Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

കാര്‍ത്തികേയനു ഐഎഎസ് കിട്ടാനായി കാത്തിരുന്നെന്ന് വാസുകി

11 FEBRUARY 2015 01:20 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പഠനകാലത്ത് നല്ലവണ്ണം പ്രണയിച്ച് നടക്കും ഇണപിരിയാത്ത കുരുവികളെപ്പോലെ. കാമുകിക്ക് നല്ല ജോലി കിട്ടുബോള്‍ അവള്‍ കാമുകനെ ഉപേക്ഷിച്ച് അവളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഒരാളെയും കല്യാണം കഴിച്ച് ജീവിക്കാന്‍ നോക്കും. ഏതു പെണ്ണും അവരുടെ ജീവിതം സുരക്ഷിതമാക്കാനേ ശ്രമിക്കു. അപൂര്‍വം ചിലര്‍ മാത്രം എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും പ്രണയിച്ചയാളുടെ കൂടെ തന്നെ ജീവിക്കും. പ്രണയത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച അപൂര്‍വം കാമുകിമാരിലൊരാളാണ് സുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ കെ വാസുകി ഐഎഎസ്. ഇപ്പോഴത്തെ തിരുവനന്തപുരം സബ്കളകടറായ ഡോ എസ് കാര്‍ത്തികേയനാണ് കഥയിലെ നായകന്‍.
മദ്രാസ് മെഡിക്കല്‍ കേളേജിലാണ് ഇരുവരും പഠിച്ചത്. കോളേജിലെ മില്ലെനിയം ബാച്ച് എന്നറിയപ്പെടുന്ന 2000 ബാച്ചിലെ വിദ്യാര്‍ത്ഥികളായ ഞാന്‍ ബയോളജിയില്‍ ഒന്നാം റാങ്കു നേടിയുമാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ക്യാംപസില്‍ ഏഴു പേരുള്ള ഗ്യാങിലെ അംഗങ്ങളായിരുന്നു ഇരുവരും. സെവന്‍ സ്റ്റാര്‍ എന്നാണ് ഇന്നും അന്നും ഗ്യാങ്ങ് അറിയപ്പെടുന്നത്. ഗ്യാങിലെ അംഗങ്ങള്‍ തമ്മില്‍ കംബൈന്‍ഡ് സ്റ്റഡിയും വീടുകള്‍ സന്ദര്‍ശനവും പതിവായിരുന്നു. തനിക്ക് അദ്യമേ കാര്‍ത്തികേയനെ ഇഷ്ടമായിരുന്നുവെന്ന് വാസുകി പറഞ്ഞു. പക്ഷേ തുറന്ന് പറഞ്ഞിട്ടില്ല. കാര്‍ത്തികേയനും അതു തന്നെ. കാര്‍ത്തികേയന്‍ ചില കണ്‍ഫ്യൂസിങ്ങ സിഗ്നലുകള്‍ തരും. ഉദാഹരണത്തിന് ഗാങ്ങിലെ മറ്റെല്ലാവരെയും ഫോണില്‍ വിളിച്ചാലും എന്നെ മാത്രം വിളിക്കില്ല അതുപോലുള്ള ചില വേലത്തരങ്ങള്‍. എന്നെ അവന് ഇഷ്ടമായിരുന്നെങ്കിലും തുറന്ന് പറയാനുളള പേടി,മാത്രമല്ല പലരും ആ സമയം എന്റെ പുറകേ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവാം കാര്‍ത്തി പ്രണയം തുറന്ന് പറയാന്‍ മടിച്ചത്.
അവസാന വര്‍ഷ പരീക്ഷാതലേന്നാണ് ഞാന്‍ കാര്‍ത്തികേയനോട് പ്രണയാഭ്യര്‍ഥന നടത്തിയത്. എന്റെ വീട്ടില്‍ കംബൈന്‍ഡ് സ്റ്റഡിക്കെത്തിയതായിരുന്നു കാര്‍ത്തികേയന്‍. അവനത് വലിയ ഷോക്കായിരുന്നു. അവന്‍കേള്‍ക്കാന്‍ ആഗ്രഹിച്ചത് കേട്ടതിലുള്ള ഷോക്ക്. അവനറിയാമായിരുന്നു ഞാന്‍ അവനെ സ്്‌നേഹിക്കുന്നു വെന്നകാര്യം. പിന്നെ കുറേ ദിവസം പുള്ളിയുടെ ഭാഗത്ത് നിന്ന് മൗനമായിരുന്നു. പിന്നെയായിരുന്നു പ്രണയം.
