വന്തം ചേച്ചിയാണ് അനിയത്തിയെ മൃഗീയമായി കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. അറസ്റ്റിലായ പ്രതികൾ 18-19 വയസുകാരാണ് .
തന്റെ അവിഹിത ബന്ധം എതിർത്തതായിരുന്നു പതിമൂന്നുകാരിയെ കാമുകന്മാരെ ഉപയോഗിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്. ക്വട്ടേഷൻ നൽകിയ യുവതിയുടെ കൺമുന്നിൽ തന്നെയാണ് പീഡനവും കൊലപാതകവും അരങ്ങേറിയത് .
യുവതിക്ക് നാല് യുവാക്കളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. പതിമൂന്നുകാരിയായ അനിയത്തി ഈ സംഭവമറിഞ്ഞു. ഇവരുടെ വഴി വിട്ട ബന്ധത്തെ പെൺകുട്ടി എതിർത്തു. വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞു. ഈ വിഷയത്തിൽ പലതവണ ഇവർക്കിടയിൽ വഴക്കുണ്ടായി.
ഇതോടെയാണ് കൊലപാതകത്തിലേക്ക് സഹോദരി തിരിഞ്ഞത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനെന്ന വ്യാജേനെ പെൺകുട്ടിയെ സഹോദരി കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെ കാത്തു നിൽക്കുകയായിരുന്നു പ്രതികൾ. അവന്മാരുടെ കയ്യിലേക്ക് പ്രതികളെ ഏൽപ്പിച്ച് കൊടുത്തു. നാലുപേരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
ശേഷം സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ഉപേക്ഷിച്ച് ഒന്നും സംഭവിക്കാത്തതു പാേലെ എല്ലാവരും സ്ഥലം വിട്ടു. അനിയത്തി സ്വന്തം കാമുകന്മാരുടെ കാമഭ്രാന്തിലും പേക്കൂത്തുകളിലും ഇരയായി അലറി കരയുമ്പോൾ കണ്ടു നിൽക്കുകയായിരുന്നു ആ സ്ത്രീ. സംഭവത്തിൽ യുവതി ഉൾപ്പടെ ഏഴുപേർ പിടിയിലായി. അറസ്റ്റിലായവരിൽ നാലുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മറ്റുള്ളവർ കാവൽ നിൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha