Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

2014 ഫിഫ ലോകകപ്പിന്‍െറ ഉദ്ഘാടനമത്സരത്തില്‍ ഏഷ്യന്‍ വിസില്‍

12 JUNE 2014 05:23 AM IST
മലയാളി വാര്‍ത്ത.

 
 2014  ഫിഫ ലോകകപ്പിന്‍െറ ആദ്യവിസില്‍ മുഴക്കുന്നത് ഏഷ്യക്കാരന്‍. ജപ്പാന്‍കാരനായ യൂചി നിഷിമുറയാണ് സാവോപോളോയിലെ കൊറിന്ത്യന്‍സ് സ്റ്റേഡിയത്തില്‍  ബ്രസീല്‍-ക്രൊയേഷ്യ ഉദ്ഘാടനമത്സരം നിയന്ത്രിക്കാന്‍ ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്.  സ്വന്തം നാട്ടുകാരായ ടൊറു സഗാര, ടൊഷീയൂകി നാഗി എന്നിവരാണ് ഗ്രൗണ്ടില്‍ നിഷിമുറയുടെ അസിസ്റ്റന്‍റുമാര്‍. നാലാം ഒഫീഷ്യലായി ഇറാന്‍കാരന്‍ അലിറെസ ഫഗാനിയും ഈ സംഘത്തിലുണ്ട്.   ആദ്യ നാലു മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരുടെ പേര് വിവരങ്ങളാണ് ഫിഫ, വെബ്സൈറ്റ് വഴി പുറത്തുവിട്ടിരിക്കുന്നത്. 42കാരനായ നിഷിമുറ ഇത് രണ്ടാം തവണയാണ് ലോകകപ്പ് മത്സരം നിയന്ത്രിക്കാനത്തെുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലടക്കം നാലു മത്സരങ്ങളിലാണ്  അദ്ദേഹം വിസിലൂതിയത്. രണ്ടു ലോകകപ്പുകളില്‍ റഫറിയാകുന്ന മൂന്നാമത്തെ ജപ്പാന്‍കാരന്‍ എന്ന നേട്ടവും സാവോപോളോയിലെ മത്സരത്തിലൂടെ നിഷിമുറക്ക് സ്വന്തമാകും. ഷിസുവോ ടകാഡോ (1986,1990), ടൊറു കമില്‍കവ (2002, 2006) എന്നിവരാണ് ഇതിന് മുമ്പ് രണ്ടു ലോകകപ്പുകളില്‍ മത്സരം നിയന്ത്രിച്ച ജപ്പാന്‍കാര്‍.
2004ല്‍ റഫറി കരിയര്‍ ആരംഭിച്ച നിഷിമുറ  2007ലെ ഫിഫ അണ്ടര്‍ -17 ലോകകപ്പ്, 2009 ഫിഫ അണ്ടര്‍ 20 ലോകകപ്പ്, 2010 ഫിഫ ക്ളബ് ലോകകപ്പ്, 2012ലെ ഒളിമ്പിക്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്, 2007, 2011 ഏഷ്യാകപ്പ്, 2008 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് എന്നിവയില്‍ റഫറിയായിരുന്നു. 2012ല്‍ എ.എഫ്.സി മെന്‍സ് റഫറി ഓഫ് ദ ഇയര്‍ പുരസ്കാരത്തിനും നിഷിമുറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (37 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (4 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (4 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (4 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (5 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (5 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (5 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (5 hours ago)

Malayali Vartha Recommends