Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

എയർ ഇന്ത്യ പറന്നു പ്രവാസികളുമായി ..എയർ പോട്ടിലെ മൂന്നാം നമ്പർ ടെർമിനലിൽ തോരാ കണ്ണുനീരുമായി ഈ അമ്മയും മകനും...

08 MAY 2020 09:22 AM IST
മലയാളി വാര്‍ത്ത

അബൂദബി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് പ്രവാസികളുമായി എയർഇന്ത്യ വിമാനം പറന്നുയരുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളായിരുന്നു നാം ഓരോരുത്തർക്കും.എന്നാൽ അവിടെ മൂന്നാം നമ്പർ ടെർമിനലിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി കാത്തുനിൽപുണ്ടായിരുന്നു ഒരുമ്മയും മകനും . ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ പകരക്കാരായി വിമാനത്തിൽ കയറിപ്പറ്റാം എന്ന മോഹവുമായി ഒരു രാത്രിയും പകലുമാണ് ഇവർ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയത്. എല്ലാവരെയുംപോലെ പട്ടിണിയില്ലാത്ത ജീവിതം സ്വപ്നം കണ്ട് മകനെയും കൂട്ടി മൂന്നു മാസം മുമ്പ് അബൂദബിയിലെത്തിയ കോഴിക്കോട് നടക്കാവ് പണിക്കർ റോഡിൽ കടക്കാലകം പറമ്പിൽ അശ്‌റഫിെൻറ ഭാര്യ റജീനയും (44) മകൻ ഷർബാസുമാണ് (24) വിമാനത്താവളത്തിലെ കണ്ണീർകാഴ്ചയായത്. 

അയൽക്കാരിയുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് ഫെബ്രുവരി നാലിനാണ് മകനെയും കൂട്ടി റജീന ഗൾഫ് നാട്ടിലെത്തിയത്. പലഹാരമുണ്ടാക്കി വിൽപന നടത്താൻ സൗകര്യം ചെയ്തുതരാമെന്നായിരുന്നു അയൽകാരിയുടെ വാഗ്ദാനം.എന്നാൽ ഇവിടെയെത്തി വിളിച്ചപ്പോഴാകെട്ട, അവരുടെ ഫോൺ സ്വിച്ച് ഒാഫ്. ഉള്ളതെല്ലാം വിറ്റു പെറുക്കി ഗൾഫിലെത്തിയ ഉമ്മയും മകനും കിടന്നുറങ്ങാൻ മാർഗമില്ലാതെ ആദ്യ ദിവസം തന്നെ അലഞ്ഞു നടക്കേണ്ട സാഹചര്യം.. ഒടുവിൽ അബൂദബി നഗരത്തിലെത്തി 230 ദിർഹം വാടക നൽകി ഹോട്ടലിൽ മുറിയെടുത്തു. അന്നു പരിചയപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി മഅ്‌റൂഫ് എന്നയാളാണ് ഇവർക്ക് താൽകാലിക താമസ സൗകര്യം ഒരുക്കിയത്. പലഹാരം ഉണ്ടാക്കി നാട്ടിലെപ്പോലെ ഇവിടെ വിറ്റഴിക്കാം എന്നായിരുന്നു ഇവരുടെ സ്വപ്നം.

കൂനിൻമേൻ കുരുവെന്ന പോലെ നാടിനെ പിടിച്ചുലച്ച് കോവിഡും എത്തിയതോടെ ഉമ്മക്കും മകനും പ്രവാസ ജീവിതം തുടക്കത്തിൽതന്നെ കയ്പേറിയതായി. അങ്ങനെയാണ് നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ അപേക്ഷ നൽകിയത്. ആദ്യ വിമാനത്തിൽ ഏതെങ്കിലും യാത്രികർ വരാതിരുന്നാൽ കയറിപ്പറ്റാം എന്ന പ്രതീക്ഷയിലാണ് വ്യാഴാഴ്ച രാത്രിതന്നെ അബൂദബി വിമാനത്താവളത്തിലെത്തിയത്. ഇവരുടെ ദുരിത കഥ കേട്ട ഉദ്യോഗസ്ഥർ ടെർമിനൽ മൂന്നിലെ വെയിറ്റിങ് ഏരിയയിലേക്ക് പ്രവേശനം അനുവദിച്ചു. അങ്ങനെ വിമാനത്താവളത്തിലിരുന്ന് നേരം വെളുപ്പിച്ചു. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ നേരം വെളുപ്പിച്ച ഇവർ വരുന്നവരോടും പോകുന്നവരോടും നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നപേക്ഷിച്ചു. ഷർബാസും ജ്യേഷ്ഠൻ ഷനൂഫും ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഉമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ് വാപ്പ അശ്‌റഫ്. മക്കളെ രണ്ടുപേരെയും വളരെ കഷ്ടപ്പെട്ട് വീട്ടുജോലിയെടുത്താണ് ഈ 'അമ്മ വളർത്തിയത്.