ഏപ്രില്‍ ആയപ്പോഴേക്കും നമ്മള്‍ ഒരുമിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ 2004 ഡിസംബറിലുണ്ടായ സുനാമിയായാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. ചെന്നൈയിലും തമിഴ്‌നാട്ടിലും ആയിരങ്ങളെയാണു സുനാമി വിഴുങ്ങിയത്. സിവില്‍ സര്‍വീസിലുള്ളവര്‍ സമൂഹത്തിനു പ്രയോജനം ചെയ്യുന്നതു നേരിട്ടു കാണാനിടയായി. അതോടെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ ഞാനും കാര്‍ത്തിയും തീരുമാനിച്ചു.
ജോഗ്രഫിയും സൈക്കോളജിയും ഐശ്ചികമായെടുത്ത് ഇരുവരും പഠനം തുടങ്ങി. 2008ലെ പരീക്ഷയില്‍ എനിക്ക് തൊണ്ണൂറ്റിഏഴാം റാങ്ക്, കാര്‍ത്തികേയന് 127. ആദ്യ ഏറില്‍ തന്നെ ഞാന്‍ ഐഎഎസില്‍ വീണു. കാര്‍ത്തികേയന് ഐഎഎസ് കിട്ടിയില്ല. കിട്ടിയത് ഐഎഫ്എസ്.
വിജയം ആഘോഷിക്കുമ്പോഴാണ് ഇടിത്തീ പോലെ അലോട്ട്‌മെന്റ് വരുന്നത്. എനിക്ക് മധ്യപ്രദേശ് കേഡര്‍. കാര്‍ത്തിക്ക് കിട്ടിയത് വിദേശകാര്യ സര്‍വീസാണ്. ലോകത്തെവിടെയെങ്കിലുമൊക്കെ ആയിരിക്കും ജോലി. മധ്യപ്രദേശിലുള്ള ഞാനും കാര്‍ത്തിയും എങ്ങനെ ഒരുമിച്ചു കഴിയും?
പക്ഷേ ഐഎഫ്എസ് വേണ്ടെന്നു വയ്ക്കാനായിരുന്നു കാര്‍ത്തികേയന്റെ തീരുമാനം. എല്ലാരും അതിശയിച്ചു. സ്വര്‍ഗജാത സര്‍വീസ്(ഹെവന്‍ബോണ്‍ സര്‍വീസ്) എന്നു പേരുള്ള ഐഎഫ്എസ് വേണ്ടെന്നു വയ്ക്കുകയോ? ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കാര്‍ത്തികേയന്‍ പോയതേയില്ല. അവിടുന്നു വിളിയും സമ്മര്‍ദ്ദവും. ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാവില്ലെന്നും എഴുതിയാല്‍ തന്നെ ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്നും മറ്റും ആളുകള്‍ പറഞ്ഞു പരത്തി. പ്രേമബന്ധം അഗ്നി പരീക്ഷ നേരിട്ട കാലമായിരുന്നു അത്.
ഐഎഫ്എസ് കിട്ടിയിട്ടു വേണ്ടെന്നു വച്ചു വീണ്ടും പരീക്ഷയെഴുതാന്‍ തുനിഞ്ഞയാളെ ആര്‍ക്കും പിടിച്ചില്ല. എങ്കിലും ഐഎഫ്എസ് ലിസ്റ്റില്‍ രണ്ടു വര്‍ഷം അവര്‍ കാര്‍ത്തികേയന്റെ പേരു നിലനിര്‍ത്തി.
ഐഎഎസ് പരിശീലനത്തിന് മസൂറിയിലെ അക്കാഡമിയില്‍ ചേര്‍ന്ന 2008 ബാച്ചിലെ മറ്റെല്ലാവരും ആഘോഷിക്കുമ്പോള്‍ താന്‍ കാര്‍ത്തികേയനു വീണ്ടും പരീക്ഷയെഴുതാനുള്ള അവകാശം സ്ഥാപിക്കാന്‍ വാസുകി ഡല്‍ഹിയിലെ വിദേശകാര്യ പഴ്‌സണല്‍ മന്ത്രാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു. ഐഎഫ്എസ് കിട്ടിയ പയ്യന്‍, കാമുകിക്കുവേണ്ടി അതു വേണ്ടെന്നു വച്ച് ഐഎഎസിനു ശ്രമിക്കുന്നുവെന്ന വാര്‍ത്ത സിവില്‍ സര്‍വീസിലാകെ വിസ്മയമായി. മസൂറിയില്‍ കൂട്ടുകാര്‍ രാത്രി പാര്‍ട്ടിക്കു പോകുമ്പോള്‍ മുറിയില്‍ തനിച്ചിരുന്ന് കാമുകനു വേണ്ടി പ്രിപ്പയര്‍ ചെയ്യുന്ന കാമുകിയായിരുന്നു അവര്‍ക്ക് ഞാന്‍. മണിക്കൂറുകളോളം കുത്തിയിരുന്ന് നോട്‌സ് തയ്യാറാക്കി കാര്‍ത്തികേയന് അയച്ചു കൊടുക്കും.
