ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

അതിക്രൂരമായി നടത്തിയ രണ്ടു കൊലപാതകങ്ങൾ . ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്. പ്രേംചന്ദ് പാർക്കിലാണ് സംഭവം. മുൻചുൻ കെവാട്ടാണ് 2 മാസം ഗർഭിണിയായ ഭാര്യയേയും പെൺകുട്ടികളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. 27 വയസ്സുള്ള അനിതയേയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെൺമക്കളെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിൽ അയൽവാസികളാണ് ആദ്യം കണ്ടെത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകൾ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു. അനിതയും മുൻചുൻ കെവാട്ടും ബിഹാർ സ്വദേശികളാണ്.
2 വർഷം മുൻപാണ് പ്രേംചന്ദ് പാർക്കിലേക്ക് താമസം മാറിയത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അനിതയേയും പിഞ്ചു കുഞ്ഞുങ്ങളേയും ആദ്യം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും.മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു. അനിതയും മുന്‍ചുന്‍ കെവാട്ടും ബിഹാര്‍ സ്വദേശികളാണ്. 2 വര്‍ഷം മുന്‍പാണ് പ്രേംചന്ദ് പാര്‍ക്കിലേക്ക് താമസം മാറിയത്.മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതും അതിക്രൂരം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പെണ്‍മക്കള്‍ ചേര്‍ന്ന് ഉറങ്ങിക്കിടന്ന പിതാവിനെ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച രാത്രിയാണ് കര്‍ഷകനായ 60 വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 16 ഉം 32 ഉം വയസ്സുള്ള പെണ്‍മക്കള്‍ പിടിയിലായത്.
ഇരുവരും ചേര്‍ന്ന് മുന്‍കൂട്ടി ആസുത്രണം ചെയ്തത് പ്രകാരം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കുടുംബത്തിനുള്ളില്‍ തന്നെ പെണ്‍മക്കളോട് വിവേചനം കാണിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം.ദിവസങ്ങളായി പിതാവിനെ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി അമ്മയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് ഉറക്ക ഗുളിക ചേര്‍ത്ത ഭക്ഷണം നല്‍കി മയക്കി കിടത്തി.
ശേഷം ഉറങ്ങിക്കടന്ന പിതാവിനെ ഇരുവരും ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഇളയ മകള്‍ കാലുകള്‍ മുറുകെ പിടിക്കുകയും മൂത്തയാള്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