നാട്ടിലുള്ള ജ്യേഷ്ഠന് വല്ലപ്പോഴുമുള്ള പ്ലബിങ് ജോലിയാണ് ഏക ആശ്രയം. വാടക വീടിനടുത്തുള്ളവരാണ് സന്ദർശക വിസയിൽ വന്നാൽ ജീവിതം രക്ഷപ്പെടുമെന്ന പ്രലോഭനം നൽകിയത്. ഇവിടെ എത്തിയശേഷം ഇവരൊന്നു വന്നുകാണാനോ സഹായം ചെയ്യാനോ ശ്രമിച്ചില്ല. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോവിഡ് കാലത്തെ ദുരിതം പറഞ്ഞ് കൈയൊഴിയുകയായിരുന്നു. മാർച്ച് 22ന് തന്നെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. ഈ സമയത്താണ് നാട്ടിൽ ലോക്ഡൗൺ ആയതും വിമാന സർവിസുകൾ നിർത്തിയതും. ഇവരുടെ കഥ കേട്ട ട്രാവൽ ഏജൻസിക്കാർ ടിക്കറ്റ് പണം മടക്കി നൽകി.
സ്‌കിൻ അലർജിയുള്ള റജീന മരുന്നില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. കണ്ണും മുഖവുമെല്ലാം തടിച്ചു വീർത്ത നിലയിലാണ്. ആശുപത്രിയിൽ പോകാൻപോലും നിവൃത്തിയില്ല. എംബസിയിലേക്ക് ഇതൊക്കെ കാണിച്ചാണ് ഒട്ടേറെ ഇ-മെയിലുകൾ അയച്ചത്. നാട്ടിലേക്ക് കയറ്റി വിടാൻ പ്രഥമ പരിഗണന ലഭിക്കേണ്ടവരാണ് ഇവർ. അബൂദബി വിമാനത്താവള ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ചാർജു ചെയ്ത് നൽകുകയും ഭക്ഷണം നൽകുകയും ചെയ്തു. പ്രതീക്ഷയറ്റ് വിമാനത്താവളത്തിൽനിന്നു പുറത്തു വന്ന ഇവർക്ക് സഹായ ഹസ്തവുമായെത്തിയത് അബൂദബി കെ.എം.സി.സി പ്രസിഡൻറ് ശുക്കൂറലി കല്ലിങ്ങലാണ്.
ഇവരെ അബൂദബിയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.

കെ.എം.സി.സി വളണ്ടിയർമാർ ഭക്ഷണവും എത്തിച്ചു നൽകുന്നു.ഇന്നലെ നാട്ടിലേക്ക് പോയവർക്കൊപ്പം വിമാനത്താവളത്തിൽ കൊറോണ വൈറസ് പരിശോധനവരെ പൂർത്തിയാക്കി. ഒഴിവുണ്ടെങ്കിൽ കയറ്റി വിടാം എന്നുറപ്പു പറഞ്ഞവരെല്ലാം വിമാനം പുറപ്പെടാറായപ്പോഴാണ് പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്. അടുത്ത വിമാനത്തിലെങ്കിലും നാട്ടിലേക്ക് തിരിക്കാനാവുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ അമ്മയും മകനും ഇപ്പോൾ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (2 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (2 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (2 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (3 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (6 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (8 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (9 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (9 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (9 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (10 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (10 hours ago)

Malayali Vartha Recommends