പക്ഷേ 2009ലെ പരീക്ഷയില്‍ കാര്‍ത്തികേയന് കിട്ടിയത് ഐആര്‍എസ് മാത്രം. 2010ലെ പരീക്ഷയിലും ഐആര്‍എസ്. പിന്നെ കല്യാണം കഴിഞ്ഞിട്ടുമതി പഠനം എന്ന് തീരുമാനിച്ചു. അങ്ങനെ ആറു വര്‍ഷത്തെ പ്രേമം കഴിഞ്ഞ് 2010 ലായിരുന്നു കല്യാണം. വീണ്ടും നാലാം തവണയും ഐഎഎസിന് കാര്‍ത്തികേയന്‍ പഠനം തുടങ്ങി. 2011ല്‍ കാര്‍ത്തികേയന് ഐഎഎസ് കിട്ടി. റാങ്ക് 116, കേരള കേഡര്‍.
പക്ഷേ വീണ്ടും പ്രശ്‌നം എന്നെ മധ്യപ്രദേശില്‍ നിന്നു വിടില്ല, ഒടുവില്‍ ചീഫ് സെക്രട്ടറി അവിടുത്തെ മുഖ്യമന്ത്രിയോട് പ്രേമകഥ പറയേണ്ടി വന്നു കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍. മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്കു മാറ്റം കിട്ടി. പ്രായത്തില്‍ എന്നേക്കാള്‍ പത്തു മാസം ഇളയ ഭര്‍ത്താവ് സര്‍വീസില്‍ മൂന്നു വര്‍ഷം ജൂനിയര്‍. എന്നാലും എല്ലാം കൊണ്ടും ഹാപ്പി. രണ്ടു കുട്ടികള്‍- മൂന്നു വയസുള്ള സയൂരിയും ഒന്നര വയസുള്ള സമരനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (4 minutes ago)

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍  (14 minutes ago)

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്  (16 minutes ago)

എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്  (18 minutes ago)

ഇനിയാണ് നിര്‍ണായകം... ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ കപ്പ് നേടാനുള്ള സൗരവ് ഗംഗുലിയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയാം; രാജസ്ഥാനെ മറിക  (21 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (45 minutes ago)

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍  (1 hour ago)

സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്...  (1 hour ago)

ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും  (1 hour ago)

കാത്തിരിപ്പിനൊടുവില്‍.... ദുബായില്‍ മരിച്ച പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി.... ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (4 hours ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (4 hours ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (4 hours ago)

Malayali Vartha Recommends