Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മണ്ണിനടിയില്‍ കഴിയുന്ന നാലിനം തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി 

12 JULY 2017 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയയിനം തവളയ്ക്ക് മുന്‍ വനംവകുപ്പ് മേധാവി ടി.എം.മനോഹരന്റെ പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി കണ്ടെത്തിയ തവളയിനങ്ങളിലൊന്നിന് 'മനോഹരന്‍സ് ബറോയിങ് തവള' എന്നാണ് പേര്. ഡല്‍ഹി സര്‍വ്വകലാശാലയിലെ സൊനാലി ഗാര്‍ഗ് ആണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി മണ്ണിനടിയില്‍ ജീവിക്കുന്ന നാലിനം തവളകളെ തിരിച്ചറിഞ്ഞത്.

'ഫെജര്‍വാരിയ' ( Fejervarya ) ജനുസില്‍പെട്ടതാണ് നാലിനങ്ങളും. പ്രശസ്ത ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പഠനം.

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രധാന്യം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മനുഷ്യവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഈ തവളകള്‍ കഴിയുന്നതെങ്കിലും, 'വേണ്ടവിധം പഠനവിധേയമാക്കപ്പെട്ടവയല്ല ഈ ജീവികളെ'ന്ന് സൊനാലി ഗാര്‍ഗ് പറയുന്നു.



'പശ്ചിമഘട്ടത്തിലെ തവളയിനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യാപകമായ പഠനം ആവശ്യമാണ്. കാരണം അവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍കൊണ്ട് കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്'അവര്‍ ചൂണ്ടിക്കാട്ടുന്നു. സൊനാലിയുടെ പി.എച്ച്.ഡി.പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പശ്ചിമഘട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഉഭയജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 2006-2015 കാലത്ത് ലോകത്താകമാനം 1581 ഉഭയജീവിയിനങ്ങള്‍ പുതിയതായി രേഖപ്പെടുത്തുകയുണ്ടായി. അതില്‍ ഏറ്റവുമധികം ഇനങ്ങളെ കണ്ടെത്തിയ പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനം പശ്ചിമഘട്ടം, ശ്രീലങ്കന്‍ ജൈവവൈവിധ്യ മേഖലയ്ക്കാണ്. 159 ഇനം ഉഭയജീവികളെ ഈ കാലത്ത് ഇവിടെ പുതിയതായി തിരിച്ചറിഞ്ഞു. അതില്‍ 103 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് മാത്രമായി കണ്ടെത്തി. പശ്ചിമഘട്ടത്തിലെ 32 ശതമാനം ഉഭയജീവിയിനങ്ങളും മനുഷ്യന്റെ ഇടപെടല്‍ മൂലം കടുത്ത ഭീഷണിയിലാണെന്ന് ഗവേഷകര്‍ പറയുന്നു.

പുതിയതായി തിരിച്ചറിഞ്ഞവയില് 'മനോഹരന്‌സ് തവള' അഗസ്ത്യകൂടത്തില് നിന്നാണ് കണ്ടെത്തിയതെന്ന് പറഞ്ഞല്ലോ. 'സംരക്ഷണപ്രവര്ത്ിനങ്ങള്ക്കും എന്റെ ആദ്യകാല ഗവേഷണ പ്രവര്ത്തനങ്ങള്ക്കും മുന് കേരള വനംവകുപ്പ് മേധാവിയായിരുന്ന ടി.എം.മനോഹരന് നല്കിയ പിന്തുണയാണ് ഇത്തരമൊരു നാമകരണത്തിന് പ്രേരിപ്പിച്ചത്'ഡോ.ബിജു അറിയിക്കുന്നു.



വാഴച്ചാല് വനമേഖലയില് നിന്നാണ് 'കാടര്‍ തവള'യെ കണ്ടെത്തിയത്. ആ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ പേരാണ് തവളയ്ക്ക് നല്കിയതെന്ന് ഗവേഷകര്‍ പറയുന്നു.



മഹാരാഷ്ട്രയിലെ അമ്പോലി പര്‍വതപ്രദേശത്തുനിന്ന് കണ്ടെത്തിയ തവളയ്ക്ക്, അമേരിക്കയിലെ 'ക്രിട്ടിക്കല്‍ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ഷിപ്പ്' എന്ന സംഘടന നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായി 'സിഇപിഎഫ് തവള' എന്നാണ് പേര് നല്‍കിയത്.

അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയനിലെ (ഐയുസിഎന്‍ ) ഡോ.നീല്‍കോക്‌സിന്റെ പേരാണ് പറമ്പിക്കുളം കടുവാസങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ ഇനത്തിന് നല്‍കിയത്.



ഈ നാലിനങ്ങളില്‍ രണ്ടെണ്ണം, കാടര്‍ തവള, സിഇപിഎഫ് തവള എന്നിവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് വലിയ ഭീഷണിയിലാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫെജര്‍വാരിയ' ജനുസില്‍പെട്ട ഒരിനം തവളയെ മാത്രമാണ് പശ്ചിമഘട്ടത്തില്‍ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നത്. പശ്ചിമഘട്ടത്തിലുടനീളം അവയുടെ സാന്നിധ്യമായി ഗവേഷകര്‍ കരുതി. എന്നാല്‍ പുതിയ പഠനം ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ്. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ ഈ ജനുസിലുള്ള തവളകളുടെ എണ്ണം അഞ്ചായി. 'ഈ ജീവികള്‍ അഞ്ചിനം ഉണ്ടെന്ന് വ്യക്തമായതോടെ, ഇവയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള തന്ത്രങ്ങളും പുനപ്പരിശോധിക്കേണ്ടിവരും' ഡോ.ബിജു പറയുന്നു. 'അവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ കൂടുതല്‍ പഠനങ്ങളും പരിശ്രമവും വേണ്ടിവരും.

എന്തുകൊണ്ട് ഈ തവളയിനങ്ങള്‍ മണ്ണിലെ മാളങ്ങളില്‍ കഴിയുന്നു എന്ന ചോദ്യത്തിന് ഡോ.ബിജുവിന്റെ മറുപടി ഇങ്ങനെ: 'പരിണാമം എന്നത് ജീവലോകത്ത് ഏതെങ്കിലും ഒരു ദിശയില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഈ തവളകള്‍ മണ്ണിനടിയില്‍ ജീവിക്കുന്നത് പരിണാമത്തിന്റെ ഫലമായി അത്തരം സാഹചര്യങ്ങളോടിണങ്ങാന്‍ അവയ്ക്ക് സാധിക്കുന്നതു കൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (31 minutes ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (1 hour ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (1 hour ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (2 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (3 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (3 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (3 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (4 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (4 hours ago)

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍: വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍...  (4 hours ago)

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (5 hours ago)

ഒന്ന് നിര്‍ത്തിനെടാ..''പിണറായിയെ കണ്ടാൽ എഴുന്നേൽക്കാൻ സൗകര്യമില്ലടെ..!മുഖ്യന്റെ പട്ടടകാണാൻ നിലവിളി..!  (5 hours ago)

Malayali Vartha Recommends