Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ..കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം..?

22 JUNE 2024 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം

കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്

ആരും വിശ്വസിക്കാത്ത ബിരുദമുള്ള ഡോക്ടർമാർ ; അൽ ഫലാഹ് യൂണിവേഴ്സിറ്റി നേടിയെടുത്തത് 10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം

വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ

ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ ലോകത്തിലേ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനി ഇന്ത്യാ സർക്കാർ തുറക്കാൻ പോകുമ്പോൾ ലോക സ്വർണ വിപണിയിൽ തന്നെ വൻ കോളിളക്കം ഉണ്ടാകും.കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി. 1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.ഈ ഖനിയുടെ അടിയിൽ 130 ലക്ഷം ടൺ മൺകൂനകളിൽ മാത്രം ലക്ഷം കോടിയിലധിയം രൂപയുടെ സ്വർണ്ണം ഉണ്ട്.സ്വർണവും മറ്റ് ലോഹങ്ങളുമായി കേന്ദ്ര സർക്കാർ കെ ജി എഫിൽ നിന്നും ലക്ഷ്യമിടുന്നത് 2.5 മുതൽ 3 ലക്ഷം കോടി രൂപയാണ്‌.ഇതിനു പുറമേ ഇവയിൽ 25,000 കോടിയുടെ അമൂല്യ ലോഹങ്ങളായ പല്ലേഡിയവും ടങ്‌സ്റ്റണും ഈ ഖനിയിൽ ഉണ്ട്. ടൺ കണക്കിനു സ്വർണ്ണം കെ ജി എഫ് ഖനിയിൽ ഒളിഞ്ഞ് കിടക്കുകയാണ്‌.

3 കിലോമീറ്റർ വരെ അടിത്തട്ടിൽ എത്തി ഖനം ചിലവേറിയതായതിനാലാണ്‌ 20 കൊല്ലം മുമ്പ് കെ ജി എഫിൽ ഖനനം നിർത്തിയത്. എന്നാൽ ഇന്ന് ആ പ്രതിസന്ധി മാറി. വൻ സാങ്കേതക വിദ്യകൾ വന്നു. റോബോട്ടുകളും മറ്റും മനുഷ്യ തൊഴിലാളികൾക്ക് പകരമായി എത്തി.ഒരുകാലത്ത് ഇന്ത്യയിൽ ആയിരുന്നു ലോകത്തിന്റെ 20 ശതമാനം സമ്പത്തും ഉണ്ടായിരുന്നത്. അതായത് ഭൂമിയിലേ എല്ലാ രാജ്യത്തേക്കാളും ധനിക രാജ്യമായിരുന്നു ഭാരതം. സ്വർണ്ണവും രത്നങ്ങളും, എല്ലാം ഇന്ത്യയിൽ കുമിഞ്ഞ് കൂടിയിരുന്നു. നമ്മുടെ ക്ഷേത്രങ്ങളുടെ പലതിന്റെയും പുറം പാളികൾ സ്വർണ്ണത്തിൽ പൊതിഞ്ഞതായിരുന്നു. രാജ കൊട്ടാരങ്ങളുടെ നിലവറകൾ സ്വർൺനവും രത്നവും നിറഞ്ഞിരുന്നു. താജമഹൽ മേല്ക്കുര പൊതിഞ്ഞത് സ്വർണ്ണത്തിൽ ആയിരുന്നു. ടൺ കണക്കിനു സ്വർണമായിരുന്നു താജ്മഹലിൽ നിന്ന് മാത്രം ബ്രിട്ടീഷുകാർ കടത്തിയത്. ഇന്ത്യയിൽ നിന്നും കപ്പലിൽ ആണ്‌ ബ്രിട്ടനും പോർട്ടുഗീസുകാരും രത്നങ്ങലും സ്വർണ്ണവും കടത്തിയത്.

 

ഇത്തരത്തിൽ ലോകത്തേ ഏറ്റവും സമ്പന്നമായ രാജ്യം ഇന്ത്യയേ ഇത്തരത്തിൽ പാശ്ചാത്യർ കൊയടിച്ച് ദരിദ്രമാക്കുകയായിരുന്നു.ഇന്ത്യയിലെ സ്വർഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ ലോകത്തിലേ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനി ഇന്ത്യാ സർക്കാർ തുറക്കാൻ പോകുമ്പോൾ ലോക സ്വർണ വിപണിയിൽ തന്നെ വൻ കോളിളക്കം ഉണ്ടാകും. 20 കൊല്ലം മുമ്പ് പൂട്ടിയ കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‌സ്, അഥവാ കോളാർ സ്വർണഖനി വീണ്ടും തുറക്കുന്നു. മോദി സർക്കാർ മുൻകൈ എടുത്താണ് ലോകത്തേ ഏറ്റവും വലിയ സ്വർൺന ഖനി തുറക്കുന്നത്.ഒരുകാലത്ത് ഇന്ത്യയിൽ ആയിരുന്നു ലോകത്തിന്റെ 20 ശതമാനം സമ്പത്തും ഉണ്ടായിരുന്നത്. അതായത് ഭൂമിയിലേ എല്ലാ രാജ്യത്തേക്കാളും ധനിക രാജ്യമായിരുന്നു ഭാരതം. സ്വർണ്ണവും രത്നങ്ങളും, എല്ലാം ഇന്ത്യയിൽ കുമിഞ്ഞ് കൂടിയിരുന്നു. നമ്മുടെ ക്ഷേത്രങ്ങളുടെ പലതിന്റെയും പുറം പാളികൾ സ്വർണ്ണത്തിൽ പൊതിഞ്ഞതായിരുന്നു. രാജ കൊട്ടാരങ്ങളുടെ നിലവറകൾ സ്വർൺനവും രത്നവും നിറഞ്ഞിരുന്നു.കെജി എഫിൽ 14,000 ഏക്കറാണ് ഖനനത്തിനുള്ളത്.

 

ഇതിൽ 4000 ഏക്കറിലാണ് സ്വർണ ഖനനം നടന്നിരുന്നത്.സ്വർണം വേർതിരിക്കാൻ, ചെലവു കുറഞ്ഞ, സൈനഡ് ഉപയോഗിക്കേണ്ടാത്ത പുതിയ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. സൈനൈഡ് എന്ന അതിമാരകമായ വിഷം ഇല്ലാതെ സ്വർണ്ണം ശുചീകരിക്കുന്ന ടെക്നോളജിയാണ്‌ ഇന്ത്യാ ഗവണ്മെന്റ് ഇനി നടപ്പാക്കാൻ ഒരുങ്ങുന്നത്.കെട്ടിക്കിടക്കുന്ന മൺകൂനയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ കരാറുകൾ ക്ഷണിക്കും. കെ ജി എഫ് ഖനികളിലേക്ക് ചുരുങ്ങിയത് 5000ത്തോളം പേരേ എങ്കിലും ജോലിക്കായി എടുക്കും.സ്വർണവും അപൂർവ ലോഹങ്ങളും വഴി 1,73,859 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിടണമെന്ന് തീട്ടുരം  (2 minutes ago)

ഒറ്റപ്പെട്ട് കോൺഗ്രസ്  (19 minutes ago)

ഒന്നാം സമ്മാനം 12 കോടി രൂപ...  (31 minutes ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (48 minutes ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (52 minutes ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (1 hour ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (1 hour ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (1 hour ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (2 hours ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (11 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (12 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (12 hours ago)

Malayali Vartha Recommends